കാന്റീനിൽ നിന്നും വെള്ളം വാങ്ങി മുകളിലേക്ക് വരുമ്പോൾ വഴിനീളെ ആളുകൾ വട്ടമിട്ടു നിൽക്കുകയായിരുന്നു. അവൾ ഓരോ സിപ്പ് വെള്ളം കുടിക്കുമ്പോഴും അവളുടെ തൊണ്ടയിലൂടെ അത് ഇറങ്ങിപ്പോകുന്നത് അവർ നോക്കി നിന്നു. ടോപ്പിന്റെ വിടവിലൂടെ അവളുടെ മാറിടങ്ങൾ ആവേശത്തോടെ കുലുങ്ങിക്കൊണ്ടിരുന്നു.
തിരികെ വാർഡിലെത്തിയപ്പോൾ അവളുടെ ഉള്ളിൽ ഇപ്പോഴും ആ ലിഫ്റ്റിലെ ചെറുപ്പക്കാരുടെ കളിയാക്കലുകളും അവരുടെ ആവേശവും തങ്ങിനിൽക്കുന്നുണ്ടായിരുന്നു.കുപ്പി വെള്ളവുമായി അവൾ അമ്മായിയുടെ കട്ടിലിന് അരികിൽ ചെന്നിരുന്നു.
ഹോസ്പിറ്റലിലെ ആ തിരക്കിനിടയിൽ മാളവികയുടെ ഫോൺ വീണ്ടും ശബ്ദിച്ചു. നോക്കിയപ്പോൾ വിനോദ് സാറാണ്.
അയാൾ വീണ്ടും വിളിച്ചെങ്കിലും അവൾ ഫോൺ സൈലന്റ് മോഡിലാക്കി ബാഗിലേക്ക് തിരുകി. “ഇനി അയാളെ എനിക്ക് കാണണ്ട,” അവൾ പല്ല് കടിച്ചുകൊണ്ട് മന്ത്രിച്ചു.
കുറച്ചു കഴിഞ്ഞപ്പോൾ ഫോൺ വീണ്ടും വൈബ്രേറ്റ് ചെയ്തു. ഇത്തവണ അർജുനാണ്. അവൾ വേഗം ഫോണെടുത്തു.
മാളവിക: “ഹലോ അർജുൻ, നീ എവിടെയെത്തി?”
അർജുൻ: “ചേച്ചി,ഞാൻ ഹോസ്പിറ്റലിന്റെ പാർക്കിംഗിലുണ്ട്. അമ്മ ഏത് വാർഡിലാ?
മാളവിക: “നീ പേടിക്കണ്ടടാ. അമ്മായി സെക്കൻഡ് ഫ്ലോറിലുണ്ട്. വാർഡ് നമ്പർ 4, നീ നേരെ ലിഫ്റ്റ് കേറി വന്നാൽ മതി.”
അർജുൻ: “ശരി ചേച്ചി , ഞാൻ ദാ വരുന്നു. അമ്മയ്ക്ക് ഇപ്പോൾ എങ്ങനെയുണ്ട്? വല്ലാതെ വേദനിക്കുന്നുണ്ടോ?”
മാളവിക: “ഇപ്പോൾ കുഴപ്പമില്ലടാ. പെയിൻ കില്ലർ ഒക്കെ കൊടുത്തു, അമ്മായി ഒന്ന് മയക്കത്തിലാണ്. നീ പതുക്കെ വന്നാൽ മതി. ഞാൻ ഇവിടെ പുറത്ത് നിൽക്കാം.”
അർജുൻ: “ശരി ചേച്ചി , രണ്ട് മിനിറ്റ്… ഞാൻ എത്തി.”
ഫോൺ വെച്ചതിനുശേഷം മാളവിക തന്റെ വസ്ത്രങ്ങൾ ഒന്നുകൂടി ശ്രദ്ധിച്ചു. ബ്രായുടെ മറയില്ലാത്ത തന്റെ മാറിടങ്ങൾ വൈറ്റ് ടോപ്പിനുള്ളിൽ വിങ്ങിനിൽക്കുന്നത് അർജുൻ കണ്ടാൽ എന്ത് വിചാരിക്കും എന്നവൾ പെട്ടെന്ന് ഓർത്തു. അവൾ അമ്മായി തന്ന ആ പഴയ ഷാൾ എടുത്ത് നെഞ്ചിന് കുറുകെ ഭംഗിയായി പുതച്ചു.അവൾ ലിഫ്റ്റിന് അടുത്തേക്ക് നടന്നു. ലിഫ്റ്റ് തുറന്നതും പരിഭ്രമിച്ച് ഓടിവരുന്ന അർജുനെ അവൾ കണ്ടു. അവനെ കണ്ടതും അവളുടെ ഉള്ളിലെ ടെൻഷൻ ഒരല്പം കുറഞ്ഞു.
