അലൻ

ഒരു പത്ത് മണിയോട് കൂടി ചെക്ക്‌ ഇന്‍ ചെയ്ത് റൂമില്‍ കയറി. ആകെ രണ്ട് ബേഗേ കയ്യില്‍ ഉണ്ടായിരുന്നുള്ളൂ, ഒരു ബേഗില്‍ എന്റെ തുണികളും മറ്റേതില്‍ ഒരു ഫുള്‍ സ്മിര്‍ണോഫും മിനറല്‍ വാട്ടറും സിഗറെറ്റും മറ്റു അല്ലറ ചില്ലറ വസ്തുക്കളും. സ്മിര്‍ണോഫ്, യാത്ര പുറപ്പെടുന്നതിനു മുന്‍പ് ഒരു എക്സ് മിലിട്ടറിയുടെ കയ്യില്‍ നിന്നും വാങ്ങിയതാണ്. ഇത്തയുടെ കയ്യില്‍ ആകെ ഒരു ചെറിയ ഷോള്‍ഡര്‍ ബേഗ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇത്ത ഡ്രസ്സ്‌ മാറുമ്പോഴേക്കും ഞാന്‍ ഇളം ചൂടുവെള്ളത്തില്‍ ഒരു കുളി പാസ്സാക്കി, നല്ല സുഖം തോന്നുന്നു. യാത്രയുടെ ക്ഷീണം കുളി കഴിഞ്ഞപ്പോള്‍ മാറിയത് പോലെ. കഴിക്കാന്‍ ചപ്പാത്തിയും ചിക്കന്‍ കറിയും ഓര്‍ഡര്‍ ചെയ്തു. ഒരു മണിക്കൂര്‍ കഴിഞ്ഞ്‌ കൊണ്ട് വന്നാല്‍ മതി എന്നു പറയാന്‍ മറന്നില്ല. അത് വരുന്നതിനു മുന്‍പ് രണ്ടെണ്ണം അടിക്കാം എന്നു കരുതി. അതിനിടയ്ക്ക് അവരും കുളിച്ചു വന്നു. പര്‍ദ്ദ മാറ്റി ഒരു ഇറുകിയ സാല്‍വാര്‍ കമ്മീസ് ധരിച്ചുകൊണ്ടാണ് അവര്‍ ബാത്ത്റൂമില്‍ നിന്നും ഇറങ്ങി വന്നത്, അതവരുടെ സ്ഥിരം വേഷമായിരുന്നിരിക്കണം ഡാന്‍സ് ബാറിലെ. ഹോ എന്തൊരു ഭ്രമിപ്പിക്കുന്ന സൌന്ദര്യം!! സംഭോഗത്തിനായ് വേണ്ടി മാത്രം ദൈവം സൃഷ്ട്ടിച്ചത് പോലെയൊരു ഉടല്‍. ജ്വലിക്കുന്ന സൌന്ദര്യം, കണ്ണുകളെടുക്കാന്‍ തോന്നിയില്ല. ആ പൂച്ചക്കണ്ണുകളും നനഞ്ഞ മുടിയിഴകളും ചായം തേയ്ക്കാത്ത, തേന്‍ നിറമുള്ള ചുണ്ടുകളും സാധാരണയിലും കൂടുതലുള്ള കണ്‍പീലികളും അവര്‍ക്കൊരു നിഗൂഡത നല്‍കി. ആ ചുണ്ടുകള്‍ക്ക് എന്ത് രുചിയായിരിക്കും? ചായം തേച്ചചുണ്ടുകളേക്കാള്‍ എന്നും എന്നെ ആകര്‍ഷിച്ചിട്ടുള്ളത് ഇത് പോലെയുള്ള തേന്‍ നിറമുള്ള ചുണ്ടുകളായിരുന്നു. കൊളാബയിലെ ഒരു ലെസ്ബിയന്‍ സുഹൃത്ത്, അവളുടെ പഴയ ഗേള്‍ഫ്രേണ്ടിന്റെ ചുണ്ടുകളെ വര്‍ണ്ണിക്കാറുള്ളത് ഓര്‍മ്മ വന്നു. അല്പം ചാടിയ വയര്‍ ഒരിക്കലും ഒരു സൗന്ദര്യാരാധകന്റെ മുഖം ചുളിപ്പിക്കാന്‍ വഴിയില്ല.
