കുഞ്ഞാപ്പു കേരളത്തിൽ വന്ന് അവരെ അറിയാത്ത ഒരുൾനാടൻ ഗ്രാമത്തിൽ ഒരു വീട് വാടകക്കെടുത്തു.. പലവട്ടം അവിടെ വന്ന് ആ ഗ്രാമത്തെകുറിച്ച് പഠിച്ചതിന് ശേഷമാണ് അവിടെ മതിയെന്ന് കുഞ്ഞാപ്പു തീരുമാനിച്ചത്.. പുറം ലോകവുമായി അധികം ബന്ധമില്ലാത്ത ഒരു ഗ്രാമമായിരുന്നു അത്..പിന്നെയാണ് പവിത്രൻ അങ്ങോട്ട് വന്നതും അവിടെ ജോതിഷാലയം തുടങ്ങിയതും..
ഇപ്പോൾ പവിത്രൻ പ്രശസ്തനാണ്..ആ നാട്ടിലെ പാവങ്ങളല്ല അയാളുടെ ഇരകൾ.. കുഞ്ഞാപ്പുവിന്റെ കരു നീക്കത്തിലൂടെ പുറത്ത് നിന്നും ധാരാളം ആൾക്കാർ അങ്ങോട്ട് വരുന്നുണ്ട്.. ഇപ്പഴും നാഗേന്ദ്രറാവുവുമായി പവിത്രൻ നല്ല ബന്ധത്തിലാണ്.. എന്തേലും സംശയമുണ്ടെങ്കിൽ റാവുവിനെ വിളിച്ചാണ് പവിത്രൻ സംശയം തീർക്കുന്നത്.. റാവുവിന് ശിഷ്യൻ വിളിക്കുന്നതിൽ സന്തോഷമേ ഉള്ളൂ.. തന്റെ ഭാര്യ പ്രസവിച്ച കുട്ടിക്ക് പവിത്രന്റെ മുഖഛായയുണ്ടെന്ന് അയാൾ ശ്രദ്ധിച്ചതേയില്ല..
✍️… തന്റെ കയ്യിലുള്ള പേപ്പറിലേക്കും നോക്കി ഇരിക്കുകയാണ് പവിത്രൻ തിരുമേനി.. തൊട്ടടുത്ത് ശിഷ്യൻ കുഞ്ഞാപ്പു ഉണ്ട്..യമുന എഴുതിക്കൊടുത്ത അസ്രസും ഫോൺ നമ്പറുമാണ് അയാളുടെ കയ്യിലുളള പേപ്പറിലുള്ളത്.. അതിലേക്ക് തന്നെ നോക്കിയിരിക്കാൻ തുടങ്ങിയിട്ട് നേരം കുറച്ചായി..
“എന്താ ആശാനേ ഇത്ര ആലോചിക്കാൻ… ഇന്ന് തന്നെ നമ്മൾ ആ ചരക്കിന്റെ വീട്ടിലേക്ക് പോകുന്നു…
അവളെ എടുത്തിട്ട് പൂശുന്നു… “..
കുഞ്ഞാപ്പു ആക്രാന്തത്തോടെ പറഞ്ഞു.. ഗുരുവിന് കിട്ടുന്നതെന്നും ശിഷ്യനുള്ളതാണെന്ന് കുഞ്ഞാപ്പൂനറിയാം…
“എടാ കുണ്ണേ,ഒരു പൊടിക്കടങ്ങ് നീ…
അവര് ടൗണിൽ ജീവിക്കുന്നവരാ… നമ്മുടെ ഒരു തരികിടയും അവരുടെ അടുത്ത് നടക്കില്ല… നന്നായി ആലോചിച്ച് വേണം എന്തേലും ചെയ്യാൻ…”..
“എന്റാശാനേ… എനിക്കാണെങ്കിൽ ആലോചിച്ചിട്ട് കുണ്ണ താഴുന്നില്ല…”..
കുണ്ണയൊന്ന് ഞെരിച്ച് വിട്ട് കുഞ്ഞാപ്പു പറഞ്ഞു..
