അരളിപ്പൂന്തേൻ – 6

കോളേജ് വിട്ട് വീട്ടിലെത്തിയ തുഷാരയുടെ സന്തോഷം കണ്ട് ഇന്ദിരയ്ക്ക് കണ്ണുനിറഞ്ഞു. എത്രനാളായി തന്റെ മകൾ ഈ ഒരു ദിവസത്തിനുവേണ്ടി കാത്തിരിക്കുന്നു. രാത്രി കഴിക്കാൻ നേരമായപ്പോഴേക്കും രാജീവനും വീട്ടിലെത്തി. മകളുടെ സന്തോഷം ഇന്ദിര രാജീവന് മുന്നിൽ അവതരിപ്പിച്ചപ്പോഴേക്കും അയാളുടെ മുഖത്തെ ചിരി പതുക്കെ മാഞ്ഞുതുടങ്ങി. തുഷാര അതൊന്നും വലിയ കാര്യമാക്കാതെ തന്റെ മുന്നിലുള്ള ഭക്ഷണം കഴിച്ചുകൊണ്ടിരുന്നു.

: മോളേ…അച്ഛനൊരു കാര്യം പറയാനുണ്ട്

: പറഞ്ഞോ അച്ഛാ…

: നീ കഴിച്ചിട്ട് വാ, പറയാം

ഇന്ദിരയുടെ കണ്ണുകൾ രാജീവനെ നോക്കി എന്താ എന്ന് ചോദിച്ചെങ്കിലും അയാൾ ഒന്നും പറഞ്ഞില്ല.

ഹാളിൽ ഇരുന്ന് മൊബൈലിൽ നോക്കുന്ന രാജീവന്റെ അടുത്തേക്ക് തുഷാര ചിരിച്ചുകൊണ്ട് വന്നെങ്കിലും ഇന്ദിരയുടെ മുഖം തെളിച്ചമില്ലാതെ നിന്നു.

: എന്താ അച്ഛാ….ഇന്ന് ഞാൻ എന്തും കേൾക്കും പറഞ്ഞോ..

: നല്ല കുട്ടി…. വാ ഇരിക്ക്..

: സോപ്പൊക്കെ കയ്യിൽ വച്ചാമതി, അച്ഛൻ കാര്യം പറ

: അമ്മ പറഞ്ഞതൊക്കെ ഞാൻ കേട്ടു. മോൾക്ക് ഒരുപാട് സന്തോഷമായെന്നറിയാം, ഇപ്പൊ മോള് വിചാരിച്ചാൽ അധികം വിഷമിക്കാതെ ഈ സന്തോഷത്തെ കുഴിച്ചുമൂടാൻ പറ്റും. അച്ഛൻ പറഞ്ഞുവരുന്നത്…

: മനസിലായി…. ശ്രീലാൽ നമുക്ക് പറ്റിയ ആളല്ല, അവനെ മറക്കണം, മോൾക്ക് നല്ലൊരു പയ്യനെ അച്ഛൻ കൊണ്ടുവരും ഇതൊക്കെയല്ലേ…

: മോള് വിചാരിച്ചാൽ നടക്കും, ആ പയ്യൻ നിന്നെ സ്നേഹിച്ചു തുടങ്ങിയിട്ടൊന്നും ഇല്ലല്ലോ. അവനും വിഷമം ഉണ്ടാവില്ല. അച്ഛൻ പറഞ്ഞത് കേൾക്കില്ലേ എന്റെ മോള്

: അച്ഛൻ എന്തുപറഞ്ഞാലും ഞാൻ കേൾക്കുമെന്ന് പറഞ്ഞതല്ലേ…

: തുഷാരെ… നീ എന്താ ഈ പറയുന്നേ, ഇതിനാണോ നീ ഇത്രയുംകാലം കാത്തിരുന്നത്.. അച്ഛന്റെ കൂടെ
കൂടി അവനോട് പ്രതികാരം ചെയ്യാൻ ആയിരുന്നോ നിന്റെ ഈ നാടകമൊക്കെ

: എന്റെ അമ്മേ…. അച്ഛൻ പറഞ്ഞത് കേൾക്കാതിരിക്കാൻ എന്റെ ചെവിയിൽ പഞ്ഞിയൊന്നും വച്ചിട്ടില്ലല്ലോ. എല്ലാം കേട്ടു എന്നല്ലേ ഞാൻ പറഞ്ഞത്, അനുസരിക്കും എന്നല്ലല്ലോ….

: അപ്പൊ നീ എന്നെ പൊട്ടൻ കളിപ്പിക്കുവാരുന്നോ… മോളേ തുഷാരെ, അച്ഛൻ പറഞ്ഞതേ ഇവിടെ നടക്കൂ. അവനുമായിട്ടൊരു കല്യാണം എന്റെ ചിലവിൽ നടത്താമെന്ന് മോള് കരുതണ്ട. അതിനി നിന്റെ മറ്റവനെ കൊന്നിട്ടാണെങ്കിലും ശരി, നടത്തില്ല ഞാൻ.