അവരുടെ ശരീരത്തിനും ചുണ്ടിനുമെല്ലാം ഒരേ നിറമായിരുന്നു. ഇത്രയും സുന്ദരിയായ ഒരു സ്ത്രീയെ ഭര്‍ത്താവ് വേറെ ഒരാള്‍ക്ക്‌ വില്‍ക്കുകയോ? ഇവരെപ്പോലെയുള്ള ഒരു സ്ത്രീയ്ക്ക് യോജിച്ച പുരുഷന്റെ രൂപം എങ്ങിനെയായിരിക്കണം? ഒരു പിടിയും കിട്ടുന്നില്ല. ഇവരെങ്ങിനെ ഒരു ഡാന്‍സ് ബാറില്‍….

എന്നെക്കാള്‍ പ്രായം കൂടിയ സ്ത്രീകളുമായുള്ള ബന്ധം എന്നും എനിക്കൊരു ഹരമായിരുന്നു. നേരിട്ട് കണ്ടിട്ടില്ലാത്ത ഗോവക്കാരിയെക്കാള്‍ എന്തുകൊണ്ടും മെച്ചമാവും ഇതെന്ന് മനസ്സ് പറഞ്ഞു. അധികം ബുദ്ധിമുട്ടാതെ തന്നെ ഇവര്‍ വഴങ്ങുമെന്ന് എന്തു കൊണ്ടോ എനിക്ക് തോന്നിയിരുന്നു. എന്തായാലും ഒരു ധൈര്യത്തിന് രണ്ട് പെഗ് കഴിച്ചേ പറ്റൂ. നല്ല തണുപ്പുമുണ്ട്‌ ഇന്ന്. ബ്രാണ്ടി ഫ്ലാസ്കിലെ സ്റ്റോക്ക്‌ കഴിഞ്ഞിരിക്കുന്നു. സ്മിര്‍ണോഫ് തന്നെ ശരണം. ഇത്തയോട് വേണോ എന്നു ചോദിച്ചു. ആദ്യം വേണ്ട എന്നു പറഞ്ഞെങ്കിലും ഞാന്‍ നിര്‍ബന്ധിച്ചപ്പോള്‍ ഒരു പെഗ് കഴിക്കാമെന്നു സമ്മതിച്ചു. അല്ലെങ്കിലും ഡാന്‍സ് ബാറില്‍ ജോലി ചെയ്തിരുന്നപ്പോള്‍ അവര്‍ക്കിതൊക്കെ ഒരു ശീലമായിക്കഴിഞ്ഞിരിക്കണം. മനപ്പൂര്‍വ്വം ഒരു ലാര്‍ജ് തന്നെ അവര്‍ക്കൊഴിച്ചു, അല്പം മിനറല്‍ വാട്ടര്‍ മിക്സ് ചെയ്ത് അവര്‍ക്ക് കൊടുത്തു. ഒരെണ്ണം അകത്തു ചെന്നപ്പോള്‍ അവര്‍ സംസാരിക്കാന്‍ തുടങ്ങി. അവരുടെ കഥ പറയാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ കയ്യെടുത്ത് വിലക്കി. ഇതെല്ലാം ഞാന്‍ കുറെ കേട്ടതാ ഇത്താ, നമുക്ക് വേറെ എന്തെങ്കിലും സംസാരിക്കാം എന്നു പറഞ്ഞു. അത് കേട്ട് പെട്ടെന്നവരുടെ മുഖം വല്ലാതായി. അപ്പോള്‍ ഞാന്‍ പറഞ്ഞു, “അല്ല ഇത്തയെ വിഷമിപ്പിക്കാന്‍ പറഞ്ഞതല്ല, പഴയ കാര്യങ്ങളൊക്കെ ആലോചിച്ചു വെറുതെ സങ്കടപ്പെടണ്ടാ എന്നു വിചാരിച്ച് പറഞ്ഞതാ, നമുക്ക് വേറെ എന്തെങ്കിലും സംസാരിച്ചിരിക്കാം”. ഒന്നും മിണ്ടാതെ അവര്‍ സ്മിര്‍ണോഫ് പതുക്കെ സിപ് ചെയ്യുന്നതും നോക്കി ഒരു സിഗറെറ്റും കത്തിച്ച് ഞാനിരുന്നു. അപ്പോഴാണ്‌ കൊറിക്കാന്‍ ഒന്നുമില്ല എന്നോര്‍ത്തത്. ഉടനെ ബേഗ് തുറന്ന് അണ്ടിപ്പരിപ്പിന്റെ ഒരു പേക്കറ്റ് പൊട്ടിച്ച് അവര്‍ക്ക് കൊടുത്തു. ബോറടിക്കണ്ട എന്നു കരുതി ടിവി ഓണ്‍ ചെയ്തു. ഏതോ ഹിന്ദി പാട്ടായിരുന്നു സ്ക്രീനില്‍. അവര്‍ അത് നോക്കി കുറച്ചു നേരം ഇരുന്നു. “ഫുഡ്‌ വരാന്‍ ഒരു വൈകുമെന്ന് തോന്നുന്നു ഒരെണ്ണം കൂടി ഒഴിക്കട്ടെ” എന്നു ചോദിച്ചപ്പോള്‍ അവരൊന്നും പറഞ്ഞില്ല. മൌനം സമ്മതമായെടുത്ത് ഞാന്‍ വീണ്ടും രണ്ട് ഗ്ലാസ്സുകളും നിറച്ചു. പിന്നെ അവരോട് ഗള്‍ഫില്‍ ശരിയായ ജോലിയെക്കുറിച്ച് ചോദിച്ചു. പതുക്കെ, വീണ്ടും അവര്‍ സംസാരിച്ചു തുടങ്ങി. ടിവിയുടെ വോള്യം ഞാന്‍ കുറച്ചു. ബോംബയിലെ എന്റെ ജോലിയും ജീവിതവും ഞാന്‍ ചുരുങ്ങിയ വാക്കുകളില്‍ വിവരിച്ചു. കല്യാണം കഴിക്കുന്നില്ലേ എന്ന ചോദ്യത്തിന് പറ്റിയ ആരെയും ഇത് വരെ കണ്ടു മുട്ടിയില്ലാ എന്നു ഞാന്‍ പറഞ്ഞു. ഞാന്‍ കോഴിക്കോട് പറ്റിയ കുട്ടികളുണ്ടോയെന്ന് നോക്കണോയെന്ന അവരുടെ ചോദ്യത്തിന് “കാണാന്‍ ഇത്തയുടെ ചേലുണ്ടെങ്കില്‍ നോക്കാം” എന്നു ഞാന്‍ പറഞ്ഞത് അവരെ സന്തോഷിപ്പിച്ചു എന്നു തോന്നി. ആ കണ്ണുകളൊന്ന് തിളങ്ങിയോ. എന്‍റെ ശരീരത്തിന്‍റെ ക്ഷണം അവര്‍ മനസ്സിലാക്കി എന്നു തോന്നി.