“പിന്നെ എന്റെ കുണ്ണയോ… ?..
അവള് പോയേ പിന്നെ എന്റെ കുണ്ണയും താഴ്ന്നിട്ടില്ല… “..
“ആശാൻ ഇപ്പത്തന്നെ വിളിച്ച് പറയ്…
നമുക്കിന്ന് തന്നെ പോകാം ആശാനേ… എനിക്കാ ചരക്കിനെ കാണാഞ്ഞിട്ട് സഹിക്കുന്നില്ല… “..
“എന്നാ വിളിക്കാലേ… ഏതായാലും പോയി നോക്കാം…വല്ലോം നടക്കുമോന്ന് കണ്ടറിയണം…”..
“നടക്കും ആശാനേ… കണ്ടാലറിയില്ലേ അവള് നല്ല കഴപ്പിയാന്ന്…?’’..
“ അവൾക്കെത്ര വയസുണ്ടാവും കുഞ്ഞാപ്പൂ… നാൽപതായിക്കാണോ…?”..
“ ഒരു മുപ്പത്തെട്ട്… അതിനപ്പുറം പോവില്ല… പക്ഷേ അയാളെ കണ്ടാൽ ഒരമ്പത്തഞ്ച് മതിക്കും…”..
“ എന്നാ ഒരു കാര്യം ചെയ്യ്… ഇന്നാ ഫോൺ..
നീ വിളിക്ക്… “..
ആശാൻ നീട്ടിയ മൊബൈൽ കുഞ്ഞാപ്പു ചാടിപ്പിടിച്ചു..ആ പേപ്പറിലെഴുതിയ നമ്പർ അവൻ ഡയൽ ചെയ്ത് ഫോൺ ലൗഡ്സ്പീക്കറിലിട്ടു..
“ഹലോ… ആരാണ്… ?”..
നേരിട്ട് കേട്ട ആ വീണക്കമ്പിയുടെ കമ്പനം ഫോണിലൂടെ കേട്ട പവിത്രനൊന്ന് പുളഞ്ഞു..
“ഹലോ… ഇത് പവിത്രൻ തിരുമേനീടെ ആശ്രമത്തിൽ നിന്നാ… ശിഷ്യൻ ഉണ്ണിയാ വിളിക്കുന്നേ…”..
“എന്താ കാര്യം… ?”..
യമുന സൗമ്യമായി ചോദിച്ചു..
“തിരുമേനി ഇത്ര നേരം വരെയും നിങ്ങളുടെ കാര്യം ഗണിച്ച് നോക്കുകയായിരുന്നു… ശത്രുദോഷം വലുതായിട്ട് ബാധിച്ചിട്ടുണ്ടെന്നാ പ്രശ്നവശാൽ കണ്ടത്… അടിയന്തര പൂജ വേണം… എല്ലാ തിരക്കുകളും മാറ്റി വെച്ച് ഇന്ന് തന്നെ അവിടെ വന്ന് പൂജ ചെയ്യണമെന്നാ തിരുമേനി പറയുന്നത്…”..
കുഞ്ഞാപ്പു അത്രയും പറഞ്ഞ് പവിത്രനെ ഒന്ന് നോക്കി.. നീ കൊള്ളാമെടാ കുഞ്ഞാപ്പൂ എന്നാഗ്യം കാട്ടി ഗുരു, ശിഷ്യനെ പ്രോൽസാഹിപ്പിച്ചു.. അവിടുന്ന് യമുനയുടെ മറുപടിയൊന്നും കിട്ടിയില്ല..
“നിങ്ങൾക്കിന്ന് ബുദ്ധിമുട്ടാച്ചാ മറ്റൊരു ദിവസം നോക്കാം… പക്ഷേ ഇനിയെന്നാ തിരുമേനിക്ക് ഒഴിവുണ്ടാവുക എന്ന് പറയാൻ പറ്റില്ല്യ… ഇത് കുറേയങ്ങ് നീട്ടാനും പറ്റില്ല്യ… എന്താപ്പോ ചെയ്യാ…?”..
