സര്‍പ്പസുന്ദരി – 3

ലഭിക്കാതെ വരുകയും ചെയ്യുന്നു. അതുവഴി നിയമവ്യവസ്ഥ തെളിവുകളുടെ അഭാവത്താല്‍ നോക്കുകുത്തിയാകുന്ന അവസ്ഥ ഇതിനാല്‍ സംജാതമാകുന്നു.
ഇത്തരം കൊടും കുറ്റവാളികള്‍ക്കെതിരെ മാഡവും കൂട്ടാളികളും അതി ശക്തമായി തിരിച്ചടിക്കുന്നു. ഡാര്‍ക്ക് ലോ എന്ന സ്വയനിയമവ്യവസ്ഥയില്‍ നിന്ന് പ്രക്യതിയുടെ നീതി നടപ്പിലാക്കുന്നു. ചോരക്കായി കൊതിച്ച് നടക്കുന്ന സൈക്കോപ്പാത്തുകള്‍ക്ക് അവര്‍ക്ക് കൊടുക്കാവുന്ന എറ്റവും വലിയ ശിക്ഷ.
എതൊരാള്‍ക്കും കറുത്ത നീതി എന്നു വിശേഷിപ്പിക്കാമെങ്കിലും ഇന്നതിന്‌ വളരെ അധികം പ്രശക്തിയേറുന്നു. അതിലൊരാളെന്ന നിലക്ക് ഇന്നെനിക്ക് മനസ്സില്‍ സ്വയഭിമാനം തന്നെയല്ലേ. ജീവിതത്തിനിപ്പോള്‍ ഒരു ലക്ഷ്യം വന്നതു പോലെ ഒരു തോന്നല്‍.
ഞാന്‍ വണ്ടി സ്പീഡ് ഒട്ടും കുറക്കാതെ തന്നെ ഹൈവേയിലേക്ക് കയറ്റി. വാഹനങ്ങള്‍ക്കിടയിലൂടെ വെട്ടിതെന്നിച്ച് പോകാന്‍ പ്രിത്യേക രസം തോന്നി. കുറച്ച് ദൂരം സഞ്ചരിച്ചപ്പോള്‍ മാഡത്തിന്റെ ക്ലീനിക്ക് കം ഓഫീസ്സ് എത്തി. പാര്‍ക്കിങ്ങ് യാഡില്‍ മാഡത്തിന്റെ വെള്ള റോള്‍സ്സ് റോയ്സ്സ് കാര്‍ പ്രൌഡിയോടെ കിടക്കുന്നു. ലിഫ്റ്റ് കയറി ഞാന്‍ വിശാലമായ വരാന്തയിലേക്ക് കടന്നു. ഡോറില്‍ ഘടിപ്പിച്ചീട്ടുള്ള ഫിങ്കര്‍ & ഫെയ്സ്സ് സ്കാനറില്‍ വിരല്‍ വച്ചു.
ഡോര്‍ തുറന്നു. ഞാന്‍ വിശാലമായ അകത്തളത്തിലേക്ക് കടന്ന് ചെന്നു.
“..വൈഗ്ഗ വൈ യൂ സോ ലേയ്റ്റ്…. ഷേര്‍ളി മാഡം കുറച്ച് നേരമായി തന്നെ അന്വേഷിക്കുന്നു….”. ഐഷാ പോക്കര്‍ എന്നോട്‌ വിളിച്ച് പറഞ്ഞു. മാഡത്തിന്റെ പ്രൈവെറ്റ് സെക്രട്ടറിയാണ്‌. മഫ്ത ധരിച്ച സുന്ദരി കൊച്ച്.
“…തീസ്സീസ്സിന്റെ കുറച്ച് പേപ്പറുകള്‍ തയ്യാറാക്കാനുണ്ടായിരുന്നു…..”. നടക്കുന്നതിനിടയില്‍ ഐഷാ പോക്കറിനോട്‌ പറഞ്ഞു. അവള്‍ തിടുക്കപ്പെട്ട് എന്നോടൊപ്പം വരുന്നുണ്ടായിരുന്നു.