: അച്ഛാ… മോളുടെ ചാടിക്കടിക്കുന്ന സ്വഭാവമൊക്കെ മാറി നല്ല കുട്ടിയായെന്നല്ലേ അച്ഛന്റെ ധാരണ, എന്ന ഒന്ന്കൂടി അറിഞ്ഞോ… എന്റെ ശ്രീയേട്ടന്റെ മുൻപിൽ ഞാൻ മാറിയെന്ന് കരുതി അത് എല്ലാർക്കും ബാധകമാണെന്ന് കരുതണ്ട… തുഷാര ഇപ്പോഴും പഴയ തുഷാര തന്നെയാ, ഇച്ചിരി അഹങ്കാരം ഉണ്ടായത് ഇല്ലാതായി എന്നേ ഉള്ളു.

: നീ തലകുത്തി മറിഞ്ഞിട്ടും കാര്യമില്ല, അടുത്ത ആഴ്ച ഒരു കൂട്ടർ പെണ്ണുകാണാൻ വരും. നന്നായി ആലോചിച്ച് ഒരു മറുപടി പറ…

: ദേ മനുഷ്യാ.. ഒരുമാതിരി വൃത്തികേട് കാണിക്കല്ലേ. പെണ്ണിന് ഇഷ്ടപെട്ട ആളുടെ കൂടെയല്ലേ ജീവിക്കേണ്ടത്. അല്ലാതെ ഏതെങ്കിലും ഒരുത്തന്റെ മുന്നിൽ കഴുത്തുനീട്ടി കൊടുക്കാൻ പറ്റോ..

: നീയാ ഇവളെ ഇങ്ങനെ വഷളാക്കിയത്. തല്ലി വളർത്തണമായിരുന്നു, തേനേ പാലേന്ന് പറഞ്ഞ് കൊഞ്ചിച്ചിട്ടല്ലേ

: ദേ രാജീവേട്ടാ… വെറുതേ എന്നെകൊണ്ട് ഓരോന്ന് പറയിപ്പിക്കണ്ട

: നീ പറയെടി…

: നമ്മളെ രണ്ടാളെയും തല്ലി വളർത്തിയതുകൊണ്ടാണല്ലോ പ്രേമിച്ച് കെട്ടിയത് അല്ലെ….

: ഓഹോ….. കൊള്ളാലോ രണ്ടാളും. ഇത് ഇതുവരെ ആരും പറയുന്ന കേട്ടിട്ടില്ലല്ലോ. അച്ഛന് ആവാമെങ്കിൽ എനിക്കും ആവാം. അപ്പൊ എല്ലാം പറഞ്ഞപോലെ, ഞാൻ പോയി കിടക്കട്ടെ

: ഞാൻ ചോദിച്ചതിനുള്ള മറുപടി ആലോചിച്ച് പറഞ്ഞാൽ മതി. എന്തായാലും അവർ അടുത്ത ആഴ്ച നിന്നെ കാണാൻ വരും

: വരാൻ പറ എന്നിട്ട് അച്ഛന്റെ ചിലവിൽ നല്ല ചായയും കടിയും കഴിച്ചിട്ട് പൊക്കോട്ടെ..

റൂമിലെത്തിയ തുഷാരയുടെ മുഖം അൽപ്പം വാടിയെങ്കിലും കമ്പ്യൂട്ടറിൽ തെളിഞ്ഞ ഫോട്ടോ കാണുമ്പോൾ അവളുടെ മുഖം വിടർന്നു. ഞാൻ എന്തിനാ പേടിക്കുന്നേ, എന്നെ കൈപിടിച്ച് ഇറക്കികൊണ്ടുപോകാൻ ആണൊരുത്തൻ ഇല്ലേ. ഇങ്ങനെ ഓരോന്ന് ആലോചിച്ചുകൂട്ടി അവൾ ജീവന്റെ പാതിയെ നോക്കിയിരുന്നു.

