“രണ്ടാളും പേര് പറയൂ…”..
“എന്റെ പേര് യമുന… ഇത് രവീന്ദ്രൻ…”.
സ്ത്രീ തന്നെയാണ് പരിചയപ്പെടുത്തിയത്.., വീണ്ടും ആ കാമക്കാറ്റ് അയാൾക്കേറ്റു.. പുരുഷൻ വാടിക്കുഴഞ്ഞിരിക്കുകയാണ്..
“എന്താ യമുനാ ശരിക്കും പ്രശ്നം… ?.
തുറന്ന് പറഞ്ഞോളൂ… എല്ലാത്തിനും നോം പരിഹാരം കാണാം…”..
യമുനയെന്ന സൗന്ദര്യധാമത്തെ കോരിക്കുടിച്ച് കൊണ്ട് പവിത്രൻ പറഞ്ഞു..
“നല്ല ബിസിനസൊക്കെ ഉണ്ടായിരുന്നു തിരുമേനീ… എല്ലാം നശിച്ചു… ഇപ്പോ കടം കൊണ്ട് നാട്ടിൽ നിൽക്കാൻ വയ്യാത്ത അവസ്ഥയാ… തിരുമേനി ഞങ്ങളെ രക്ഷിക്കണം…”..
തൊഴുത് കൊണ്ട് യമുന പറഞ്ഞു..
“എന്തായിരുന്നു ശരിക്കും
ബിസിനസ്… ?”..
“സെക്കൻ ഹാന്റ് വണ്ടികളുടെ കച്ചവടമായിരുന്നു… നല്ല ബിസിനസ് ഉണ്ടായിരുന്നതാ…നൂറോളം വണ്ടികളൊക്കെ ഗാരേജിലുണ്ടായിരുന്നു… ഒറ്റയടിക്കാ ബിസിനസ് തകർന്നത്… ഇപ്പോ എല്ലാം പോയി… ഇനി വീട് മാത്രമേ പോവാനുള്ളൂ…”..
യമുന ഇടക്ക് ഭർത്താവിനെ നോക്കുന്നുണ്ട്.. ഇയാളാണിതിന് ഉത്തരവാദി എന്നൊരു ധ്വനി ആ നോട്ടത്തിലുണ്ട്..
“ഓം… ഹ്രീം… സ്വാ…. ദേവീ…..”..
പവിത്രൻ തിരുമേനി ഉച്ചത്തിലൊരു മന്ത്രം ചൊല്ലി.. പിന്നെ കണ്ണടച്ചിരുന്ന് എന്തോ ധ്യാനിച്ചു.. കണ്ണടച്ചിരിക്കുകയാണെങ്കിലും തന്റെ മുന്നിലിരിക്കുന്ന ജ്വലിക്കുന്ന സൗന്ദര്യം അയാൾ അകക്കണ്ണിൽ കാണുന്നുണ്ട്..
എന്ത് പരിഹാരമാണ് ഇവർക്ക് പറഞ്ഞ് കൊടുക്കുക എന്നാണയാൾ ചിന്തിച്ചത്.. മന്ത്രം ചൊല്ലുന്നില്ലെങ്കിലും ഏതോ ഘോരമന്ത്രം ഉരുവിടുന്നത് പോലെ അയാൾ ചുണ്ടനക്കുന്നുണ്ട്..
“ ഉം… ഇത് ശത്രുദോഷമാണ്… ആരേലും പ്രത്യക്ഷത്തിൽ ശത്രുക്കളായുണ്ടോ…?”..
പവിത്രൻ എല്ലാം ചോദിച്ചത് യമുനയോടാണ്..രവീന്ദ്രനെ അയാൾ നോക്കിയതേ ഇല്ല…
“അങ്ങിനെ ശത്രുക്കളുള്ളതായി അറിയില്ല തിരുമേനീ… “..