കനത്ത ഇലട്രോണിക്ക് സുരക്ഷാ ക്രമീകരണങ്ങള്‍ കഴിഞ്ഞേ മാഡത്തിനെ മുറിയിലേക്ക് കടക്കാന്‍ കഴിയൂ. അതെല്ലാം താണ്ടി മാഡത്തിന്റെ മുറിയിലേക്ക് ഞങ്ങള്‍ കടന്നു ചെന്നു.
മാഡം തിരക്കിട്ട് കബ്യൂട്ടറില്‍ എന്തോ തിരഞ്ഞുകൊണ്ടിരിക്കുകയാണ്‌. ഞങ്ങളെ കണ്ടതും മാഡം ഇരിക്കാന്‍ പറഞ്ഞു. വീണ്ടും എന്തൊക്കെയോ ടൈപ്പ് ചെയ്യുന്നതിനിടയില്‍ മാഡം ഞങ്ങളുടെ നേര്‍ക്ക് തിരിഞ്ഞു.
“….ഐഷാ…..”.
“…യെസ്സ് മാഡം “. എന്നു പറഞ്ഞ് ഐഷ എഴുന്നേറ്റ് അടുത്തുള്ള ചുമരില്‍ ഘടിപ്പിച്ചീട്ടുള്ള സേഫിന്റെ രഹസ്സ്യ നബറില്‍ അമര്‍ത്തി.
സേഫ് തുറന്നു വന്നു. അതില്‍ നിന്ന് ഒരു കറുത്ത ടാബ് എടുത്ത് സേഫടച്ച് എന്റെ അരികില്‍ വന്നിരുന്നു. മാഡം എന്നെ തന്നെ ഉറ്റു നോക്കികൊണ്ടിരുന്നു.
“…ഐഷാ….വൈഗയുടെ ഫിങ്കേര്‍സ്സ് സ്കാന്‍ ചെയ്യ്……”. മാഡം ആധികാരികമായി ഐഷയോട് പറഞ്ഞു.
ഐഷ സെറ്റിങ്ങ്സ്സെടുത്ത് എന്റെ ഫിങ്കേര്‍സ്സ് സ്കാന്‍ ചെയ്തു. എന്നീട്ട് ആ ടാബ് എനിക്ക് തന്നു. ഞാനതിന്റെ സ്ക്രീനിലേക്ക് നോക്കി. ഡാര്‍ ലോ എന്ന ഒരു ഐക്കണ്‍ കിടക്കുന്നത് കണ്ടതില്‍ ഞാന്‍ പ്രെസ്സ് ചെയ്തു. വെല്‍ക്കം സ്ക്രീനോടെ അത് പ്രകാശിച്ചു.
“…വൈഗ….നീ ഇപ്പോള്‍ തന്നെ മാസ്റ്ററേ പോയി കാണണം….ഐഷയും ഉണ്ടാകും നിനക്കൊപ്പം..പിന്നെ നിന്റെ സംശയത്തിനുള്ള എല്ലാ .. ബ്രീഫിങ്ങ് …..അവിടെന്ന് കിട്ടും….”.
മാഡം ഒരു റ്റടിച്ച കവര്‍ എന്റെ നേര്‍ക്ക് നീക്കി വച്ച് പറഞ്ഞു. അത് രാഹൂല്‍ ഈശ്വറിന്റേയും പിന്നെ ഇന്നലെ ആക്രമിക്കാന്‍ വന്ന പിടിയിലായവന്റേയും ഫോണുകളാണെന്ന് എനിക്ക് മനസ്സിലായി. ഞാന്‍ ആ കവറെടുത്ത് ഓവര്‍ ജാക്കറ്റിന്റെ ഉള്ളില്‍ വച്ച് എന്തു പറയണമെന്നറിയാതെ കുഴഞ്ഞു.
