സര്‍പ്പസുന്ദരി – 3

“…താങ്ക്യൂ..മാഡം….ഞാന്‍ മാഡത്തിനെ കെട്ടിപ്പിടിച്ച് മാറിലേക്ക് ചാഞ്ഞു.
ഉറക്കം എന്റെ കണ്‍പോളകളെ തഴുകാനാരംഭിച്ചു. തളര്‍ന്ന എന്റെ ശരീരം ഉറക്കമെന്ന ആ മഹാസാഗരത്തിലേക്ക് അലിഞ്ഞു ചേര്‍ന്നു.
സുഖകരമായ സ്വപനങ്ങളിലേക്ക് പൂണ്ടുകൊണ്ട് ഞാന്‍ നിദ്രപ്രാപിച്ചു
എയര്‍ കണ്ടീഷന്റെ ശീതളസുഖലോലുപമായ അനുഭൂതിയില്‍ പുതപ്പില്‍ ചുരുണ്ടുകൂടി കിടക്കുന്ന ഞാന്‍ ഉറക്കത്തില്‍ നിന്നുയര്‍ന്നു. ആ വലിയ കിടപ്പു മുറിയില്‍ ഷേര്‍ളി മാഡത്തെ കാണാനുണ്ടായിരുന്നില്ല.
ശരിരത്തിലെ സകല ഞരമ്പുകളും ഉറക്കത്തിന്‌ മുന്‍ബ് ഉത്തേജിപ്പിച്ചതിനാല്‍ നല്ല ഉന്മേഷം തോന്നി. സമയം ഉച്ചയായിരിക്കുന്നു. പുറത്ത് കഠിനമായ വെയില്‍ കത്തി നില്‍ക്കുന്നു.
സമയം കളയാതെ ഞാന്‍ മാഡത്തിന്റെ മുറിയിലുള്ള ലാപ്ട്ടോപ്പ് തുറന്നു. സ്ക്രീനില്‍ എതോ വന്യ മ്യഗത്തിന്റെ ചിതം തെളിഞ്ഞു. അതെന്നെ ഉറ്റു നൊക്കുന്നതായി എനിക്ക് തോന്നി.
മെയിലുകള്‍ പരതനായി ഞാന്‍ അക്കൌണ്ട് ലോഗിന്‍ ചെയ്തു. ഇന്‍ബോക്സ്സില്‍ എന്നെ ഞെട്ടിപ്പിച്ച്കൊണ്ട് അദ്ദേഹത്തിന്റെ മെയില്‍ കിടക്കുന്നു. അതീവ സന്തോഷത്തോടെ ഞാന്‍ മെയില്‍ തുറന്നു.
ഡിയര്‍ അയേണ്‍ ബട്ടര്‍ഫ്ലൈ….
നാളെ പുലര്‍ച്ച നാലു മണിക്ക് നമുക്ക് കാണാം. ഡീ കോഡ് ചെയ്യേണ്ട ഫോണുമായി വരിക. വരുബോള്‍ ആരും പിന്‍തുടരില്ലെന്ന് ഉറപ്പ് വരുത്തുക. സമയവും സ്ഥലവും ഞാന്‍ വിളിച്ചറീക്കാം.
എന്ന്
ഡോ. ശശി എം.ബി.ബി.എസ്സ്.
ഞാന്‍ എത്ര ആവര്‍ത്തി ആ മെയില്‍ വായിച്ചെന്ന് എനിക്ക് തന്നെ അറിയില്ല. അതീവ സന്തോഷത്തില്‍ ഞാന്‍ ലാപ്ട്ടോപ്പില്‍ പാട്ട് ഉറക്കെ വച്ച് തുള്ളിച്ചാടി.
എത്ര കാലമായിരിക്കുന്നു എനിക്കിത്രയും സന്തോഷം വന്നീട്ട്. ഒരു യന്ത്രപാവ എന്ന സ്ഥിതിയില്‍ നിന്നും ഒരു മോചനം കിട്ടിയത് പോലെ.
ഞാന്‍ ആ ബംഗ്ലാവിലെ എന്റെ മുറിയിലേക്കോടി.
