ഒരു ബ്ലാക് മെയിലിങ് അപാരത

 

പക്ഷേ എന്നെ ഊമ്പിച്ച ആ താളി മോനോട് ഞാൻ ക്ഷമിക്കില്ല… അവന് ജീവിതത്തിൽ മറക്കാൻ പറ്റാത്ത സമ്മാനം ഞാൻ കൊടുക്കുന്നുണ്ട്.. ലാപ് മടക്കി ടീപ്പോയിലേക്ക് വച്ചു ഞാൻ റൂമിലേക്ക് നടന്നു… പിന്നെ ബെഡ്ഡ്ലേക്ക് വീണു..

 

രാവിലെ എഴുന്നേറ്റ് പ്രഭാത കൃത്യങ്ങളൊക്കെ നടത്തി.. പതിവ് വർക്ക്ഔട്ടിനു ശേഷം ഷോപ്പിലേക്ക് പോയി.. സമീറയുമായുള്ള പതിവ് കുണുങ്ങലുകൾക്ക് ശേഷം ഞാൻ എന്റെ ജോലികളിൽ വ്യാപ്രതനായി… ബാങ്കിൽ പോക്ക്, ഏജൻസികളുടെ ചെക്ക് ക്ലീറൻസ്, ക്ലെയന്റ്സ്ന്റെ വള്ളികൾ… പതിവ് പോൽ ആ ദിവസവും കഴിയാറായി… ഇക്ക ഉള്ളതിനാൽ ഞാൻ മറ്റു ഷോപ്പുകളിൽ പോകേണ്ടി വന്നില്ല.. പുള്ളി ഉള്ള ദിവസം ആൾ നേരിട്ടാണ് ക്ലോസിങ്.

 

അന്നൊക്കെ താമസിക്കുകയും ചെയ്യും. അത് അറിയാവുന്നതിനാൽ ഞാൻ നേരത്തെ ഇറങ്ങി.. ഇക്കായുള്ള ദിവസം 7 മണി ആകുമ്പോൾ തന്നെ മറ്റു കാര്യങ്ങൾ ഒന്നുമില്ലെങ്കിൽ ഞാൻ ഇറങ്ങും.. പുള്ളിക്ക് അതിൽ പരാതിയുമില്ല..

 

സാധാരണ ബാറിൽ പോകാറുണ്ട്.. ഇന്ന് പക്ഷേ നേരെ റൂമിൽ എത്തി.. ഫ്രഷ് ആയ ശേഷം നേരെ ലാപ് എടുത്തുകൊണ്ട് തലേ ദിവസം ആരംഭിച്ച ഇൻവോയ്‌സ്‌, ഫുട്ടെജ് കളക്ഷൻ ആരംഭിച്ചു..

 

അന്നും കിടന്നപ്പോൾ താമസിച്ചു.. അങ്ങനെ ഏകദേശം ഒരാഴ്ച എടുത്തു മൊത്തം ഫുട്ടേജ് ആൻഡ് ഇൻവോയ്‌സ്‌ ഡാറ്റാ കളക്റ്റ് ചെയ്യാൻ. പിന്നെ അത് മുഴുവൻ ഒരു പെൻ ഡ്രൈവിലേക്ക് മാറ്റി.. അവസാനത്തെ ഫയലും കോപ്പി ആയപ്പോൾ ഞാൻ ആ പെൻ ഡ്രൈവ് ഊരിയെടുത്തു, പിന്നെ അത് കണ്മുന്നിൽ ഒന്നുയർത്തി പിടിച്ചു, ഒരു ക്രൂരമായ ചിരിയെന്റെ ചുണ്ടിൽ വിരിഞ്ഞു..

 

ആ പെൻ ഡ്രൈവ് ഇക്കയ്ക്ക് കൊടുക്കുന്നതിനു ആ പൊലയാടി മോനെ എനിക്കൊന്ന് കാണണം, എന്നിട്ടേ ഇത് ഞാൻ മറ്റൊരാളെ ഏൽപ്പിക്കൂ.. ഞാൻ പല്ലു ഞെരിച്ചു..

 

പറ്റിയൊരു ദിവസത്തിനായി ഞാൻ കാത്തിരുന്നു. പറഞ്ഞു വച്ച പോലെ ഏതോ ബന്ധുവിന്റെ കല്യാണമുണ്ട് എന്ന് പറഞ്ഞു ഇക്ക രണ്ടു ദിവസത്തേക്ക് പോയി. ഇനിയുള്ളത് സമീറയാണ് അവളുള്ളപ്പോൾ നടക്കില്ല. അവളിടയിൽ കയറും, അതിനാൽ അവള് പോയിട്ട് മതി..

