“കഴുവേറി മോളെ…. നീ എൻ്റെ ഓർഡർ അനുസരിക്കില്ല അല്ലെ?” സലീനക്ക് ഒന്നും മനസ്സിലായില്ല. “പൊട്ടൻ കളിക്കല്ലേ.. ഞാൻ ശെന്തിബെന്നെ കൊല്ലാൻ വിട്ടവരെ ആരോട് ചോദിച്ചിട്ടാടീ നീ തടഞ്ഞത്. മേലാൽ എൻ്റെ വഴിയിൽ നിന്നാൽ നിന്നെ വച്ചേക്കില്ല ഞാൻ, മനസ്സിലായോടീ.” “എന്തൊക്കെ പറഞ്ഞാലും അവർ എൻ്റെ ഈവൻ രക്ഷിച്ചവരാ. അതുകൊണ്ടാ….” “നിൻ്റെ ചീപ് സെന്റിമെന്റ്സ് കൊണ്ട് പോയി നിൻ്റെ കൊത്തിൽ കയറ്റി വച്ചോ. ഇവിടെ നടക്കില്ല. ഒരു കാര്യം നീ മനസ്സിലാക്കിക്കോ. എൻ്റെ ദയയിലാണ് നിൻ്റെ ജീവൻ. അതുകൊണ്ട് അധികം വെളച്ചിൽ എടുക്കേണ്ട. നിൻ്റെ പൂറും കൊതവും എനിക്ക് മടുക്കുന്നത് വരെ കാണും അത്. പിന്നെ ശാന്തിബെന്നിൻ്റെ ബിസിനെസ്സ് എൻ്റെ ഔദാര്യമായി കണ്ടാൽ മതി. സ്വന്തമാണെന്ന് കരുതേണ്ട.” “സെന്റിമെന്റ്സ് മാത്രമല്ല. പല ബിസിനെസ്സ് രഹസ്യങ്ങളും ഇപ്പോളും അവർക്ക് മാത്രമേ അറിയൂ. അവർ ജീവനോടെ വേണ്ടത് നമ്മുടെയും ആവശ്യമാണ്.” സലീന ന്യായീകരിച്ചു. ഷെട്ടി കുറച്ച് തണുത്തു. “നീയിവിടെ ഇരി.” “കാര്യങ്ങൾ വിചാരിച്ച പോലെ എളുപ്പമല്ല. കറാച്ചി ഗാങ് നമ്മൾക്ക് സ്വർണവും കൊക്കയ്‌നും ഇവിടെ ഇറക്കിത്തരില്ല. കേരളത്തിലെ ഒരു ഗാങ് അതിനായി ചരട് വലി തുടങ്ങിയിട്ടുണ്ട്. ഒരു ദിനേശ് ആണ് അതിൻ്റെ തലവൻ. അവനു ഒരു സുലൈമാൻ ദുബായിൽ നിന്നും ചരക്ക് കയറ്റും. കറാച്ചി ഗാങ് അത് കേരളത്തിൽ ഏതെങ്കിലും തീരത്തടുപ്പിക്കും. അതാണ് അവരുടെ രീതി. നീ അതിനെ കുറിച്ച് അന്വേഷിക്കണം.” “ഞാനെങ്ങനെ….” സലീന സങ്കോചിച്ചു. “നീയല്ലേ ശാന്തിബെന്നിൻ്റെ ബിസിനെസ്സ് ഏറ്റെടുത്തത്. നീ തന്നെ വഴി കണ്ടെത്തണം. അവർ പിന്നെ സുന്ദരികളായ പെൺകുട്ടികളുടെ മേൽ ഒരുപാട് ഇൻവെസ്റ്റ് ചെയ്യുന്നത് എന്തിനാ… ഇപ്പോൾ മനസ്സിലായോ?” “ശരി……” സലീന സമ്മതിച്ചു. “അത് മാത്രം പോരാ. നമുക്ക് അതുവരെ ഗോവയിൽ നിന്നും സാധനം എത്തിക്കണം. പക്ഷെ അവർ യൂറോപ്പിൽ നിന്നാണ് സാധനാം എത്തിക്കുന്നത്. അവരുമായി ഒരു ഡീൽ വേണ്ടി വരും. അത് ഞാൻ വഴിയേ അറിയിക്കാം.” “ശരി….” സലീന കള്ളക്കടത്തിൻ്റെ ബാല പാഠങ്ങൾ പഠിക്കുകയായിരുന്നു. “അല്ല.. ബിസിനെസ്സ് സംസാരം മാത്രമേ ഉള്ളോ?” അവന്തിക വൈൻ സിപ് ചെയ്ത് ചോദിച്ചു. “നിനക്കെന്താടീ എപ്പോളും കഴപ്പാണോ?” ഷെട്ടി കളിയാക്കി.