ഞാന്‍ എന്റെ ബാഗ് തുറന്ന് പൊന്നു പോലെ കൊണ്ട് നടക്കുന്ന ഡയറി എടുത്തു. വര്‍ണ്ണ ചട്ടകളാല്‍ മൂടിയ പേജുകള്‍ തുറന്ന് കണ്ണോടിച്ചു. ഇല്ല അടുത്ത കാലത്തെങ്ങും ഞാന്‍ ഇത്രക്കും സന്തോഷിച്ചീട്ടില്ല.
ഞാന്‍ പേനയെടുത്ത് മനസ്സില്‍ തോന്നിയ ആഹ്ലാദത്തെ പകര്‍ത്താന്‍ തുടങ്ങി. പേജിലെ വരകളിലൂടെ വാക്കുകള്‍ തുള്ളികളിച്ചുകൊണ്ട്
വിരിയാന്‍ തുടങ്ങി. പ്രിന്‍സ്സ് ഓഫ് ഡാര്‍ക്ക്നെസ്സ് എന്ന ലൂസ്സിഫറിനെ കുറിച്ച് ഒരു വരി പോലും പരാമര്‍ശിട്ടില്ല എന്നത് എന്നെ ശരിക്കും അല്‍ഭുതപ്പെടുത്തി.
ഡയറി എഴുതി കഴിഞ്ഞപ്പോള്‍ പ്രഭാതക്രിത്യത്തിനായി ശരീരം തേങ്ങാന്‍ തുടങ്ങി. ടോയിലെറ്റിന്റെ കമ്മോഡില്‍ ഇരിക്കുബോഴും എനിക്ക് ഒരേ ഒരു ചിന്ത മാത്രം. എന്റെ ഉറക്കം കെടുത്തുന്ന സുന്ദരനായ ആ ഡോക്ടര്‍. എന്റെ മനസ്സും ശരീരവും സ്വയം ആ മഹാനായ ഡോ ശശി എന്ന മഹാനുഭാവിനായി അര്‍പ്പിക്കാനായി കൊതിച്ച് എത്ര നാളായി നടക്കുന്നു.
നാളെ പുലര്‍ച്ച അദ്ദേഹത്തെ പ്രവെറ്റായി കാണാന്‍ സാദ്ധിക്കുന്നു. എന്റെ ശരീരം കൊതിച്ചു വിറച്ചു. ഷവറില്‍ നിന്നും വീഴുന്ന ജലധാരയില്‍ ശരീരത്തെ ഒളിപ്പിച്ച് ഞാന്‍ എന്നെ കൊതിപ്പിക്കുന്ന സ്വപ്നത്തെ പുല്‍കി.
പെട്ടെന്നായിരുന്നു എന്റെ മൊബൈല്‍ ഫോണ്‍ ചിലച്ചത്.
വലിയ ടവ്വല്‍ വാരി ചുറ്റി ഞാന്‍ ഫോണെടുത്തു. മറുതലക്കല്‍ ഷേര്‍ളി ഇടിക്കുള തെക്കന്‍ ആയിരുന്നു.
“….ഹലോ..മാഡം…”
“..യാ വൈഗ..നീ ഡോക്ട്ടറേ കാണാന്‍ പോകുന്നതിന്‌ മുന്നേ എന്റെ ക്ലീനിക്കിലേക്ക് വരിക…ഡീ കോഡ് ചെയ്യേണ്ട ഫോണ്‍ എന്റെ കയ്യിലുണ്ട്……”.
“..യെസ്സ് മാഡം…”.
ഫോണ്‍ കട്ടായി.
ചെറിയ വാക്കുകളില്‍ വലിയ ആശയങ്ങള്‍ പറഞ്ഞുകൊണ്ട് മറ്റുള്ളവരുടെ മനസ്സില്‍ ചിന്തകളും നിശബ്‌ദ്ധതയും അവശേഷിപ്പിക്കാനുള്ള കഴിവ്‌ മാഡത്തിനപാരമാണ്‌. ഫോണ്‍ മേശപ്പുറത്തിരിക്കുന്ന ചാര്‍ജറില്‍ കണക്റ്റ് ചെയ്ത് ഞാന്‍ ശരീരത്തിലെ അവസ്സാന വെള്ള തുള്ളികള്‍ തുടച്ച് മാറ്റി കബോഡില്‍ നിന്ന് വീട്ടില്‍ ധരിക്കുന്ന പാവാടയും ദാവണിയും ഇട്ടു. സൌന്തര്യ ബോധത്തെ ഉത്തേജിപ്പിക്കാനായി കണ്ണാടി നോക്കി.