“കൊള്ളാം നിന്‍റെ പേരെനിക്ക് ഇഷ്ടപ്പെട്ടു,
‘അലന്‍’ പൊതുവേ കേട്ടിട്ടുള്ള പേരോന്നുമല്ലല്ലോ ?” അവര്‍ ചോദിച്ചു. അച്ഛന്റെ പേരായ വേണുഗോപാലനിലെ അവസാന അക്ഷരങ്ങളാണ് എന്നു പറഞ്ഞപ്പോള്‍ അവര്‍ ചിരിച്ചു. ചിരി കാണാന്‍ നല്ല ഭംഗി. ആ കീരിപ്പല്ലുകളില്‍ നിന്നേല്‍ക്കാന്‍ പോകുന്ന ദന്ദക്ഷതങ്ങളെയോര്‍ത്തു കൊണ്ട്‌ എന്‍റെ ശരീരം പലതവണ കോരിത്തരിച്ചു. അവര്‍ രണ്ടാമത്തെ ഗ്ലാസ്സും കാലിയാക്കുന്നത് നോക്കിക്കൊണ്ട് ഞാനിരുന്നു. അവരുടെ കണ്ണുകളില്‍ മയക്കം വരുന്നത് നോക്കിയിരിക്കാന്‍ എന്ത് രസം. എല്ലാം സാവകാശം മതി. ഞാന്‍ മനസ്സില്‍ കരുതി. അതിനിടക്ക് ഫുഡ്‌ എത്തി. അത് കൊണ്ട് വന്ന പയ്യന് നൂറ് രൂപ ടിപ്പും കൊടുത്ത് ഞാന്‍ വാതിലടച്ചു. അവന്റെ മുഖത്തൊരു കള്ളച്ചിരി. ഈ ഹോട്ടല്‍ ബോയ്സിനെല്ലാം ഒരേ മുഖച്ഛായയാണോ, കണ്ടിട്ടുള്ള മിക്കവാറും ഹോട്ടല്‍ ബോയ്സിനും ഒരേ ബോഡി ലാന്ഗുവേജും. ഇവന്മാര്‍ക്കൊക്കെ ടിപ്പ് കൊടുത്ത കാശ് കൂട്ടി വച്ചിരുന്നെങ്കില്‍ ഒരു പഴയ മാരുതി 800 വാങ്ങാമായിരുന്നു എന്നോര്‍ത്ത് മനസ്സില്‍ ചിരി പൊട്ടി. എന്തായാലും നാട്ടിലെ പോലെ പോലെ ഇവിടെ റെയ്ഡ് ഉണ്ടാകുമെന്ന പേടിയും വേണ്ട. ഞാന്‍ രണ്ട് ചപ്പാത്തി കഴിച്ചെന്നു വരുത്തി പെട്ടെന്ന് തന്നെ കൈ കഴുകി വന്നു. ഒരു ഗോള്‍ഡ്‌ഫ്ലേക്ക് കത്തിച്ച് ഇത്ത ഭക്ഷണം കഴിക്കുന്നതും നോക്കിയിരുന്നു. പാവം നല്ല വിശപ്പുണ്ടായിരുന്നു എന്നു തോന്നുന്നു. സ്മിര്‍ണോഫ് തന്റെ പണി തുടങ്ങിക്കഴിഞ്ഞു എന്നെനിയ്ക്കു മനസ്സിലായി. ഇത്തയുടെ കൈകള്‍ കുഴഞ്ഞു തുടങ്ങിയിരിക്കുന്നു. അവര്‍ കഴിച്ചു കഴിഞ്ഞയുടനെ അവരുടെ പ്ലേറ്റും എന്‍റെതും എടുത്ത് ഞാന്‍ റൂമിലുണ്ടായിരുന്ന ടീപ്പോയ്മേല്‍ വച്ചു. കൈ കഴുകാനായെഴുനേറ്റപ്പോള്‍ അവരൊന്നു വേച്ചു. സ്മിര്‍നോഫിനു നന്ദി, എനിക്കധികം ബുദ്ധിമുട്ടേണ്ടി വരില്ല. ഉടനേ ഞാനവരെ താങ്ങി, അവര്‍ കൈ കഴുകി വന്നപ്പോഴേക്കും ഞാന്‍ ഗ്ലാസ് മൂന്നാമതും നിറച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *