സുഗുണൻ പുറത്തേക്ക്
പോയതും രാഘവൻ പിള്ള പതുക്കെ വാതിൽക്കലേക്ക് നടന്നു. ആ പഴയ തടിവാതിൽ അയാൾ സാവധാനം ചേർത്തടച്ച് കുറ്റിയിട്ടു. “ടാക്ക്…” ആ ശബ്ദം കേട്ടപ്പോൾ മായയുടെ ശരീരം ഒന്നാകെ വിറച്ചു. അവൾ കട്ടിലിൽ ഒതുങ്ങിക്കൂടി ഇരുന്നു.
മുറിക്കുള്ളിൽ ഇപ്പോൾ ആ മങ്ങിയ സീറോ ബൾബിന്റെ വെളിച്ചം മാത്രം. രാഘവൻ പിള്ള തിരിഞ്ഞുനിന്ന് അവളെ ഒന്ന് നോക്കി. അയാളുടെ കണ്ണുകളിൽ ഒരു വല്ലാത്ത തിളക്കം. അയാൾ പതുക്കെ കട്ടിലിനടുത്തേക്ക് നടന്നു വന്നു.
”നീ എന്തിനാ മോളെ പേടിക്കുന്നത്? ആ കിഴങ്ങൻ പോയല്ലോ… ഇനി നമ്മൾ മാത്രം.”
അയാൾ കട്ടിലിൽ അവളുടെ തൊട്ടടുത്ത് ഇരുന്നു. ആ പഴയ കട്ടിൽ അയാളുടെ ഭാരം കൊണ്ട് ഒന്ന് താഴ്ന്നു. പുകയിലയുടെയും പൗരുഷത്തിന്റെയും ആ മണം മായയുടെ സിരകളിൽ ഒരു ലഹരിയായി പടർന്നു. രാഘവൻ പിള്ള തന്റെ കരുത്തുറ്റ കൈകൾ അവളുടെ തോളിലൂടെ ഇട്ടു. പതുക്കെ അവളുടെ താടി പൊന്തിച്ച് തന്റെ മുഖത്തോട് അടുപ്പിച്ചു.
”മോളെ… അവൻ ഒരു ആണല്ലെന്ന് എനിക്ക് പണ്ടേ അറിയാമായിരുന്നു. അതുകൊണ്ടല്ലേ അവനെ മാറ്റിയത്. നിനക്ക് വേണ്ടത് എന്താണെന്ന് ഈ അച്ഛന് നന്നായി അറിയാം.”
മുറിയിൽ സുഗുണൻ ഇല്ലാത്ത ആ ശൂന്യതയിൽ രാഘവൻ പിള്ള തന്റെ മകന്റെ കുറവുകളെ കുറിച്ച് പുച്ഛത്തോടെ പറഞ്ഞതും, മായയുടെ ഉള്ളിൽ അടക്കിപ്പിടിച്ച ദേഷ്യം ഒരു അഗ്നിപർവ്വതം പോലെ പൊട്ടിത്തെറിച്ചു. അവൾ അയാളുടെ കൈകൾ തട്ടിമാറ്റിയില്ലെങ്കിലും, അയാളുടെ കണ്ണുകളിലേക്ക് നേരിട്ട് നോക്കി ധൈര്യം സംഭരിച്ച് ചോദിച്ചു:
”അച്ഛൻ എല്ലാം അറിഞ്ഞുകൊണ്ട് തന്നെയാണോ ഇത് ചെയ്തത്? സുഗുണേട്ടൻ ഒരു ആണല്ല എന്ന് അറിഞ്ഞിട്ടും എന്തിനാ അച്ഛാ ആ കിഴങ്ങന് വേണ്ടി എന്റെ ജീവിതം ഇങ്ങനെ ബലികൊടുത്തത്? എന്തിനാ എന്നെ ഈ തറവാട്ടിലേക്ക് കല്യാണം കഴിച്ചു കൊണ്ടുവന്നത്?”
മായയുടെ ആ ചോദ്യം കേട്ടതും രാഘവൻ പിള്ള ഒന്ന് തറഞ്ഞു നിന്നു. അയാൾ പെട്ടെന്ന് മറുപടി പറഞ്ഞില്ല. ഒരു കനത്ത നിശബ്ദത ആ മുറിയിൽ പടർന്നു. വെളിയിൽ വീശുന്ന കാറ്റിന്റെ ശബ്ദം മാത്രം. രാഘവൻ പിള്ള തന്റെ തഴമ്പിച്ച വിരലുകൾ കൊണ്ട് മുണ്ടിൽ മുറുക്കിപ്പിടിച്ചു.
അയാൾ പതുക്കെ മുഖം ഉയർത്തി. അയാളുടെ കണ്ണുകളിൽ ഇപ്പോൾ പഴയ ആ പിതൃവാത്സല്യമല്ല, മറിച്ച് ഒരു വേട്ടക്കാരന്റെ ആർത്തിയായിരുന്നു. അയാൾ മായയുടെ മുഖത്തേക്ക് പാളി നോക്കിക്കൊണ്ട്, കിതയ്ക്കുന്ന ശബ്ദത്തിൽ പറഞ്ഞു:
”പെണ്ണുകാണാൻ വന്ന അന്ന് ചായയുമായി.വന്നു നിന്ന നിന്നെ കണ്ടത് മുതൽ… നീ എന്റെ മനസ്സിൽ അങ്ങ് കേറിക്കൂടിയതാ മോളെ…”
അയാൾ ഒന്ന് നിർത്തി, അവളുടെ മുഖത്തെ. ഭാവം ശ്രദ്ധിച്ചു. എന്നിട്ട് ആവേശത്തോടെ തുടർന്നു:
”നിന്നെ എന്റെ ഈ തറവാട്ടിൽ എത്തിച്ചാലേ എനിക്ക് നിന്നെ എപ്പോഴും കാണാനും, തൊടാനും, അനുഭവിക്കാനും പറ്റൂ എന്ന് എനിക്ക് ഉറപ്പായിരുന്നു. സുഗുണൻ ഒരു നിമിത്തം മാത്രമാണ് മോളെ… നിന്നെ എനിക്ക് വേണമായിരുന്നു. എന്റെ മാത്രം പെണ്ണായി നിന്നെ ഇവിടെ നിർത്താൻ വേണ്ടിയാണ് ഞാൻ ഈ കല്യാണം നടത്തിയത്!”
ആ വാക്കുകൾ കേട്ടതും മായയുടെ ഉള്ളിൽ ഒരു മിന്നൽ പിണർ പാഞ്ഞുപോയി. തന്നെ സ്വന്തമാക്കാൻ വേണ്ടി സ്വന്തം അമ്മായിയപ്പൻ ഇത്രയും വലിയൊരു ചതിയും പ്ലാനും നടത്തിയെന്നറിഞ്ഞപ്പോൾ അവൾക്ക് ദേഷ്യമല്ല, മറിച്ച് തന്റെ ശരീരത്തോടും സൗന്ദര്യത്തോടും വല്ലാത്തൊരു ആരാധനയാണ് തോന്നിയത്. അവളുടെ ഉടലാകെ ഒരു കുളിര് കോരി.
തന്റെ ഭർത്താവായ ആ കിഴങ്ങൻ സുഗുണൻ ഒരിക്കൽ പോലും പുകഴ്ത്താത്ത തന്റെ സൗന്ദര്യത്തെ ഇത്രയധികം മോഹിക്കുന്ന ഒരു പുരുഷൻ മുന്നിൽ നിൽക്കുന്നു! അവളുടെ ഉള്ളിലെ ആ പെണ്ണത്വം ഉണർന്നു. അവൾ അറിയാതെ തന്റെ നെഞ്ചിലെ സാരിത്തലപ്പ് ഒന്ന് അയച്ചു.
”അപ്പോൾ അച്ഛൻ എനിക്ക് വേണ്ടിയാണല്ലേ ഈ കളി ഒക്കെ കളിച്ചത്?” മായ ഒരു ചെറിയ കള്ളച്ചിരിയോടെ ചോദിച്ചു.
രാഘവൻ പിള്ളയുടെ കണ്ണുകൾ അവളുടെ ആ മാറിയ ഭാവം കണ്ടു തിളങ്ങി. “അതെ മോളെ… നിനക്ക് വേണ്ടി മാത്രം!”
