“വിസ്മയാ… നിന്റെ വേഷത്തെപ്പറ്റി ഞാൻ പണ്ട് ദേഷ്യപ്പെട്ടിട്ടുണ്ടെങ്കിൽ അതൊക്കെ എന്റെ തെറ്റായിരുന്നു. എനിക്ക് ഇപ്പോഴാണ് മനസ്സിലാകുന്നത്, നീയിടുന്ന ഈ വസ്ത്രങ്ങൾ നിന്നെ എത്രത്തോളം സുന്ദരിയാക്കുന്നുണ്ടെന്നും, എത്രത്തോളം കംഫർട്ടബിൾ ആണെന്നും. നിന്റെ ഈ സ്റ്റൈൽ എനിക്ക് ഭയങ്കര ഇഷ്ടമാണ്. അമ്മയായാലും ശരി, സ്വന്തം ഇഷ്ടത്തിന് വസ്ത്രം ധരിക്കുന്നതിലും സുന്ദരിയായി നടക്കുന്നതിലും എന്താ തെറ്റ്? നമ്മൾ
വീട്ടിലല്ലേ… നിങ്ങളും അമ്മയും ഇങ്ങനെ സുന്ദരികളായി നടക്കുന്നത് കാണാൻ തന്നെ ഒരു പ്രത്യേക ഭംഗിയുണ്ട്,” അബി ചിരിച്ചുകൊണ്ട് പറഞ്ഞു.
അബിയുടെ വാക്കുകളിൽ നിന്ന് വന്ന മാറ്റം വിസ്മയയെ വല്ലാതെ അത്ഭുതപ്പെടുത്തി. അവൾ കണ്ണുകൾ വിടർത്തി, ഒരു കുസൃതിച്ചിരിയോടെ അമ്മയെ നോക്കി. സരസ്വതിയും അബിയുടെ വാക്കുകൾ കേട്ട് സന്തുഷ്ടയായി, അവളുടെ മുഖത്ത് അഭിമാനം നിറഞ്ഞൊരു ചിരി വിരിഞ്ഞു.
“കണ്ടില്ലേ വിസ്മയാ, നിന്റെ ചേട്ടന്
ഇപ്പോൾ കാര്യങ്ങൾ പെട്ടെന്ന് മനസ്സിലാകുന്നുണ്ട്,” സരസ്വതി അവരെ നോക്കി പറഞ്ഞു.
പായസം കുടിക്കാൻ സാറും വിസ്മയയും എടുത്തതുകൊണ്ട് ഗ്ലാസുകൾ ടേബിളിൽ ഉണ്ടായിരുന്നു. സരസ്വതി വിസ്മയയുടെ അടുത്തേക്ക് അല്പം നീങ്ങിനിന്ന് പായസത്തെക്കുറിച്ച് ചോദിച്ചു.
“വിസ്മയാ… നീ പായസം ടേസ്റ്റ് ചെയ്തു
നോക്കിയോ? എങ്ങനെയുണ്ട്? നമ്മുടെ അഭിക്കുട്ടൻ ഇന്ന് നന്നായി സഹായിച്ചു കേട്ടോ. അവനെ ഞാൻ അടുക്കളയിലെ പണികളൊക്കെ പതുക്കെ പഠിപ്പിക്കുകയാ. പയ്യൻ കാര്യങ്ങൾ വേഗത്തിൽ പഠിച്ചെടുക്കുന്നുണ്ട്, നല്ല താല്പര്യവുമുണ്ട് അവന്,” സരസ്വതിയുടെ വാക്കുകളിൽ ഒളിഞ്ഞിരുന്ന അർത്ഥം വിസ്മയയ്ക്ക് കൃത്യമായി മനസ്സിലായി. ഇത് കേവലം പായസത്തെക്കുറിച്ചുള്ള സംസാരമല്ല, മറിച്ച് അമ്മയും അബിയും തമ്മിൽ അടുക്കളയിൽ നടക്കുന്ന ‘പഠിപ്പിക്കലിനെ’ക്കുറിച്ചാണെന്ന് അവൾക്ക് ബോധ്യമായി.
