സാവിത്രി : ഇവിടെ വാതിലടച്ച് ഇരിക്കുവാണോ?
സാവിത്രിയെ കണ്ട സന്തോഷത്തിൽ കൈയിൽ പിടിച്ച് വലിച്ച് മുറിയിലേക്ക് കയറ്റി വാതിൽ അടച്ച്
രുഗ്മണി : നീ ഇത് എപ്പൊ വന്നു?
അകത്തേക്ക് നടന്ന് കട്ടിലിൽ ഇരുന്ന്
സാവിത്രി : ആ ഞങ്ങളെത്തിയിട്ട് കുറച്ചു നേരമായി
രുഗ്മണി : മായ മോളുമുണ്ടോ?
സാവിത്രി : ആ വന്നിട്ടുണ്ട്
രുഗ്മണി : മം… പിന്നെ എന്തൊക്കെയാ അവിടത്തെ വിശേഷങ്ങൾ?
സാവിത്രി : അത് പറയാനല്ലേ ഇങ്ങോട്ട് വന്നത്
രുഗ്മണി : എന്ത്? പാർലർ തുടങ്ങുന്ന കാര്യമാണോ?
സാവിത്രി : ആ… അല്ലാതെ വേറെന്താ?
രുഗ്മണി : ഒന്ന് പോടീ അതറിഞ്ഞിട്ടിപ്പോ എനിക്കെന്തിനാ
പുഞ്ചിരിച്ചു കൊണ്ട്
സാവിത്രി : പിന്നെ എന്താണ് അറിയേണ്ടത്
രുഗ്മണി : നിന്റെ ആ തമിഴൻ വന്നോ?
സാവിത്രി : ഓ അതാണോ അറിയേണ്ടേ, ഹമ് ഇല്ല ചേട്ടത്തി അവര് നാട്ടിൽ തന്നെ ജോലി നോക്കി
സാവിത്രിയെ മൊത്തത്തിൽ ഒന്ന് നോക്കി അടുത്തിരുന്ന്, പുഞ്ചിരിച്ചു കൊണ്ട്
രുഗ്മണി : നിന്നെ കണ്ടാൽ അങ്ങനെയൊന്നും തോന്നത്തില്ലല്ലോ കാര്യമായിട്ട് ആരോ മേയുന്നുണ്ടല്ലോ നിന്നെ
ചിരിച്ചു കൊണ്ട്
സാവിത്രി : അതിപ്പോ ചേട്ടത്തിയെ കണ്ടാലും പറയോലാ
രുഗ്മണി : ഞാൻ പണ്ടേ ഇങ്ങനല്ലേ
സാവിത്രി : പിന്നെ പിന്നെ കണ്ടാലും പറയും മുൻപത്തെക്കാളും ചീർത്തട്ടുണ്ട് അവനെ വിളിച്ചു കേറ്റുന്നുണ്ടാവും അല്ലേ?
പുഞ്ചിരിച്ചു കൊണ്ട്
രുഗ്മണി : ആ അത് പിന്നെ കാര്യങ്ങളൊക്കെ അറിയണ്ടേ…
സാവിത്രി : എന്തായി ഉടനെ വല്ലതും നടക്കോ അതോ അവൻ ഒറ്റക്ക് എല്ലാം വിഴുങ്ങോ?
രുഗ്മണി : അതിന് ഞാൻ സമ്മതിക്കുമെന്ന് നിനക്ക് തോന്നുന്നുണ്ടോ
സാവിത്രി : ഹമ് അവസാനം രണ്ടും കൂടി ഒന്നായി എന്നെ ചവിട്ടി പുറത്താക്കാൻ നിൽക്കരുത്
സാവിത്രിയുടെ തോളിൽ അടിച്ച്
രുഗ്മണി : ഒന്ന് പോടീ…
സാവിത്രി : അനിയനാണെന്ന് പറഞ്ഞിട്ട് കാര്യമൊന്നുമില്ലേ വെറും വെടക്കാണ്
രുഗ്മണി : അതൊക്കെ എനിക്ക് അറിഞ്ഞൂടെ അന്ന് ആ വിഷയം വന്നത് കൊണ്ട് അവന്റെ ഉള്ളിലിരിപ്പ് അറിയാൻ പറ്റി
സാവിത്രി : അത് തന്നെ ഇല്ലായിരുന്നെങ്കിൽ നമ്മള് പൊട്ടന്മാരായനേ
രുഗ്മണി : അതൊക്കെ പോട്ടേ.. നീ എന്തോ കൊണ്ടുവരുന്ന കാര്യം പറയുണ്ടായിരുന്നല്ലോ അതെന്താ?
