വിൻസെന്റിന്റെ കൂടെ വണ്ടിയിലിരുന്നു താൻ മുമ്പ് സഞ്ചരിച്ചിരുന്ന പാതയിലൂടെ വീണ്ടും സഞ്ചസരിക്കുമ്പോൾ ജോർജ് ആ വരണ്ട മണൽ തടങ്ങളിലേക്ക് നോക്കിക്കൊണ്ടിരുന്നു. അത്ര താത്പര്യമുണ്ടായിട്ടല്ല ആ യാത്ര എന്ന് അയാളുടെ മുഖഭാവത്തിൽ നിന്ന് വ്യക്തമാണ്. കാരണം മറ്റൊന്നുമല്ല, ഒരു പീറ പെണ്ണിനെ പേടിച്ച് ഒരുകോടി രൂപയാണ് നഷ്ടപ്പെട്ടിരിക്കുന്നത്. ക്യാഷ് കൊടുത്തത് ആൽബിയും വിൻസെന്റും ആണെങ്കിലും അത് തന്റെ കൂടി പണമാണെന്ന് അയാൾ വിശ്വസിക്കുന്നുണ്ട്. വിൻസെന്റിന്റെ പണം തന്റെ മകൾക്ക് കൂടി അവകാശപ്പെട്ടതാണ്.
ആൽബിയാണെങ്കിൽ തന്റെ മകനും. കളിക്കാൻ വേണ്ടി വച്ചോണ്ടിരിക്കുന്ന പെണ്ണിനെ കൈകാര്യം ചെയ്യാൻ അറിയാത്ത വിഡ്ഢികൾ. എന്നിട്ട് ആ പണം നഷ്ടപ്പെടാൻ ഏത് പെണ്ണാണോ കാരണമായത് അങ്ങോട്ട് തന്നെ പോകേണ്ടി വന്നു. എലിസബത്തിനെ പാർപ്പിച്ചിരുന്ന ഒട്ടകപ്പന്തിയിലേക്ക്. പക്ഷേ അവൾ തനിച്ചല്ല, കൂടെ വാഹിദിന്റെ കാമുകിയും കൂടെയുണ്ടാവും എന്ന് കേട്ടപ്പോൾ തന്റെ തലയിൽ ഉദിച്ച ബുദ്ധിയാണ് നിലവിളിച്ചാൽ കേൾക്കാൻ ആരുമില്ലാത്ത ഒരിടത്തായിരിക്കണം ഈ കണ്ടുമുട്ടലും മൊബൈൽ കൈമാറ്റവും.
“അങ്കിൾ, എനിക്ക് ചെറിയ ടെൻഷൻ ഉണ്ട് കേട്ടോ. ഇത് ആ വാഹിദ് അറിഞ്ഞുകൊണ്ടുള്ള കളി ആവുമോ എന്നൊരു സംശയം.” കാർ ഡ്രൈവ് ചെയ്യുന്നതിൽ ശ്രദ്ധിച്ചു കൊണ്ട് വിൻസെന്റ് സംശയം പ്രകടിപ്പിച്ചു. റോഡിൽ വല്ലപ്പോഴും കടന്നു പോകുന്ന വാഹങ്ങൾ മാത്രമേയുള്ളൂ. പേരറിയാത്ത ഏതൊക്കെയോ വിദൂര ഗ്രാമങ്ങളിലേക്ക് നീണ്ടുപോകുന്ന പാത.
“എന്ത് ചെയ്യാൻ സാധിക്കും അവന്? നമ്മൾ എത്രത്തോളം നിസ്സഹായരാണോ അതേ അവസ്ഥ തന്നെയല്ലേ അവനും. നാട്ടിലെ കളികളൊന്നും ഇവിടെ നടക്കില്ല ല്ലോ.” ജോർജ് അവ്യക്തമാക്കാത്ത ശബ്ദം പുറപ്പെടുവിക്കുന്നത് പോലെ, തുന്നിചേർത്ത ചുണ്ടുകൾ ഇളക്കിക്കൊണ്ട് പണിപ്പെട്ടു പറഞ്ഞു. ഓരോ വാക്കുകൾ ഉച്ഛരിക്കാൻ അയാൾക്ക് നന്നേ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടായിരുന്നു.
ആ യാതനകളിൽ ജോർജ് രാജപദവിയിൽ വിരാചിച്ചിരുന്ന തന്റെ സുഖലോലുപമായ ജീവിതത്തിൽ നിന്ന് അഭയാർഥിയുടെ അവസ്ഥയിലേക്ക് ജീവിതവും വൈരൂപമായ ശരീരത്തിലേക്കും തന്നെ വഴിതിരിച്ചു വിട്ട വാഹിദിനെ വെറുപ്പോടെ ഓർത്തുകൊണ്ടിരുന്നു.
ജോർജ് പിന്നിലെ സീറ്റിൽ നിന്ന് മദ്യക്കുപ്പിയെടുത്തു വായിലേക്ക് ചേർത്തു കുറച്ചു കുടിച്ചു.
“ആ പെണ്ണിനെ നന്നായി മുതലാക്കിയിട്ടു വിട്ടാൽ മതി. കൂടെയുള്ള വാഹിദിന്റെ കാമുകിയെ ആൽബിക്ക് അറിയാം. അവളെ ആൽബിക്ക് വേണമെന്ന് പറഞ്ഞിട്ടുണ്ട്. ഇവിടെയുള്ള എല്ലാ മലയാളി ആണുങ്ങളുടെയും ഉറക്കം കെടുത്തുന്ന ഹൂറിയാണ് ആ പെണ്ണ്. ആൽബി ഈ രമ്യയെ കൊണ്ടുനടന്നത് തന്നെ അവളെ ഒപ്പിച്ചെടുക്കാൻ പറ്റുമെന്ന് കരുതിയിട്ടാ.” വിൻസന്റ് പറഞ്ഞു.
“എന്നോടും അവൻ പറഞ്ഞു. ആൽബിയുടെ കാര്യം പിന്നെ നോക്കാം. ആദ്യം നമ്മുടെ കാര്യം നടക്കട്ടെ. ആ നായിന്റെ മോന്റെ ആദ്യപെണ്ണ് നമുക്ക് ചില്ലറ ബുദ്ധിമുട്ടൊന്നും അല്ല ഉണ്ടാക്കിയത്. ഇതിപ്പോ അതിലും കിളുന്ത് പെണ്ണാണ്. മടുക്കുന്നത് വരെ എനിക്ക് അവളുടെ പൂറും കൂതിയും കുത്തിത്തുളക്കണം.” മദ്യത്തിന്റെ പിരിമുറുക്കത്തിൽ കലങ്ങിയ കണ്ണുകളോടെ ജോർജ് വിക്കിവിക്കി പറഞ്ഞു.
രണ്ട് പുതിയ പെൺകുട്ടികൾക്കൊപ്പം അമ്മായിയാപ്പന്റെ കൂടെ തുറന്ന മണലിൽ കിടന്നു കളിക്കുന്ന ഓർമ്മവന്നപ്പോൾ വിൻസെന്റിന്റെ കുണ്ണയിൽ ചെറിയൊരു അനക്കമുണ്ടായി. അവൻ ജോർജിന്റെ കൈയിൽ നിന്ന് കുപ്പൂവാങ്ങി വായിൽ വച്ചു കുറച്ചു കുടിച്ചു.
കാർ റോഡിലൂടെ ചീറിപ്പാഞ്ഞു മുന്നോട്ട് കുതിച്ചു കുറേ ദൂരം പിന്നിട്ടപ്പോൾ റോഡിൽ നിന്ന് മരുഭൂമിയിലേക്ക് കയറി. പിന്നെ മരുഭൂമിയിലൂടെ പൊടിപറത്തിക്കൊണ്ട് കുതിച്ചു പാഞ്ഞു. ഒടുവിൽ ആളനക്കമില്ലാതെ വിജനമായി കിടന്നിരുന്ന ആ കൂടാരത്തിലേക്ക് അവരുടെ വാഹനം ചെന്നു നിന്നു. അന്ന് എലിസബത്ത് മരുഭൂമിയിൽ കൊണ്ട് ചെന്ന് കളഞ്ഞിട്ടുപോയ വിൻസെന്റിന്റെ കാർ കണ്ടുപിടിക്കാൻ അവന് അൽപ്പം ബുദ്ധിമുട്ടേണ്ടി വന്നിരുന്നു. ഒരു സുഹൃത്തിന്റെ പരിചയത്തിലുള്ള ക്യാമെറമാന്റെ സഹായത്തോടെ ഡ്രോൺ പറത്തിയാണ് ലൊക്കേഷൻ കണ്ടെത്തിയത്.