“…മാഡം….പക്ഷേ….”. എനിക്കൊന്നും മനസ്സിലാകാത്തതിനാല്‍ എന്തിനാണെന്ന് ആരാഞ്ഞു.
“….നിനക്കെല്ലാം മനസ്സിലാകും…..നൌ…യൂ കാന്‍ ലീവ്….”. മാഡം എന്നില്‍ നിന്ന് കണ്ണെടുത്ത് കബ്യൂട്ടറിലേക്ക് നോക്കി.
ഞാന്‍ ആകെ ആശയ കുഴപ്പത്തില്‍ പതുക്കെ എഴുന്നേറ്റു. ഒപ്പം ഐഷയും. തിരിഞ്ഞ് നടക്കാന്‍ ഭാവിച്ച ഞങ്ങളൂടെ പുറകില്‍ നിന്ന് മാഡത്തിന്റെ സ്വരം ഉയര്‍ന്നു. ഞാന്‍ തിരിഞ്ഞു നോക്കി.
“…വൈഗ…ഈ ഓവര്‍ ജാക്കറ്റില്‍ യൂ…ലുക്ക് വെരി ബ്യൂട്ടിഫുള്‍….”. മാഡം പറഞ്ഞു.
“…താങ്ക്യൂ..മാഡം….”. ഞാന്‍ ചിരിച്ചു. മാഡം പോയ്കോളൂ എന്ന് ആംഗ്യം കാണിച്ചു.
എനിക്കാണെങ്കില്‍ കുറച്ചു മുന്നെ നടന്ന തെമ്മാടികൂട്ടമായുള്ള ചെയ്സ്സിങ്ങിനെ കുറിച്ച് പറയണമെന്നുണ്ടായിരുന്നു. പക്ഷേ മാഡം അത് കേഴ്ക്കാനുള്ള മൂഡിലല്ലാ എന്നെനിക്ക് മനസ്സിലായി. നാളെ സമയം കിട്ടുബോള്‍ പറയാം എന്നു തീരുമാനിച്ച് ഞാന്‍ നടന്നു.
ഓഫീസ്സിന്റെ റിസപ്ഷനില്‍ അടുത്തെത്തിയപ്പോള്‍ ഐഷ അവളുടെ കാബിനില്‍ കയറി ബാഗെടുത്ത് അതില്‍ നിന്ന് എതോ വിലകൂടിയ പെര്‍ഫ്യൂം എടുത്തടിച്ചു. ഞാനവളെ നോക്കി ചിരിച്ചു.

ഐഷ പോക്കര്‍ മാഡത്തിന്റെ സെക്രട്ടറിയാണെങ്കിലും സമൂഹത്തിലെ അനീതിക്കെതിരെ പോരാടുന്ന വുമണ്‍ ആക്റ്റിവിസ്റ്റുമാണ്‌. ഹൈദ്രാബാദ് ജെ.എന്‍.യൂ പ്രൊഡക്റ്റായതുകൊണ്ടാകാം സാധാരണ പെണ്‍കുട്ടികളില്‍ കാണുന്ന ചാപല്ല്യങ്ങള്‍ അവളില്‍ വളരെ കുറവാണ്. പക്ഷേ ഇന്നവള്‍ എന്തിനാണാവോ പെര്‍ഫ്യൂമടിച്ചത്.
മൂക്കിലേക്ക് ഊര്‍ന്നു പോയ കറുത്ത കണ്ണാട ശരിയാക്കി അവള്‍ എന്റെ അടുത്തേക്ക് ചിരിച്ചുകൊണ്ട് വന്നു.
“…പോകാം വൈഗ…..”.
“..പ്ലീസ്സ് …ഐഷ…എന്താ എല്ലാവര്‍ക്കും ഒരു സസ്പെന്‍സ്സ്….!!!!!.”.
“…സസ്പെന്‍സ്സല്ലേ….അതു ക്ലൈമാക്സ്സില്‍ വൈഗക്ക് മനസ്സിലായിക്കോളും…..”. അവള്‍ മുത്തുപൊഴിയുന്ന സ്വരത്തില്‍ ചിരിച്ചു.
ഇതിനകം ഞങ്ങള്‍ ലിഫ്റ്റിറങ്ങി പാര്‍ക്കിങ്ങ് യാര്‍ഡില്‍ എത്തി.
“…ഐഷ എന്റെ കയ്യില്‍ ടൂ വീലറാണ്‌…..നിനക്ക് വേണമെങ്കില്‍ നിന്റെ കാറില്‍ വരാം……”.
“…കാറോ…നെവര്‍….നമ്മുക്ക് ടൂ വീലറില്‍ പോകാം…..നിന്നെ കെട്ടിപ്പിടിച്ച് പോകാന്‍ ഒരു സുഖല്ലേ….ന്റെ വൈഗ കുട്ടീ….”. ഐഷ തലയിലെ മഫ്ത കുറച്ചു കൂടെ വലിച്ചു കെട്ടികൊണ്ട് പറഞ്ഞു.
ഞാന്‍ അതിനുത്തരമായി ചിരിച്ചുകൊണ്ട് വണ്ടിക്കടുത്തേക്ക് നടന്നു. പെട്ടെന്നാണ്‌ ഐഷ കാദറിക്കയുടെ സമ്മാനമായ എന്‍ഫീള്‍ഡ് കണ്ടത്.
“..ഓ….എന്‍ഫീള്‍ഡ്…..ടൂ വീലര്‍ എന്നു പറഞ്ഞപ്പോള്‍..ഞാന്‍ ആക്ടിവയോ..സ്കൂട്ടിയോ ആണെന്ന തോന്നിയേ…പക്ഷേ ഞാന്‍ ഇത്രയും പ്രതീക്ഷിച്ചില്ല……”.
“….ആ വണ്ടികളൊക്കെ പെണ്‍കുട്ടികള്‍ ഓടിക്കുന്നതല്ലേ……നമ്മള്‍ അതാണോ…”. ഞാന്‍ അവളെ നോക്കി കണ്ണിറുക്കികൊണ്ട് വണ്ടി സ്റ്റാര്‍ട്ട് ചെയ്തു.
“..അതേ…അതേ…വീ ആര്‍ നോട്ട് വിമണ്‍….വീ ആര്‍ സൂപ്പര്‍ വുമണ്‍സ്സ്……ഹഹഹഹ..”. ഐഷ ചിരിച്ചുകൊണ്ട് വണ്ടിയില്‍ കയറി.
എന്‍ഫീള്‍ഡ് ആ വലിയ കെട്ടിടം കഴിഞ്ഞ് റോഡിലൂടെ പാഞ്ഞു. വണ്ടിയോടിക്കുബോഴും എന്റെ ചിന്ത ആ സസ്പെന്‍സ്സിലായിരുന്നു. എന്തായിരിക്കും ആ സസ്പെന്‍സ്സ്. ഇതിനിടയില്‍ ഐഷയുടെ വിരലുകള്‍ എന്റെ തുടയിലുരസ്സാന്‍ തുടങ്ങി. അത് നിരങ്ങി എന്റെ തുടയുടെ നടുക്കെത്തിയപ്പോല്‍ ഞാന്‍ കയ്യെടുത്ത് അവളെ തടഞ്ഞു.
“…വൈ വൈഗ….”.
“…വല്ലാത്ത ക്ഷീണമാടോ….”.
“…ഉമം…ഷേര്‍ളി മാഡം…..ഇന്നലെ അപ്പോ മാഡമായീ….ങാ..ഹഹഹഹ….”. അവള്‍ മുത്തു പൊഴിയുന്നത് പോലെ ചിരിച്ചു. അവളുടെ ചിരി കേഴ്ക്കാന്‍ തന്നെ നല്ല രസമാണ്‌.
“…ആ…മാഡം…പിന്നെ….”. ഞാന്‍ നിര്‍ത്തി.
“…പറ…പറ…പിന്നേ…പറ വൈഗ….”.
“…എയ്…ഞാന്‍ പറയില്ല….”.
“…പറഞ്ഞില്ലേല്‍ ഞാന്‍ പിണങ്ങുവേ….”. ഐഷ പരിഭവപ്പെട്ടു. ഒരു നാടിനെ കുലുക്കുന്ന പല സംഭവങ്ങളും വെളിച്ചത്ത് കൊണ്ടു വന്ന ഐഷ പിണങ്ങി നില്‍ക്കുന്നതില്‍ ഞാന്‍ അല്‍ഭുതപ്പെട്ടു.
“…ഞാന്‍ പറയാം..ഐഷ….അത്…അത്…അന്നാമ്മയായീട്ടായിരുന്നു…..”.
“…..എത് നമ്മുടെ അന്നകുട്ടിയോ…..എടീ കള്ളീ……അവരുടെ ആന ചന്തി കണ്ടപ്പോഴേ ഞാന്‍ നോട്ടമിട്ട് വച്ചതാ…..ഹഹഹഹ…”. അവള്‍ വീണ്ടും ചിരിച്ചു.
“…ഐഷാ…..എനിക്ക് പേടി…നമ്മള്‍ ഇങ്ങനെ ഒക്കെ ചെയ്ത് അവസാനം ഹാര്‍ഡ്കോര്‍ ലെസ്ബിയന്‍സ്സാകുമോ എന്നാണ്‌….”.
“…ആകട്ടെ..അതിലെന്താ കുഴപ്പം…സത്യം പറായാലോ…എനിക്കിഷ്ടം..ഒരു ലെസ്ബിയന്‍..ആകുന്നതാ…..”. അവള്‍ വളരെ സീരിയസ്സായി പറഞ്ഞു.
“..പക്ഷേ ഐഷ എനിക്കെന്തോ പോലെ…ഇതൊക്കെ തെറ്റാണെന്ന പോലേ…..”.
“…എന്തു തെറ്റ്….അല്ലേലും നമ്മളേ പോലെ കുറച്ച് ഇറ്റലെക്ച്ച്വലും തന്‍റ്റേടവും കൂടിയ പെബിള്ളേര്‍ക്ക് ഈ ആബിള്ളേരുടെ സുഖം അത്രക്ക് പിടിക്കില്ലെടീ…..അവരുടെ മുന്നില്‍ തോല്‍ക്കാന്‍ എപ്പോഴും ഒരു മടി കാണും…അത് ഓര്‍ഗാസത്തിന്റെ കാര്യത്തിലായാലും….ഹഹഹഹ”. അവള്‍ ചിരിച്ച് അല്‍പ്പം മനശാസ്ത്രം പറഞ്ഞു.
“…എന്നാലും…ഐഷ…”.
“…എന്നാ പോയീ വല്ല ആബിള്ളേരും കണ്ടു പിടിച്ച് കൂടെ കിടക്ക്….അപ്പോ സമൂഹം നിനക്ക് ഒരു പേരിട്ട് തരും…..”.
ഇതേ നേരത്താണ്‌ അടുത്തുള്ള അബലത്തില്‍ വെടി പൊട്ടിയത്. പെട്ടെന്നുള്ള ഷോക്ക് മാറിയപ്പോള്‍ ഞങ്ങള്‍ പെട്ടെന്ന് മതി മറന്ന് ചിരിച്ചു.
“…വെടി….”.
ഇതിനകം ഞങ്ങള്‍ മാസ്റ്ററുടെ പുരാതനമായ തറവാടിലേക്ക് പോകുന്ന വഴിയിലേക്ക് കയറി. വഴിയില്‍ കറുത്ത ബോര്‍ഡില്‍ വെളുത്ത അക്ഷരത്തില്‍ എഴുതി വച്ചീരിക്കുന്നത് ഞാന്‍ വായിച്ചു.

Leave a Reply

Your email address will not be published. Required fields are marked *