ജംഗ്ഷനിലെ ബസ് സ്റ്റോപ്പിൽ കിതച്ചുക്കൊണ്ട് എത്തിയപ്പോഴാണ് മാളവിക സൗമ്യ മിസ്സിനെ അവിടെ കണ്ടത്. സൗമ്യ മിസ്സിനെ കണ്ടപ്പോൾ അവൾക്ക് ചെറിയൊരു ആശ്വാസം തോന്നി.
സൗമ്യ മിസ്സ്: “എന്താ മാളവിക ഇത്ര വൈകിയത്?
ആ നിമിഷം തന്നെ ഹോൺ മുഴക്കിക്കൊണ്ട് സ്കൂളിലേക്കുള്ള ബസ് സ്റ്റോപ്പിൽ വന്നു നിന്നു.
സൗമ്യ മിസ്സ്: “വാ മാളവിക, ബസ് വന്നു. വേഗം കയറാം.”
തിരക്കിനിടയിലൂടെ മാളവിക ബസ്സിലേക്ക് കയറി. ബസ്സിലെ തിരക്കിൽ ആളുകൾ അങ്ങോട്ടുമിങ്ങോട്ടും ഉരസുന്നുണ്ടായിരുന്നു. അവൾ ഒരു വിധത്തിൽ കമ്പിയിൽ പിടിച്ചു നിന്നു. ബസ്സ് നീങ്ങി തുടങ്ങി.അവൾ തന്റെ ഹാൻഡ് ബാഗ് നെഞ്ചോട് ചേർത്ത് പിടിച്ചു. ബസ്സിലെ ജനൽ കാറ്റിൽ അവളുടെ സാരിയുടെ തലപ്പ് വീണ്ടും പാറിത്തുടങ്ങി. തോളിലെ ആ വെള്ള സ്ട്രാപ്പ് വീണ്ടും പുറത്തേക്ക് തെളിഞ്ഞു വന്നു. തൊട്ടടുത്ത് നിന്ന കുറച്ചു ചെറുപ്പക്കാർ അത് നോക്കി രഹസ്യം പറയുന്നത് മാളവിക അറിഞ്ഞു.
ബസ്സ് അടുത്ത സ്റ്റോപ്പിൽ നിർത്തിയപ്പോൾ കൂടുതൽ ആളുകൾ ഇരച്ചു കയറി. മാളവിക കൂടുതൽ ഇടുങ്ങിയ ഒരു അവസ്ഥയിലായി. അവളുടെ വശങ്ങളിലൂടെ ആൾക്കാർ ഉരസി നീങ്ങിക്കൊണ്ടിരുന്നു.
അവളുടെ പിന്നിൽ നിന്നിരുന്ന ആൾ മനഃപൂർവ്വം തന്റെ വിരലുകൾ അവളുടെ തോളിലേക്ക് നീക്കി.
മാളവിക കമ്പിയിൽ പിടിച്ചു നിൽക്കുകയായിരുന്നു. അവളുടെ നീല ബ്ലൗസിനും ചർമ്മത്തിനും ഇടയിലൂടെ തെളിഞ്ഞു നിന്നിരുന്ന ആ വെള്ള സ്ട്രാപ്പിൽ അയാളുടെ വിരലുകൾ പതുക്കെ കൊളുത്തി. വളരെ ലഘുവായ ഒരു വലി അവൾക്ക് അനുഭവപ്പെട്ടു. സ്ട്രാപ്പ് അവളുടെ തോളിൽ നിന്നും അല്പം കൂടി താഴേക്ക് വഴുതിയപ്പോൾ മാളവിക ഞെട്ടിപ്പോയി.
മാളവിക (മനസ്സിൽ): “ഇതെന്താ… സ്ട്രാപ്പ് ഇത്രയും അയഞ്ഞോ? അതോ ആരെങ്കിലും…?”
അവൾ പെട്ടെന്ന് തിരിഞ്ഞു നോക്കി. പക്ഷേ പിന്നിൽ നിൽക്കുന്ന ആൾ വളരെ നിഷ്കളങ്കമായി ജനലിലൂടെ പുറത്തേക്ക് നോക്കി നിൽക്കുകയാണ്. ബസ്സിലെ ശബ്ദവും തിരക്കും കാരണം താൻ വെറുതെ തോന്നുന്നതാണോ എന്ന് അവൾ ഒരു നിമിഷം സംശയിച്ചു.