“ഇവളെ കാണുമ്പോഴേ ഒലിക്കാൻ തുടങ്ങും.”
അന്നും മുഴുവൻ രാത്രി ഷെട്ടിയും അവന്തികയും സലീനയുടെ പൂറും കൊതവും അടിച്ച് പൊളിച്ചു.
തിരികെ ബംഗ്ളാവിലേക്ക് പോകുമ്പോൾ സലീനയുടെ മനസ്സിൽ അവളെടുത്ത തീരുമാനങ്ങളെ കുറിച്ചുള്ള പുനർവിചിന്തനങ്ങളായിരുന്നു. താൻ ഒരു കുഴപ്പത്തിൽ നിന്നും വേറൊന്നിലേക്കാണ് പോകുന്നതെന്ന് അവൾക്ക് തോന്നി. ഹീരാലാൽ എന്ത് പറഞ്ഞാലും അവളോട് ഇത്ര ക്രൂരമായി പെരുമാറിയിരുന്നില്ല. പക്ഷെ നരേന്ദ്ര ഷെട്ടി ഒന്നിനും മടിക്കാത്ത ക്രൂരനാണ്. തന്നെ ഏതു നിമിഷവും അയാൾക്ക് കൊല്ലാം. എന്തെങ്കിലും വഴി കണ്ടെത്തിയേ മതിയാകൂ. അവൾ ആലോചനകളിൽ മുഴുകി ഇരുന്നു.
ഷെട്ടിയുടെ നിർദേശമനുസരിച്ച് അവൾ ജാൻസിയെ കേരളത്തിലേക്ക് അയച്ചു. ദിനേശുമായി അടുക്കുകയായിരുന്നു ലക്‌ഷ്യം. അവൾ സ്ഥിരമായി വിവരങ്ങൾ അയച്ചു തുടങ്ങി.
ഗോവയിലെ ഗ്യാങ്ങുമായി ഷെട്ടി ബന്ധപ്പെട്ടു. അവർ അവരുടെ യൂറോപ്പ്യൻ കോൺടാക്ട് വരുമ്പോൾ അറിയിക്കാമെന്ന് വിവരം കൊടുത്തു. വിവരം കിട്ടിയപ്പോൾ ഷെട്ടി സലീനയെ വിളിച്ചു.
“നമുക്ക് വേണ്ട ആൾ ഹോട്ടലിൽ റൂമെടുത്തിട്ടുണ്ട്. നീ പോയി അവരെ കാണണം . ഞാൻ അവർക്ക് ഒരു സമ്മാനം അയച്ചിട്ടുണ്ടെന്ന് അറിയിച്ചിട്ടുണ്ട്. നീയാണ് ആ സമ്മാനം. നീ അവരെ മാക്സിമം സന്തോഷിപ്പിക്കണം. അപ്പോൾ നാളെ ഞാൻ അവരുമായി സംസാരിക്കുമ്പോൾ കാര്യങ്ങൾ കുറെ എളുപ്പമാകും.”
സലീന ഉടുത്തോരുങ്ങി ഹോട്ടലിലേക്ക് ചെന്നു. വാതിലിൽ മുട്ടിയപ്പോൾ ഒരു ഭീകര രൂപിയായ ആൾ വാതിൽ തുറന്നു. സലീനക്ക് അയാളുടെ മുഖത്തെ നീണ്ട വെട്ടു കൊണ്ട പാട് കണ്ടിട്ടു തന്നെ പേടിയായി. അയാൾ അവളെ ഉള്ളിലേക്ക് കയറ്റി വാതിലടച്ചു. അകത്ത് കസേരയിലിരിക്കുന്ന ആളെ കണ്ട് സലീന ഞെട്ടി.