എത്ര കണ്ടാലും മതിവരില്ല ഈ കള്ളന്റെ മുഖം, എന്തൊരു ജാടയായിരുന്നു.. ഈ ബുദ്ധി പണ്ടേ തോന്നിയിരുന്നെങ്കിൽ ആ ക്യാമ്പിന്റെ അന്നൊക്കെ എത്ര രാസമായിരുന്നിരിക്കും…

എവിടെ…. ചെക്കന്റെ ഉള്ളിൽ മുഴുവൻ വരിക്കച്ചക്കേടെ ചുളയല്ലായിരുന്നോ….എന്തായാലും ലെച്ചു ചേച്ചിക്ക് ഭാഗ്യമുണ്ട്. ഇപ്പൊ എന്തെടുക്കുവായിരിക്കും, വണ്ട് പൂവിൽ തന്നെ ആയിരിക്കും.. ഒന്ന് വിളിച്ചുനോക്കാം, അങ്ങനെയിപ്പോ ഒറ്റയ്ക്ക് സുഖിക്കണ്ട…

**********

ലെച്ചുവിനെ പുറകിലൂടെ കെട്ടിപിടിച്ച് അവളുടെ കെട്ടഴിച്ചുവിട്ട മുടിക് അടിയിലൂടെ കഴുത്തിൽ ചുണ്ടുചേർത്ത് കിടക്കാൻ നല്ല സുഖമാണ്. വയറിൽ തലോടി, അരക്കെട്ട് കുണ്ടിയോട് ചേർത്തുവച്ച് കിടക്കുമ്പോൾ തുഷാരയുടെ കോൾ കാതുകളിൽ മുഴങ്ങി.

: എടുക്കെടാ…
: കുറച്ചു കഴിഞ്ഞിട്ട് തിരിച്ചു വിളിക്കാം…

: നീ സംസാരിക്ക്… ഞാൻ പോയി പാച്ചുവിനെ വിളിച്ചു നോക്കട്ടെ. മോൻ സംസാരിച്ച് കഴിഞ്ഞിട്ട് അങ്ങോട്ട് വാ..

ലെച്ചു എഴുന്നേറ്റ് പോകുമ്പോഴേക്കും കോൾ കട്ടായി. കട്ടായ ഉടനെ “തിരക്കിലാണോ” എന്നും ചോദിച്ച് മെസ്സേജ് എത്തി. ഇനിയും എന്റെ കട്ടുറുമ്പിനെ മുഷിപ്പിക്കണ്ട… അങ്ങോട്ട് വിളിക്കാം.. റിംഗ് ചെയ്യാൻ പോലും സമയം കൊടുത്തില്ലല്ലോ അപ്പോഴേക്കും എടുത്തോ…

: ഏട്ടാ…

: എന്താണ് മോളെ, എടുക്കുന്ന കാണാഞ്ഞിട്ട് പേടിച്ചുപോയോ..

: ഊ..ഹു. ഇനിയെന്തിനാ പേടി. എന്റെ സ്വന്തമല്ലേ ശ്രീയേട്ടൻ..

: തുഷാരേ…

: ഉം….

: സോറി മോളു, ഇന്ന് അത്രയും പേരുടെ മുന്നിൽ എന്റെ പെണ്ണിന്റെ കണ്ണ് നിറഞ്ഞില്ലേ.. ഞാൻ കാരണമല്ലേ തലകുനിച്ച് നിൽക്കേണ്ടി വന്നത്..

: തല കുനിച്ചാലെന്താ… അപ്പൊത്തന്നെ ഏട്ടൻ അത് പിടിച്ചുയർത്തിയില്ലേ… എനിക്ക് ഇപ്പോഴും വിശ്വാസമാവുന്നില്ല… സ്വപ്നത്തിൽ പോലും കരുതിയില്ല ഏട്ടൻ വരുമെന്ന്…

: ആഗ്രഹിച്ചിരുന്നോ ഞാൻ വരണമെന്ന്…

: ഉം… വരില്ലെന്ന് കണ്ടപ്പോൾ ശപിക്കാൻ വരെ തോന്നി…

: രംഗം ഒന്ന് കൊഴുക്കാൻ വേണ്ടി കാത്തിരുന്നതല്ലേ ഞാൻ… ഞാൻ വിചാരിച്ചു നീ സ്റ്റേജിൽ കയറിനിന്ന് മൈക്കിലൂടെ അവന്മാരുടെ തള്ളയ്ക്ക് വിളിക്കുമെന്ന്… പക്ഷെ എന്റെ പെണ്ണ് തൊട്ടാവാടിയായിപോയപ്പോ സഹിച്ചില്ല. അതാ അപ്പൊത്തന്നെ എഴുന്നേറ്റത്

: ഏട്ടാ….

: ഉം…

: ഉമ്മ്…മ്മ

: അന്ന് തന്നപോലെ ആണോ… നെറ്റിയിൽ

: ഊ…ഹു.. അവിടല്ല

: പിന്നെവിടാ…

: ഇത് ശരിയില്ലേ… ഏട്ടന് ഇഷ്ടമുള്ളിടത്ത് എടുത്തോ..

: ഉം… ഞാനെന്റെ ചുണ്ടിൽ വയ്ക്കാം ട്ടോ…

Leave a Reply

Your email address will not be published. Required fields are marked *