“ എന്നാ ഉണ്ട്… നിങ്ങളൊട്ടും പ്രതീക്ഷിക്കാത്ത ഒരു ശത്രു നിങ്ങൾക്കുണ്ട്… അയാൾ നിങ്ങൾക്കെതിരിൽ നന്നായി പണിയെടുത്തിട്ടുണ്ട്… “..
തിരുമേനി വെച്ചടിച്ചു…യമുനയും രവീന്ദ്രനും പരസ്പരം നോക്കി..അങ്ങിനെ ഒരു ശത്രു ഉള്ള കാര്യം അവർക്കറിയില്ലായിരുന്നു..
“ പരിഹാരമില്ലേ തിരുമേനീ… ?”..
ക്ഷീണിച്ച സ്വരത്തിലത് ചോദിച്ചത് രവീന്ദ്രനാണ്.. ഇത് ശത്രുവിന്റെ പണിയൊന്നുമായിരിക്കില്ല.. ഈ മണകുണാഞ്ചന്റെ പിടിപ്പ് കേടായിരിക്കുമെന്നാണ് പവിത്രന് തോന്നിയത്..
“പരിഹാരണ്ട്… നോമിന്റടുത്ത് എല്ലാറ്റിനും പരിഹാരണ്ട്… ആരായാലും കടുത്ത പ്രയോഗാ ചെയ്തേക്കുന്നേ..
അതഴിച്ച് മാറ്റണേൽ ശ്ശി പ്രയാസപ്പെടും…”..
“തിരുമേനി ഞങ്ങളെ സഹായിക്കണം…”..
ചുവന്ന ചുണ്ടുകൾ പിളുത്തി യമുനയത് പറഞ്ഞപ്പോ തിരുമേനിയുടെ കുണ്ണ വെട്ടി വിറക്കുകയായിരുന്നു..
“ ഇത് നിങ്ങളുടെ തകർച്ചക്കായി ആരോ വലിയൊരു മന്ത്രവാദിയെക്കൊണ്ട് ചെയ്യിച്ച പണിയാണ്… അത് ശരിക്കേറ്റിട്ടുമുണ്ട്..ഇതിന് പ്രതിവിധി കാണണേൽ മറ്റൊരു മന്ത്രവാദി തന്നെ വേണം… ഭാഗ്യവശാൽ നോം മന്ത്രവാദവും ചെയ്യും… പക്ഷേ, അതിന് ചില തടസങ്ങളുണ്ട്…”..
ജ്യോൽസ്യൻ കം മന്ത്രവാദിയായ പവിത്രൻ കൂർമ്മബുദ്ധിയോടെ കാര്യമവതരിപ്പിച്ചു..
“എന്ത് തടസാ തിരുമേനീ… ?”..
യമുനയാണത് ചോദിച്ചത്..കാരണം അവളുടെ വെട്ടിത്തിളങ്ങുന്ന മുഖത്ത് നിന്ന് കണ്ണ് മാറ്റാതെയാണ് അയാൾ സംസാരിക്കുന്നത്.. വീണക്കമ്പിയുടെ കമ്പനം അയാൾക്ക് വീണ്ടും കേൾക്കണമായിരുന്നു..
“നിങ്ങളുടെ വീട്ടിലാ പ്രശ്നം… അവിടെ വന്ന് വേണം പ്രതിവിധി ചെയ്യാൻ… പക്ഷേ അത്ര ദൂരെ വന്നൊന്നും പൂജ ചെയ്യാൻ നമുക്കാവില്ല…”..
കടും ചുവപ്പ് ബ്ലൗസിനുളളിൽ കുന്തിപ്പൊന്തി നിൽക്കുന്ന യമുനയെന്ന നെയ് ചരക്കിന്റെ കൊഴുത്ത് വീർത്ത പാൽക്കുടങ്ങളിലേക്ക് തിരുമേനി പലയാവർത്തി നോക്കി..
“ ചെയ്യേണ്ടതിന്റെ ചാർത്ത് നാം തരാം… നിങ്ങൾ നല്ലൊരു മന്ത്രവാദിയെ കണ്ടെത്തി ചെയ്യിച്ചോളൂ… “..