അവന്റെ മുഖത്ത് വല്ലാത്തൊരു പരിഭ്രമം ഉണ്ടായിരുന്നു. മാളവിക അവനെ പതുക്കെ ആശ്വസിപ്പിച്ചുകൊണ്ട് കൂടെ നടന്നു.
അവർ വാർഡിൽ എത്തിയപ്പോൾത്തേക്കും അമ്മായി മയക്കത്തിൽ നിന്നും പതുക്കെ ഉണർന്നിരുന്നു. അച്ഛനും അമ്മയും കട്ടിലിനരികിൽ തന്നെ ഇരിപ്പുണ്ടായിരുന്നു.
അർജുൻ: “അമ്മേ… എങ്ങനെയാ ഇത് പറ്റിയത്?അർജുൻ അമ്മായിയുടെ കൈകളിൽ മുറുകെ പിടിച്ചു. അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.
അമ്മായി: “സാരമില്ലെടാ… കാലൊന്ന് തെന്നിയതാ. വലിയ കുഴപ്പമില്ലെന്ന് ഡോക്ടർ പറഞ്ഞു. നീ എന്തിനാ ഇത്ര ടെൻഷൻ അടിക്കുന്നത്?”
അമ്മ: “അർജുൻ, നീ വന്നല്ലോ. ഞങ്ങൾ ഇവിടെ ഉണ്ടായിരുന്നു. മാളൂവും സന്ധ്യ മുതൽ ഇവിടെ തന്നെയാ.”
അമ്മ മാളവികയെ നോക്കി പറഞ്ഞു. മാളവിക തന്റെ ഷാൾ ഒന്നുകൂടി നെഞ്ചോട് ചേർത്ത് പുതച്ചു.
അപ്പോഴാണ് ആ വാർഡിലെ നേഴ്സ് അങ്ങോട്ട് വന്നത്. അവർ ഗൗരവത്തോടെ എല്ലാവരെയും ഒന്ന് നോക്കി.
നേഴ്സ്: “ഇവിടെ ഇത്രയും പേർ നിൽക്കാൻ പാടില്ല. ഹോസ്പിറ്റൽ റൂൾസ് ആണ്. പേഷ്യന്റിനൊപ്പം രാത്രി രണ്ടുപേർക്ക് മാത്രമേ നിൽക്കാൻ അനുവാദമുള്ളൂ. ബാക്കിയുള്ളവർ ദയവായി പുറത്തു പോകണം.”
അമ്മയും അച്ഛനും പരസ്പരം നോക്കി. അവർക്ക് അമ്മായിയെ തനിച്ചാക്കി പോകാൻ മടിയുണ്ടായിരുന്നു.
മാളവിക: “അമ്മയും അച്ഛനും പൊയ്ക്കോ. അർജുൻ ഇവിടെ ഉണ്ടല്ലോ, കൂട്ടിന് ഞാനും നിൽക്കാം. രാവിലെ അച്ഛൻ വന്നാൽ മതി.”
അച്ഛൻ: “അത് വേണ്ട മോളേ, നീയും അമ്മയും കൂടെ വീട്ടിലേക്ക് പൊയ്ക്കോ. ഞാനും അർജുനും ഇവിടെ നിൽക്കാം.”
അർജുൻ: “വേണ്ട അച്ഛാ… അച്ഛനും അമ്മയും പോയി വിശ്രമിക്ക്. രാവിലെ വരുമ്പോൾ എനിക്ക് മാറ്റാൻ കുറച്ച് ഡ്രസ്സും അമ്മയ്ക്ക് ആവശ്യമുള്ള സാധനങ്ങളും എടുത്തു കൊണ്ട് വന്നാൽ മതി. മാളൂ ചേച്ചി ഇവിടെ നിൽക്കട്ടെ, എനിക്ക് അതൊരു സഹായമാകും.”