പുഞ്ചിരിച്ചു കൊണ്ട്
സാവിത്രി : അതൊക്കെയുണ്ട് രാത്രിയാവട്ടെ
രുഗ്മണി : എന്താടി പെണ്ണേ കളിപ്പിക്കാതെ കാര്യം പറയ്
സാവിത്രി : ധൃതി പിടിക്കല്ലേ സർപ്രൈസാണ്
രുഗ്മണി : ഹമ്….
രാത്രി റൂമിൽ ഭക്ഷണം കഴിക്കാൻ ഇരിക്കും നേരം രണ്ട് പെഗ് ഒഴിച്ചടിച്ച്
ഭാസ്ക്കരൻ : ഭക്ഷണം കഴിക്കുന്നതിന് മുൻപ് രണ്ടെണ്ണം അടിക്കണം
കുപ്പിയിലെ ബാക്കി മദ്യം നോക്കി
ഞാൻ : അപ്പൊ അതോ?
ഭാസ്ക്കരൻ : അത് ഭക്ഷണത്തിന് ശേഷം
ഞാൻ : ആ ബെസ്റ്റ്
ഭാസ്ക്കരൻ : മോന് വേണ്ടാല്ലോ?
ഞാൻ : ഏയ്.. ഇതിന്റെ മണം തന്നെ ഇഷ്ട്ടമല്ല
ഭാസ്ക്കരൻ : ആ പിള്ളേരായാൽ ഇങ്ങനെ വേണം എന്നാ കഴിക്കാൻ നോക്ക്
എന്ന് പറഞ്ഞു കൊണ്ട് ഭാസ്ക്കരൻ ഭക്ഷണം കഴിക്കാൻ തുടങ്ങിയതും ഭക്ഷണം കഴിച്ചു കൊണ്ട്
ഞാൻ : ചേട്ടനിപ്പോ ഇവിടെ വന്നിട്ട് നാപ്പത്തഞ്ച് കൊല്ലമായല്ലേ?
ഭാസ്ക്കരൻ : മം…മടുത്തു തുടങ്ങി
ഞാൻ : അതെന്താ?
ഭാസ്ക്കരൻ : എന്റെ വേണു സാറ് ഉണ്ടായിരുന്നപ്പോഴുള്ള വിലയൊന്നും എനിക്കിപ്പൊവിടെയില്ല
ഞാൻ : ഓ…അതാണോ ആയ കാലത്ത് ഒരു പെണ്ണ് കെട്ടിയിരുന്നെങ്കിൽ ഇങ്ങനെ വല്ലതും വരുമായിരുന്നോ?
വീണ്ടും ഒരു പെഗ് ഒഴിച്ചടിച്ച്
ഭാസ്ക്കരൻ : എന്തിനാണ് കെട്ടിയിട്ട്?
ചിരിച്ചു കൊണ്ട്
ഞാൻ : മക്കള് നല്ല വില തരുമായിരുന്നില്ലേ
ഭാസ്ക്കരൻ : പിന്നെ…മൈരാണ് ദേ ഇവിടെയുണ്ടായിരുന്നു കുറേയെണ്ണം എന്നിട്ടിപ്പോ എന്താ അവസ്ഥ വീതം വെപ്പിന്റെ കാര്യം വന്നപ്പോ എല്ലാം അടിച്ച് പിരിഞ്ഞില്ലേ
ഞാൻ : ഏ…അതൊക്കെ എപ്പോ നടന്നു?
ഭാസ്ക്കരൻ : എന്റെ വേണു സാറ് മരിച്ചതിന് ശേഷം
” ഓ വെറുതെയല്ല അന്ന് എന്നോട് അത്യാവശ്യമായി തൃശ്ശൂർ പോണമെന്ന് പറഞ്ഞ് മായ വിളിച്ചത് ഇതിനായിരുന്നല്ലേ ഛേ വന്നിരുന്നെങ്കിൽ നേരിട്ട് കാണായിരുന്നു ” എന്ന് മനസ്സിൽ പറഞ്ഞു കൊണ്ട്