ഇപ്പോള്‍ ഞാന്‍ ശരിക്കും അയ്യങ്കാര്‍ പെണ്‍കുട്ടി തന്നെ. ഞാന്‍ തുള്ളിചാടി താഴേക്ക് ചെന്നു. അടുക്കളയില്‍ നിന്ന് എന്തൊക്കെയോ തട്ടല്‍ മുട്ടല്‍ കേഴ്ക്കുന്നുണ്ട്. ഞാനവിടേക്ക് ചെന്നപ്പോള്‍ അന്നമ്മ എന്ന അന്നകുട്ടിയും, കാദറിക്കയും, സാത്താന്‍ സേവ്യറും കൂടി വെടിയുണ്ടകള്‍ തകര്‍ത്ത ചില്ലുകള്‍ മാറ്റുകയായിരുന്നു.
“….ഹാ…വൈഗ മോള്‍ വന്നോ…ഭക്ഷണം..കഴിക്കാനായി ഞങ്ങള്‍ നിന്നെ കാത്തിരിക്കുകയായിരുന്നു…..”.
“..അന്നമ്മോ….വിശക്കുന്നു…..ഇല്ലേല്‍ നിങ്ങളെ പിടിച്ച് ഞാന്‍

തിന്നും ങാ……”.
“…അന്നമ്മോ…വേഗം പോയി വിളബ്…ഇല്ലേല്‍ പട്ടത്തി കുട്ടി നോണ്‍ വെജിറ്റേറിയനാകും….ഹഹഹഹ….”. കാദറിക്ക ചിരിച്ചു കൊണ്ട് പറഞ്ഞു.
എന്തോ എനിക്ക് ഇപ്പോഴും ആ ചമ്മല്‍ കാരണം കാദറിക്കയുടെ മുഖത്ത് നോക്കാന്‍ ഒരു മനപ്രയാസ്സം. മാഡവും രാഹൂല്‍ ഈശ്വറുമായുള്ള രതി വിളയാട്ടത്തില്‍ നില മറന്ന് ഞാന്‍ എന്റെ അരക്കെട്ട് കാദറിക്കയുടെ മുഖത്ത വച്ചത് എന്നില്‍ കുറ്റബോധം വളര്‍ത്തി. കാദറിക്കയുടെ മകളുടെ പ്രായമുള്ള ഞാന്‍ അദ്ദേഹത്തോട്‌ ഒരിക്കലും അങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നു. മകളോടുള്ള സ്നേഹമോ അതോ അനുജത്തിയോടുള്ള വാത്സല്ല്യമോ ആയിരിക്കാം അദ്ദേഹം നിലമറന്ന് പ്രതികരിക്കാതിരുന്നതെന്ന് തോന്നുന്നു. മനസ്സില്‍ ആയിരം വട്ടം കാദറിക്കയോടെ മാപ്പ് പറഞ്ഞു കഴിഞ്ഞീരിക്കുന്നു.
തീന്‍മേശയില്‍ കാദറിക്ക എന്റെ അടുത്ത് വന്നിരുന്നു. ഈറനായ എന്റെ തലമുടി തഴുകികൊണ്ട് എന്റെ മുഖത്തേക്ക് നോക്കി.
“…എന്താ നീ മര്യാദക്ക് തല തോര്‍ത്താത്തേ….അനക്ക് പനി പിടിച്ച് കിടക്കാന്‍ വല്ല പൂതീട്ണാ….അന്നാമ്മോ…ടവ്വലെന്തെങ്കിലും ഇടുത്തേ….”.