വിസ്മയ ഒരു കള്ളച്ചിരിയോടെ അബിയെയും അമ്മയെയും മാറി മാറി നോക്കി. അമ്മയുടെ പ്ലാൻ താൻ തന്നെയാണ് മുൻകൈ എടുത്ത് തുടങ്ങിവെച്ചതെങ്കിലും, ഇപ്പോൾ അതിൽ അബി ഏറ്റെടുത്തു എന്നതില്‍ അവൾക്ക് വലിയ ആവേശമാണ് തോന്നിയത്.
“അതാണോ അമ്മേ… എന്നാ ചേട്ടൻ നന്നായിട്ട്
പഠിച്ചോട്ടെ, എനിക്കും പായസം വളരെ ഇഷ്ടപ്പെട്ടു,” വിസ്മയ ചിരിച്ചുകൊണ്ട് പറഞ്ഞു.
“ശരി, എങ്കിൽ ഞാൻ റൂമിലോട്ട് പോട്ടെ. നിങ്ങൾ രണ്ടും കൂടി ബാക്കി കാര്യങ്ങൾ സംസാരിച്ചിരിക്ക്,” സരസ്വതി അവരെ രണ്ടുപേരെയും ഒന്നു നോക്കി, ആ കള്ളച്ചിരിയുമായി തന്റെ ബെഡ്റൂമിലേക്ക് നടന്നു.
അമ്മ മുറിയിലേക്ക് പോയതും അബി ഒരു തരം അസ്വസ്ഥതയോടെ തിരിഞ്ഞ് ടിവിയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ ശ്രമിച്ചു. എന്നാൽ വിസ്മയ വിടുന്ന ലക്ഷണമില്ലായിരുന്നു. അവൾ പെട്ടെന്ന് അവന്റെ കൈയിൽ പതുക്കെ പിടിച്ചു. ആ സ്പർശനം അവന്റെ ശരീരത്തിലൂടെ ഒരു മിന്നായം പോലെ കടന്നുപോയി.
“ചേട്ടന് എന്നോടുള്ള ദേഷ്യം മാറിയോ?” അവൾ കള്ളച്ചിരിയോടെ ചോദിച്ചു.
അബി അവളെ നോക്കി, അല്പം പരുങ്ങലോടെ
പറഞ്ഞു: “ഞാൻ നിന്നോട് എന്തിനാ ദേഷ്യപ്പെടുന്നത്? എനിക്ക് എന്നോട് തന്നെയായിരുന്നു ദേഷ്യം.”
“എന്തിന്? ചേട്ടൻ എന്തിനാ സ്വയം ദേഷ്യപ്പെട്ടത്? ഇപ്പോൾ ആ ദേഷ്യം മാറിയോ?” വിസ്മയ അവന്റെ ശരീരത്തോട് കൂടുതൽ ചേർന്നു നിന്നു. അവളുടെ ശരീരത്തിൽ നിന്നുള്ള പെർഫ്യൂമിന്റെ മണം അവനെ വല്ലാതെ അലട്ടി.
“ഇല്ല വിസ്മയാ… ദേഷ്യം മാറിയിട്ടില്ല,” അവൻ അല്പം ഗൗരവത്തിൽ പറഞ്ഞു.
അവൾ അവന്റെ മുഖത്തേക്ക് തന്നെ നോക്കി, വശ്യമായ ഒരു സ്വരത്തിൽ ചോദിച്ചു: “ചേട്ടന് എന്നോടുള്ള ദേഷ്യം മാറാൻ ഞാൻ എന്തെങ്കിലും ചെയ്തു തരണോ?”
അവളുടെ ആ ചോദ്യത്തിലെ അർത്ഥം അബിക്ക് മനസ്സിലായി. അവൻ ഒന്നു പതറിപ്പോയി. ഉള്ളിൽ ഒരു അഗ്നിപർവ്വതം പുകയുന്നുണ്ടെങ്കിലും, അവൻ ആത്മസംയമനം പാലിക്കാൻ ശ്രമിച്ചുകൊണ്ട്
പറഞ്ഞു: “നീ ഒന്നും ചെയ്യാതിരിക്കുന്നതാണ് എനിക്ക് നീ ചെയ്തു തരാവുന്ന ഏറ്റവും വലിയ ഉപകാരം.”