 

രാവിലെ ഞാൻ ഷോപ്പിൽ എത്തിയപ്പോൾ ജോസ് വന്നിട്ടില്ല. ആൾ വീട്ടിൽ എന്തോ ആവശ്യത്തിന് പോയിരിക്കുകയാണത്രെ.. ഇക്കയോട് മുൻകൂട്ടി ലീവ് വാങ്ങിയിരുന്നു, അതാണ് ഞാൻ അറിയാഞ്ഞത്.. എനിക്ക് കടുത്ത നിരാശ തോന്നി.. എന്റെ ഭാവം കണ്ടു പലവട്ടം സമീറ വന്നു എന്താണ് കാര്യമെന്ന് തിരക്കി.. ഒന്നുമില്ല തലവേദനയാണെന്ന് പറഞ്ഞു ഞാൻ ഒഴിഞ്ഞു മാറി..

 

അടുത്ത ദിവസം ഞാൻ നേരെത്തെ എത്തി.. നേരത്തെ എത്തിയ എന്നെക്കണ്ടു എല്ലാവരും അത്ഭുതപ്പെട്ടു. 😏.. സമീറ മാത്രം വന്ന് എന്തേ നേരത്തെയെന്ന് തിരക്കി.. കുറച്ചു അക്കൗണ്ട്സ് ക്ലിയർ ആക്കാനുണ്ട് അതാണ് നേരെത്തെയെന്ന് ഞാൻ പറഞ്ഞു.

 

അതേ അതാണ് ശരി ഒരു അക്കൌണ്ട് ഇന്ന് ഞാൻ ക്ലിയർ ആക്കും. നേരെ ഓഫീസിൽ എത്തി cctv നോക്കിയപ്പോൾ ജോസ് കൗണ്ടറിൽ ഉണ്ടെന്ന് കണ്ടു. അപ്പോഴാണ് എന്റെ പിരിമുറുക്കം ഒന്ന് കുറഞ്ഞത്. ഇന്ന് അവന്റെ അമ്മ കൊടുത്ത അമ്മിഞ്ഞ വരെയും ഞാൻ പുറത്തു വരുത്തും. ഉച്ചയായപ്പോൾ ഹാഫ് ഡേ ലീവ് വേണമെന്ന് പറഞ്ഞു സമീറയെന്റെ അടുത്തെത്തി..

 

രോഗി ഇച്ചിച്ചതും, വൈദ്യൻ കല്പിച്ചതും പാലെന്നു പറഞ്ഞത് പോലെ, അവളോട് ലീവ് ഒന്നും ആകേണ്ട പൊയ്ക്കോളാൻ പറഞ്ഞു.. ഒരു മൂന്ന് മണിയോടെ ഞാൻ ഫ്രീയായി..

 

നേരെ ഫോണെടുത്തു ടെക്സ്റ്റൈൽസിലേക്ക് വിളിച്ചു, ജോസ് ഫോൺ എടുക്കുന്നത് ഞാൻ cctv സ്‌ക്രീനിൽ കണ്ടു.

“ഹലോ..”

“ജോസേട്ടാ.. അജയ് ആണ് ഒന്ന് ഓഫീസ് വരെ വരണം. ഒരു കാര്യമുണ്ട്.”

“ഹാ വരാല്ലോ കുഞ്ഞേ.. ഇവിടുത്തെ തിരക്ക് കുറഞ്ഞിട്ടു മതിയോ?.”

 

ഹോ മൈരന്റെ ആത്മാർത്ഥത…

“ഹേയ് അത് കാര്യമാക്കണ്ട ജോസേട്ടൻ ഇങ്ങു പോര്…”

 

” ഹാ എന്നാൽ ഞാൻ ദേ വന്നു.. ” അവിടെ ഫോൺ കട്ട്‌ ആയി…

 

ഞാൻ താഴത്തെ നിലയിലേക്ക് ഇറങ്ങി ചെന്നു. ക്യാഷ്ൽ ഉള്ള അനൂപിനോട് കുറച്ചു നേരത്തേക്ക് മുകളിലേക്ക് വരണ്ട, എന്തെങ്കിലും ഉണ്ടെങ്കിൽ ഇന്റർകോമിൽ വിളിച്ചാൽ മതിയെന്ന് പറഞ്ഞു… അവൻ ശരിയെന്നു പറഞ്ഞു.. ഞാൻ മുകളിലേക്ക് പോയി..

 

കൈകൾ തെറുത്തു കയറ്റി പിന്നെ എന്റെ പേർസണൽ ലാപ് ടോപ് എടുത്തു തുറന്ന് ടെക്സ്റ്റൈൽസിലേക്ക് ആക്സസ്സ് ഓപ്പണാക്കി.. ജോസിനെയും കാത്തിരുന്നു.. പടിയിൽ കാലൊച്ച കേട്ടപ്പോൾ എന്റെ കൈകൾ മുറുകിത്തുടങ്ങി..

 

“ഹാ.. അജയ് മോനെ .. കൈ പൊക്കി വിഷ് ചെയ്തു കൊണ്ട് ജോസ് കയറി വന്നു.