പക്ഷേ ടവ്വല്‍ കൊണ്ട് വന്നത് സേവ്യറായിരുന്നു. കാദറിക്ക എന്റെ തല നന്നായി തുവര്‍ത്തി തന്നു. അദ്ദേഹത്തിന്റെ വാത്സല്ല്യം എന്റെ കണ്ണുകളെ ഈറനണീച്ചു. ഭക്ഷണം കഴിക്കാന്‍ നിര്‍ബദ്ധിച്ചുകൊണ്ട് പാത്രത്തിലേക്ക് വിളബികൊണ്ടിരുന്നു. എന്നിലെ സംഘര്‍ഷം ഒന്നയഞ്ഞപ്പോള്‍ ഞാന്‍ ഒരു പ്ലേറ്റ് എടുത്ത് ചപ്പാത്തിയും കോഴിക്കറിയും വിളബി കാദറിക്കയുടെ നേര്‍ക്ക് വച്ചു.
സാധാരണ ഞാന്‍ നോണ്‍ വെജ്ജിറ്റേറിയന്‍ വച്ചീട്ടുള്ള പാത്രങ്ങളുടെ അടുത്ത് പോലും ഇരിക്കാറില്ല. ആ ഞാന്‍ കോഴിക്കറി വിളബുന്നത് കണ്ട കാദറിക്ക സന്തോഷിച്ചു.
“..മൂം ഇമ്മടെ പട്ടത്തികുട്ടിക്ക് പുരോഗതി ഉണ്ടല്ലേ അന്നാമ്മോ…..”.
“..ശരിയാ….കാദറേ….”.
കാദറിക്കയുടെ നിര്‍ബദ്ധത്താല്‍ പതിവിലധികം ഞാന്‍ ഭക്ഷണം കഴിച്ചു. കൈകള്‍ കഴുകി തിരിയുന്ന നേരത്താണ്‌ കാദറിക്ക കൈ കഴുകാനായി അവിടേക്ക് വന്നത്. കാദറിക്ക കൈകള്‍ കഴുകി തിരിഞ്ഞ നേരം ഞങ്ങളുടെ കണ്ണുകള്‍ കൂട്ടി മുട്ടി. എന്നിലെ വിഷമം അണപൊട്ടി ഒഴുകി. ഞാന്‍ അദ്ദേഹത്തിന്റെ കാല്‍ക്കല്‍ കൈ തൊട്ട് വണങ്ങികൊണ്ട് മനസ്സില്‍ അനേക വട്ടം മാപ്പ് ഇരന്നു. ആ ബലമേറിയ കൈകള്‍ എന്നെ പിടിച്ചെഴുന്നേല്‍പ്പിച്ചു. ഞാന്‍ ആ മാറിലേക്ക് ചാഞ്ഞു. വാത്സല്ല്യമേറിയ ആ കരങ്ങള്‍ എന്നെ പുല്‍കി.
“…ന്റെ കുട്ടി കരയാ…എന്റെ വൈഗ കുട്ടി കരയാപാടുണ്ടോ…..”.
“…കാദ്ദറിക്ക മാപ്പ്….”.
“…എയ് …വിട്…വൈഗ…നീ എനിക്ക് അനുജത്തിയോ അതോ മോളോ..ഇലെങ്കില്‍ അതിനപ്പുറമോ ആണ്….”.
ഇതിനിടയില്‍ അന്നമ്മ കൈകഴുകാനായി അവിടേക്ക് വന്നു.
“…എന്താ കാദറേ നമ്മടെ വൈഗ കുട്ടി കരയണേ….”.
“…വൈഗ കുട്ടി കരയേ….നിനക്ക് തോന്നിയതാവും…….അവള്‍ നമ്മുടെ സിംഹകുട്ടി അല്ലേ…..അന്നമ്മേ….” കാദറിക്ക ചിരിച്ചു കൊണ്ട് പറഞ്ഞു.