എങ്കിലും, ആ സ്പർശനം മാളവികയെ വല്ലാതെ അസ്വസ്ഥയാക്കി. വിനോദ് സാർ സ്റ്റാഫ് റൂമിൽ വെച്ച് ചെയ്തത് പോലെ മറ്റാരോ തന്റെ രഹസ്യങ്ങളിലേക്ക് കൈകടത്തുന്നത് പോലെ അവൾക്ക് തോന്നി. അവൾ തന്റെ ബാഗ് തോളിലേക്ക് മാറ്റിയിട്ട് ആ സ്ട്രാപ്പ് മറയ്ക്കാൻ ശ്രമിച്ചു.
പെട്ടെന്ന് ബസ്സ് നിർത്തിയപ്പോൾ ഒരാൾ അവളുടെ അരക്കെട്ടിലൂടെ ഉരസി പുറത്തേക്ക് ഇറങ്ങിപ്പോയി. ആ തിരക്കിൽ അവളുടെ സാരിത്തലപ്പ് അല്പം കൂടി അയഞ്ഞു. ഇപ്പോൾ ആ സ്ട്രാപ്പ് പൂർണ്ണമായും വെളിയിലായി.
ബസ്സ് സ്കൂളിന് അടുത്തുള്ള സ്റ്റോപ്പിൽ നിർത്തിയതും, മാളവികയ്ക്ക് ആശ്വാസമായി.സ്റ്റോപ്പിൽ ഇറങ്ങിയതും മാളവിക ആദ്യം ചെയ്തത് ഒരു വശത്തേക്ക് മാറിനിന്ന് തന്റെ വസ്ത്രങ്ങൾ ശരിയാക്കുക എന്നതായിരുന്നു. അവൾ തന്റെ നീല ബ്ലൗസിനുള്ളിലേക്ക് ആ വികൃതി കാണിച്ച വെള്ള സ്ട്രാപ്പ് ഭദ്രമായി ഒതുക്കി വെച്ചു. വഴുതി മാറിയ സാരിത്തലപ്പ് നെഞ്ചോട് ചേർത്ത് മുറുക്കി പുതച്ചു.
ഉച്ചഭക്ഷണം കഴിഞ്ഞ് ഒന്നാമത്തെ പീരിയഡ് മാളവികയ്ക്ക് ഒഴിവായിരുന്നു. സ്റ്റാഫ് റൂമിലെ വലിയ ഫാൻ മടുപ്പോടെ കറങ്ങുന്നുണ്ടെങ്കിലും ഉച്ചവെയിലിന്റെ ചൂട് മുറിക്കുള്ളിൽ തളംകെട്ടി നിന്നു. മറ്റ് അധ്യാപകരൊക്കെ ക്ലാസ്സുകളിലേക്ക് പോയതോടെ സ്റ്റാഫ് റൂം പെട്ടെന്ന് നിശബ്ദമായി.
മാളവിക തന്റെ കസേരയിൽ വന്നിരുന്നു.
അവൾ പതുക്കെ ഫോണെടുത്ത് ഭർത്താവ് രാഹുലിന് ഒരു മെസ്സേജ് അയക്കാൻ തീരുമാനിച്ചു.
“രാഹുൽ, അച്ഛൻ മൗസ് വാടകയ്ക്ക് കൊടുക്കുന്ന കാര്യത്തിൽ എനിക്ക് ഒട്ടും താല്പര്യമില്ല. ഞാൻ അച്ഛനോട് പറഞ്ഞു നോക്കി, പക്ഷേ അച്ഛൻ അത് കേൾക്കുന്നില്ല. രാഹുൽ ഒന്ന് അച്ഛനോട് സംസാരിക്കുമോ?”
മാളവികയുടെ ആശങ്ക കേട്ട് രാഹുൽ അല്പം ദേഷ്യത്തോടെയും പരിഹാസത്തോടെയുമാണ് മറുപടി നൽകുന്ന
നിന്നെ തട്ടിക്കൊണ്ടുപോകാൻ മാത്രം ദാരിദ്ര്യം പിടിച്ച ആരെങ്കിലും ആ നാട്ടിൽ ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല. വെറുതെ ആവശ്യമില്ലാത്ത കാര്യങ്ങൾ ആലോചിച്ച് പേടിക്കാതെ. അച്ഛൻ പറയുന്നത് പോലെ അവിടെ ആരെങ്കിലും താമസിക്കുന്നത് തന്നെയാണ് നല്ലത്.”