 

“ആ ജോസേട്ടാ ഇരിക്ക്…” ഞാൻ മുന്നിലുള്ള കസേര ചൂണ്ടി പറഞ്ഞു…

 

“എന്താ കുഞ്ഞേ എന്നോട് വരാൻ പറഞ്ഞത്?” അയാൾ ആകാംഷയോടെ ചോദിച്ചു…

 

“പറയാം ജോസേട്ടാ.. എന്താ ഇത്ര ധൃതി..”

 

“അല്ല അവിടെ അത്യാവശ്യം ആളുണ്ട്, ഇവിടുത്തെ ഈ കാര്യം കഴിഞ്ഞാൽ നേരെ അങ്ങു ചെല്ലാമല്ലോ?”…

 

” ഹോ.. ഇതാണ് ഇക്കയ്ക്ക് ജോസേട്ടനോട് ഇത്ര സ്നേഹം.. ഇങ്ങനെ കടയെന്നു പറഞ്ഞു മരിക്കല്ലേ ജോസേട്ടാ.. കുറച്ചു നേരമ്പോക്ക് കൂടി വേണ്ടേ. ”

 

“കുഞ്ഞിന് അത് പറയാം.. ഇവിടുന്നു കിട്ടുന്ന ശമ്പളം കൊണ്ടാണ് ഞാനും എന്റെ കുടുംബവും കഞ്ഞി കുടിച്ചു കഴിയുന്നത്.. ഈ ജോലിയെന്റെ ചോറാണ്. അപ്പോൾ ഇത്തിരി ആത്മാർത്ഥത വേണ്ടേ.” വളരെ സത്യസന്ധമായ രീതിയിലുള്ള ആ സംസാരം കേട്ടപ്പോൾ എനിക്ക് ചൊറിഞ്ഞു കേറി വന്നു..

 

ദേഷ്യം ഞാൻ കടിച്ചു പിടിച്ചു..

“എന്നാൽ ഞാൻ ചേട്ടന്റെ ചോറിലെ ആത്മാർത്ഥത കുറച്ചു കാണുന്നില്ല…”

 

ഞാൻ ഒന്ന് നിവർന്നിരുന്നു.. പിന്നെ കൈകൾ വശങ്ങളിലേക്ക് ഒന്ന് വലിച്ചു വിട്ടു.

 

” അപ്പൊ ജോസേട്ടാ ഞാൻ വിളിച്ച കാര്യം, കഴിഞ്ഞയാഴ്ച എന്റെ ഫ്രണ്ട് വന്ന് നമ്മുടെ ഷോപ്പിൽ നിന്നും പർച്ചേസ് നടത്തിയിരുന്നു.. ജോസേട്ടൻ ആയിരുന്നു കൗണ്ടറിൽ.. അവന് ഡിസ്‌കൗണ്ട് കൊടുത്തില്ല എന്ന് എന്നെ വിളിച്ചു പറഞ്ഞു.. ”

 

“അയ്യോ കുഞ്ഞേ ആൾ മോന്റെ പേര് പറഞ്ഞിട്ടുണ്ടാവില്ല. പറഞ്ഞാൽ ഉറപ്പായും ജോസേട്ടൻ ഡിസ്‌കൗണ്ട് കൊടുത്തേനെ.”

 

“ഹാ.. ഞാൻ മുഴുവനും പറയട്ടെ ജോസേട്ടാ ഇടയിൽ കയറാതെ..”

 

“അയ്യോ.. സോറി മോനെ.. മോൻ പറഞ്ഞോ..”

 

“ആ അങ്ങനെ അവൻ വിളിച്ചു പറഞ്ഞപ്പോൾ ഞാൻ എന്റെ കൈയിൽ നിന്ന് അവന് ഒരു ആയിരം രൂപ ഡിസ്‌കൗണ്ട് കൊടുത്തു.. പക്ഷേ അത് ബില്ലിൽ ഇല്ലാത്ത കൊണ്ട് എനിക്ക് ഇവിടുന്ന് എടുക്കാനും പറ്റുന്നില്ല.. ഞാൻ എന്തു ചെയ്യണം എന്ന് അറിയാന ജോസേട്ടനെ വിളിച്ചത്. ” ഞാൻ പറഞ്ഞു നിർത്തി…

 

“ഷേയ്യ്.. ഈ നിസ്സാര കാര്യത്തിനാണോ കുഞ്ഞു വിഷമിക്കുന്നത്. ആ കൂട്ടുകാരനോട് ആ ബില്ലിന്റെ ഒരു ഫോട്ടോ അയച്ചു തരാൻ പറ.. ഞാൻ ഇപ്പോൾ ശരിയാക്കിത്തരാം..” വളരെ നിസ്സാര ഭാവത്തിൽ അയാൾ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *