അരളിപ്പൂന്തേൻ – 2

Related Posts


എന്താടാ ആലോചിക്കുന്നത് ?

: ഹേയ് ഒന്നുമില്ല… മദാമ്മയൊക്കെ എന്ത്. എന്തായാലും നീയൊന്ന് മിനുങ്ങിയിട്ടുണ്ട്.

: എന്റെ ചക്കരേ…. മതിയെട സുഖിപ്പിച്ചത്.. നീ ബാക്കി ഉറങ്ങിക്കോ, വിശേഷങ്ങൾ ഒക്കെ വൈകുന്നേരം പറയാം. എനിക്ക് പോവാൻ സമയായി…

: ഞാൻ കൊണ്ടുവിടണോ..

: ഇന്ന് നീ കുറച്ച് ഉറങ്ങിക്കോ… ഇനി എപ്പോഴും നീയല്ലേ എന്റെ സാരഥി..

ഇതും പറഞ്ഞ് അവൾ മുറിയിൽ നിന്നും ഇറങ്ങി പോയി. എന്താ ഒരു മാറ്റം പെണ്ണിന്. കല്യാണം കഴിഞ്ഞപ്പോൾ നല്ല ഇടിവെട്ട് ചരക്കായി. പാച്ചു നന്നായി പിടിച്ച് ഉടച്ചത് കാണാൻ ഉണ്ട് മുന്നിലും പുറകിലും ഒക്കെ. ചേച്ചി ആണെങ്കിലും അവളെ കണ്ടപ്പോൾ മനസിൽ വല്ലാത്തൊരു ശീതളിപ്പ്. വൈകുന്നേരം വരട്ടെ നന്നായൊന്ന് സ്കാൻ ചെയ്യണം. ലില്ലിയുടെ തേൻ നുകർന്നതിൽ പിന്നെ ചിന്തകളൊക്കെ ഇങ്ങനാണല്ലോ ദൈവമേ.. പാച്ചു പറഞ്ഞതുപോലെ ഇനി വെച്ചടി വെച്ചടി കയറ്റം ആയിരിക്കുമോ..

……….(തുടർന്ന് വായിക്കുക)…………

ലെച്ചു പോയിക്കഴിഞ്ഞ് അല്പ്പനേരം കൂടി കിടന്നു. ഉറക്കം വന്നതേ ഇല്ല. പെൺപിള്ളേരെ കണ്ടാൽ ഇളകാത്ത മനസായിരുന്നു ഇത്രയും നാൾ. ലില്ലിയുടെ തേൻ നുകർന്നതിൽ പിന്നെ മനസ് ഇളകുന്നതിനും മുന്നേ വേറൊരാൾ ഇളകിത്തുടങ്ങും. ലെച്ചു എന്റെ ചേച്ചി അല്ലെ… ഇങ്ങനൊക്കെ ചിന്തിക്കാൻ പാടുണ്ടോ. പക്ഷെ പെണ്ണിന്റെ മാറ്റം കാണുമ്പോൾ അറിയാതെ ഓരോന്ന് ചിന്തിച്ചുപോവാണല്ലോ.. ഏത് സോപ്പാണോ അവൾ തേച്ചത്…. മുറിയിൽ ആകെ ഇപ്പോഴും ലെച്ചുവിന്റെ മണമാണ്. ചിലപ്പോ പാച്ചു കൊണ്ടുവന്ന ഏതെങ്കിലും മുന്തിയ പെർഫ്യൂമിന്റെ ആയിരിക്കും. മനസ് വേണ്ടെന്ന് വച്ചാലും താഴെ കിടന്നുറങ്ങുന്ന കാളകുട്ടൻ വിടുമെന്ന് തോന്നുന്നില്ല.

ഒരുകണക്കിന് നോക്കിയാൽ ലെച്ചു എന്റെ മുറപ്പെണ്ണ് അല്ലെ… അപ്പൊ നോക്കുന്നതിൽ തെറ്റില്ല. അവൾക്ക് പ്രായം കൂടിപ്പോയത് എന്റെ തെറ്റാണോ. ഓരോന്ന് ആലോചിച്ച് കുട്ടിക്കാലത്തെ ചില ഓർമകളിലേക്ക് വഴുതി വീണത് അറിഞ്ഞില്ല..

അന്നൊക്കെ അമ്മവീട്ടിൽ നിൽക്കാൻ പോയാൽ ലെച്ചുവായിരുന്നു എന്റെ കളികൂട്ടുകാരി. സൈക്കിൾ ഓടിക്കാൻ പഠിപ്പിച്ചതും, ഉപ്പും മുളകും കൂട്ടി മാങ്ങാ തിന്നാൻ പഠിപ്പിച്ചതും ഒക്കെ ലെച്ചുവാണ്. സൈക്കിൾ ഓടിക്കുന്നതിനേക്കാൾ താല്പര്യം അവളുടെ പുറകിൽ കെട്ടിപിടിച്ചിരുന്ന് പോകാൻ ആയിരുന്നു.
മഴക്കാലമായാൽ തൊടിയിലെ വെള്ളക്കെട്ടിൽ അവളോടൊപ്പം കളിച്ചിരുന്ന ഓർമ്മകൾ മനസ്സിൽ ഒരു കുളിരായി ഇന്നും നിലനിൽക്കുന്നു. ഉറങ്ങാൻ കിടന്നാൽ എന്നെ കെട്ടിപിടിക്കാതെ ലെച്ചുവിന് ഉറക്കം വരില്ല. ഓരോ അവധിക്കാലം കഴിഞ്ഞ് ഞാൻ തിരിച്ചു പോകുമ്പോഴും ഈറൻ മിഴികളോടെ എന്നെ യാത്രയാക്കുന്ന ലെച്ചുവിന്റെ മുഖം ഇപ്പോഴും ഓർമയിലുണ്ട്. കെട്ടിപിടിച്ചൊരു ഉമ്മയും തന്ന് കണ്ണുനീർ പൊഴിച്ചുകൊണ്ട് ഓടിമറയുന്ന ലെച്ചുവിനെ കാണുമ്പോൾ എല്ലാവരും കളിയാക്കും. അമ്മയും അമ്മാവനും ഒക്കെ അന്നേ പറയും ശ്രീക്കുട്ടൻ ആയിരുന്നു മൂത്തതെങ്കിൽ പിടിച്ചു കെട്ടിക്കാമായിരുന്നു എന്ന് …അവർ കളിയായി പറഞ്ഞ കാര്യം നടന്നിരുന്നെങ്കിൽ എന്ന് ഇപ്പൊ ആശിച്ചുപോകുന്നുണ്ട് ലെച്ചുവിന്റെ ഇപ്പോഴത്തെ സൗന്ദര്യം കാണുമ്പോൾ.

…………….

ശ്രീക്കുട്ടാ … എന്നും വിളിച്ച് അമ്മ അടുത്ത് വന്നപ്പോഴാണ് ഓർമകളിൽ നിന്നും ഉണർന്നത്. അമ്മയുടെ മടിയിൽ തലവച്ച് കിടക്കാൻ നല്ല രസാണ്. കുറച്ചുനേരം അങ്ങനെ കിടന്നു. കുട്ടികാലത്ത് അച്ഛന്റെ ദേഹത്ത് കയറി കിടന്നാണ് ശീലിച്ചത്. അച്ഛൻ പോയപ്പോൾ അമ്മയുടെ മടിയിൽ കിടന്ന് ഒരുപാട് കരഞ്ഞിട്ടുണ്ട്. പിന്നീട് ആ കിടത്തം ഒരു ശീലമായി. അമ്മയൊരു പാവം ആണ്. സ്കൂൾ ടീച്ചർ ആയിരുന്നു. കുട്ടികൾക്കൊക്കെ പ്രിയപ്പെട്ട ലക്ഷ്മി ടീച്ചർ. അച്ഛൻ പോയപ്പോഴും ‘അമ്മ തളരാതെ പിടിച്ചു നിന്നത് സ്കൂളിൽ കുട്ടികളോടൊത്ത് സമയം ചിലവഴിക്കുന്നത് കൊണ്ടാണെന്ന് എല്ലാവരും പറയും. കുട്ടികളെ ജീവനായിരുന്നു അമ്മയ്ക്ക്. അമ്മയുടെ അതേ സ്കൂളിൽ പഠിച്ചു വളർന്നതുകൊണ്ട് ചീത്ത കൂട്ടുകെട്ടുകളിൽ ഒന്നും ഞാൻ ചെന്ന് തലവച്ചു കൊടുത്തില്ല. അച്ഛന്റെ മരണശേഷം തീർത്തും നിരാശനായിരുന്ന എന്നെ ചേർത്തുപിടിച്ചത് കിച്ചാപ്പിയും കൂട്ടരും ആണ്. അങ്ങനെ പതിയെ നാട്ടിലെ രാഷ്ട്രീയ സാംസ്‌കാരിക വേദികളിലൊക്കെ സജീവ സാന്നിധ്യമായി മാറി. ക്യാപ്റ്റൻ മാധവന്റെ മകൻ എന്ന പരിഗണന എപ്പോഴും എനിക്കൊരു മുതൽക്കൂട്ട് ആയിരുന്നു. അച്ഛന്റെ പേരിൽ നടത്താറുള്ള പല പരിപാടികളിലും നിറസാന്നിധ്യമായി ഞാൻ മാറിയിരുന്നു. എന്നും ഞങ്ങളെ ബഹുമാനത്തോടെ മാത്രം കണ്ടിരുന്ന നാട്ടുകാർ. എല്ലാവരുമായും അടുത്തിടപഴകി അവരുടെ വിഷമങ്ങളിൽ കൂട്ടുകൂടി എന്ത് ആവശ്യത്തിനും വിളിപ്പുറത്ത് ഉണ്ടാവുന്ന എന്നെയും എന്റെ കൂട്ടുകാരെയും വലിയ കാര്യമാണ് നാട്ടിൽ എല്ലാവർക്കും. പ്രവാസത്തിലേക്ക് കടന്നതിൽ പിന്നെയാണ് നാടിന്റെ സ്പന്ദനങ്ങളിൽ നിന്നും അകന്നുപോയത്. ഇനി വീണ്ടും പൂർവാധികം ശക്തിയോടെ നാട്ടുകാരിൽ ഒരാളായി അവരുടെ ഇടയിലേക്ക് ഇറങ്ങണം.

: മോനെ എണീക്കെടാ… വിശക്കുന്നില്ലേ എന്റെ കുട്ടിക്ക്

: കുറച്ച് കഴിയട്ടെ എന്റെ ലക്ഷ്മിക്കുട്ടീ… എത്ര കാലായി എന്റെ അമ്മേടെ മടിയിൽ ഇതുപോലെ കിടന്നിട്ട്…

: ഞാൻ വിളിക്കാഞ്ഞിട്ടാണോ…. നീ വരാഞ്ഞിട്ടല്ലേ
: ഇനി എന്റെ ലക്ഷ്മികുട്ടിയെ ഒറ്റയ്ക്കാക്കീട്ട് എവിടേം പോവില്ല… എപ്പോഴും കൂടെ തന്നെ ഉണ്ടാവും….

: എന്റെ ശ്രീക്കുട്ടൻ ആളാകെ മാറിപ്പോയി…ഇപ്പൊ നല്ല സുന്ദരൻ മോനായി

: കാശ് കൊടുത്ത് ഉണ്ടാക്കിയ തടിയാ…. ഡെയിലി ജിമ്മിൽ പോയി ഉരുട്ടി എടുത്തതാ…

: എന്റെ മോന് എന്തോ വിഷമം ഉണ്ടല്ലോ… എന്താണെന്ന് അമ്മയോട് പറ. മീര പിണങ്ങിയോ

: അമ്മയ്ക്ക് എങ്ങനെ മനസിലായി അത്

: വിഷമം ഇല്ലാതെ എന്റെ മോൻ വീട്ടിലേക്ക് വരുമ്പോ കുടിച്ചിട്ട് വരില്ലല്ലോ..അതും 5 കൊല്ലം കഴിഞ്ഞിട്ട് അമ്മെ കാണാൻ വരുമ്പോൾ

: സത്യം… കുടിക്കണംന്ന് വിചാരിച്ചതല്ല… പക്ഷെ എയർപോർട്ടീന്ന് ഓരോന്ന് കണ്ടപ്പോ എനിക്ക് സഹിച്ചില്ല…

അല്ല അമ്മക്ക് എങ്ങനെ മനസിലായി ഞാൻ കുടിച്ചത്….

: ലക്ഷ്മിക്കുട്ടീന്ന് വിളിച്ച് നീ അടുത്ത് വന്നപ്പോഴേ എനിക്ക് കിട്ടി അതിന്റെ മണം…പണ്ട് നിന്റെ അച്ഛനും ഇതുപോലാ… എന്തെങ്കിലും വിഷമം വന്നാൽ കുറച്ച് കഴിക്കും എന്നിട്ട് ലക്ഷ്മീന്നും വിളിച്ച് ഒരു വരവാ ….

: സോറി അമ്മേ… ഇനി അങ്ങനൊന്നും ഉണ്ടാവില്ല.. എന്നാലും അവൾ എന്നെ കറിവേപ്പില പോലല്ലേ എടുത്ത് കളഞ്ഞത്

: പെണ്ണ് പോയ വിഷമത്തിൽ എന്റെ മോൻ ഇനി കുടിക്കണ്ട… അല്ലാതെ ഇടക്കൊക്കെ രണ്ടെണ്ണം കഴിച്ചോടാ…അധികം ആകാതെ നോക്കിയാൽ മതി. ആണ്പിള്ളേര് ആവുമ്പൊ ഇടക്കൊക്കെ രണ്ടെണ്ണം കഴിക്കണം… അതാ അതിന്റൊരു ശരി

Leave a Reply

Your email address will not be published. Required fields are marked *