….ആ സിംഹകുട്ടി തന്ന്യാ….”. എന്നു പറഞ്ഞ് അന്നാമ്മ എന്റെ കിളുന്ത് ചന്തിയില്‍ ആഞ്ഞ് നുള്ളി. പെട്ടെന്നുള്ള വേധനയാന്‍ ഞാന്‍ കാദറിക്കയുടെ മാറില്‍ നിന്ന് പെട്ടെന്ന് മാറി നുള്ളിയ അവിടെ ഉഴിഞ്ഞു. എന്റെ മുഖമാകെ ചുവന്ന് തുടുത്തീരുന്നു. മാരകമായ ശക്തിയാണ്‌ കളരി നിത്യഭ്യാസ്സിയായ അന്നാമ്മക്ക്. എന്റെ കോപം പെട്ടെന്ന് തന്നെ അടങ്ങീരുന്നു. ഞാന്‍ കുനിഞ്ഞ് നിന്ന് കൈകഴുകുന്ന അന്നാമ്മയുടെ ചന്തിയില്‍ ആഞ്ഞ് പിച്ചി.
“..ഡീ….അത്രക്കായോടീ….”. എന്നെ പറഞ്ഞ് അന്നാമ്മ സ്വന്തം ചന്തി ഉഴിഞ്ഞു.
ഓടിപ്പോയ എന്റെ പുറകേ ഓടാന്‍ തുനിഞ്ഞ അന്നാമ്മയെ കാദറിക്ക ചുറ്റിപ്പിടിച്ചു. കുതറാന്‍ നോക്കിയ അന്നാമ്മയുടെ ചുണ്ടിലേക്ക് കാദറിക്ക ആഞ്ഞുമ്മ വച്ചു. ഓട്ടത്തിനിടയില്‍ കാദറിക്കയുടെ കരവലയങ്ങളില്‍ ഒതുങ്ങി നില്‍ക്കുന്ന അന്നാമ്മയെ ഞാന്‍ കണ്ടു. എന്റെ മനസ്സില്‍ ആ കാഴ്ച്ച വളരെ അധികം ആനന്തമേകി.
നേരേ ഞാന്‍ പോയത് പഠന മുറിയിലേക്കാണ്‌. അവിടെ ഷേര്‍ളി ഇടിക്കുള തെക്കന്‍ എന്റെ തീസ്സീസ്സിനുള്ള ഷോര്‍ട്ട് നോട്സ്സ് തയ്യാറാക്കി വച്ചീരിക്കുന്നു. ഞാനതിലേക്ക് കണ്ണോടിച്ചു. എത്ര മനോഹരവും ആധികാരീകവുമായ ഉദാഹരണങ്ങളാണ്‌ മാഡം എനിക്കായി തയ്യാറാക്കി വച്ചീരിക്കുന്നത്. ശരിക്കും പത്ത് തലയുടെ ബുദ്ധി തന്നെ മാഡത്തിന്‌.
പഠനവും എഴുത്തുമായി കുറേ നേരമിരുന്നു. തല പെരുത്ത് വരുന്നത് വര്‍ദ്ധിച്ചപ്പോള്‍ ഞാന്‍ പതിയേ കോണിപടി ഇറങ്ങി താഴേക്ക് ചെന്നു. സേവ്യര്‍ ജനാല ചില്ലുകള്‍ മാറ്റുന്ന പണിയില്‍ വ്യാപ്രിതനാണ്‌. മറ്റുള്ളവര്‍ എവിടെ എന്ന് നോക്കാനായി ഞാന്‍ വീടിനോട് ചേര്‍ന്നുള്ള വലിയ അടച്ചുറപ്പുള്ള ഷെഡിലേക്ക് നടന്നു.
അവിടെ കാദറിക്കയും അന്നാമ്മയും ഉണ്ടായിരുന്നു. ഇരുവരും കളരി അഭ്യാസത്തിലായിരുന്നു. വാളുകള്‍ കൂട്ടി മുട്ടുന്ന ശബ്‌ദ്ധം അതി ഭീകരമായിരുന്നു. എന്നെ കണ്ടതും അവര്‍ അഭ്യാസം പതുക്കെ നിര്‍ത്തി. അന്നാമ്മ എന്നോട് ആംഗ്യം കാണിച്ചു. അതിന്റെ അര്‍ഥമറിയാവുന്ന ഞാന്‍ കറുത്ത് അല്‍പ്പം നീളം കുറഞ്ഞ കൂര്‍ത്തയും താറും ഉടുത്ത് വന്നു. വസ്ത്രമണിയാന്‍ സമയം എറേ എടുത്താല്‍ അന്നമ്മയുടെ

Leave a Reply

Your email address will not be published. Required fields are marked *