അരളിപ്പൂന്തേൻ – 6

: അത്ര പെട്ടെന്നൊന്നും പോവില്ല, നോക്കുന്നോ

: എനിക്കറിയാം.. ഉം.. ഉം..

: ഒരുമ്മ താടി പെണ്ണേ..

: എവിടാ വേണ്ടത്

: ചോദിക്കുന്നിടത്ത് തരുമോ..

: ഉം…

: ഞാൻ ചോദിക്കുവേ

: ഉം… ചോദിക്ക്

: കുണ്ണേൽ തരോ..

: അതെന്തുവാ…

: ശരിക്കും അറിയില്ലാ…?

: ക്ലാസീന്ന് ഒരു ഒരുത്തൻ ഇങ്ങനെ വിളിക്കുന്നത് കേട്ടിട്ടുണ്ട്.. അന്നേ ഞാൻ ചോദിക്കണം വിചാരിച്ചതാ, പിന്നെ മറന്നുപോയി

: ദൈവമേ.. നീ ആരോടും ചോദിക്കാഞ്ഞത് നന്നായി. എടി പൊട്ടി പെണ്ണേ അത് എന്റെ ശരീരത്തിലെ ഒരു അവയവം ആണ്. മനസ്സിലായോ

: തെളിച്ച് പറ ഏട്ടാ.. ഒരുമാതിരി ബയോളജി ടീച്ചറെപ്പോലെ പറയല്ലേ

: എന്റെ മുത്തേ.. ആണുങ്ങൾ മൂത്രം ഒഴിക്കുന്ന സാധനം ഇല്ലേ, അതിന് പറയുന്ന പേരാണ് കുണ്ണ.

: അത് ചൊണ്ണിയല്ലേ..

: ആഹ്, അങ്ങനെ പല പേരും ഉണ്ട്. കുണ്ണ എന്നത് നമ്മുടെ നാട്ടിൽ ഒരു ചീത്ത വാക്കാണ് കേട്ടോ. അതുകൊണ്ട് അമ്മയോടൊന്നും പോയി പറഞ്ഞേക്കല്ലേ

: ഓഹ് മൈരുപോലെ.. അല്ലേ

: എന്റെ ദൈവമേ… ഇത്രയും കാലമായിട്ടും ഇതിന് ഇതൊന്നും അറിയില്ലായിരുന്നോ.

: ഇല്ല ഏട്ടാ.. ഇതൊക്കെ ആരെങ്കിലും പറഞ്ഞുതന്നാലല്ലേ അറിയൂ.. ഞാൻ പഠിച്ചത് ഗേൾസ് സ്കൂളിൽ, കോളേജിൽ എത്തിയതിൽ പിന്നെയാ കുറച്ച് വാക്കുകളൊക്കെ ഓരോരുത്തർ പറയുന്ന കേട്ടത്. അപ്പോഴും അതിന്റെ അർത്ഥമൊന്നും അറിയില്ല..

: എന്റെ സാധനത്തിന് ചക്ക ചുളയെന്നാ പറയുകയെന്ന് ലെച്ചുചേച്ചി പറഞ്ഞപ്പോഴാ അറിഞ്ഞത്…

: ചക്കച്ചുളയല്ല പൂറ്… പൂറ്

: ആഹ്.. ഈ പേര് സ്നേഹ പറയുന്ന കേട്ടിട്ടുണ്ട്.. ഞാൻ പിന്നെ അഭിമാനം വിചാരിച്ചിട്ട് അതെന്താനൊന്നും ചോദിച്ചില്ല..

: എടി പൊട്ടീ… നിന്റെ സാധനത്തിന് പറയുന്ന പേരാ അത്..

: ഓഹോ…

: എന്റെ മോള് ചാച്ചി ഉറങ്ങിയാട്ടെ… ഏട്ടൻ സൗകര്യംപോലെ എല്ലാം പറഞ്ഞുതരാം ട്ടോ

: ഉറങ്ങാൻ ആയോ…

: മതി മുത്തേ..രാവിലെ എഴുന്നേൽക്കണ്ടേ.. സമയം കുറേ ആയി

: ഏട്ടാ… നാളെ വരുമ്പോ വെള്ള ഷർട്ടും നീല ജീൻസും ഇടണേ.. ആ കണ്ണാടി കൂടി വച്ചോ

: ഓക്കേ സെറ്റ്.. ഉമ്മ…

ഫോൺ വച്ചയുടനെ ലെച്ചു പൊട്ടിച്ചിരിച്ചു. തുഷാരയുടെ സംസാരം കേൾക്കുമ്പോൾ ലെച്ചു വായപൊത്തി
ചിരി അടക്കിപിടിക്കുന്നത് കണ്ടിട്ട് എനിക്ക് തന്നെ ചിരിവന്നുപോയിരുന്നു. എന്നാലും ഈ പെണ്ണിന് ലോകത്തുള്ള സകല കാര്യങ്ങളും അറിയാം, ഇതൊന്നും ആരും ഇതുവരെ പറഞ്ഞുകൊടുത്തിട്ടില്ല. സ്കൂൾ സിലബസൊക്കെ മാറ്റേണ്ട സമയം കഴിഞ്ഞു.

………………

രാവിലെ എഴുന്നേറ്റ് കുളിച്ചൊരുങ്ങി തുഷാരയുടെ വീട്ടിലേക്ക് പോകാൻ ഒരുങ്ങി. എന്റെ കട്ടുറുമ്പ് പറഞ്ഞതുപോലെ അവളുടെ ഇഷ്ടപ്രകാരം തന്നെ ഒരുങ്ങി. ഇപ്പൊ നല്ല സന്തോഷത്തിൽ ആണ്, എന്നാലും ഉള്ളിൽ ചെറിയ വിഷമവും ഉണ്ട്. ദൈവമേ എല്ലാം ശരിയാവണേ എന്നും പ്രാർത്ഥിച്ചുകൊണ്ട് കിച്ചാപ്പിയെയും കൂട്ടി തുഷാരയുടെ വീട്ടിലേക്ക് യാത്രതിരിച്ചു. ഗേറ്റ് മലർക്കെ തുറന്നിട്ടിരിക്കുവാണല്ലോ. ഞങ്ങളെ സ്വീകരിക്കാൻ ആയിരിക്കുമോ… കാർ മുറ്റത്തേക്ക് കടന്നതും ഒരാൾ ധൃതിയിൽ വണ്ടിക്ക് നേരെ നടന്നടുത്തു. കിച്ചാപ്പി പറഞ്ഞപ്പോഴാണ് ഞാൻ ആ മുഖം ഓർത്തത്. ഇത് നമ്മുടെ ദാസപ്പേട്ടൻ അല്ലെ. മൂക്കിന്റെ പാലമൊക്കെ ഇപ്പോഴും ഉണ്ടോ.. ആളൊന്ന് മിനുങ്ങിയിട്ടുണ്ട്. ഇനി എന്നെ തല്ലാൻ ഒരുക്കി നിർത്തിയത് ആണോ. വണ്ടി നിർത്തി പുറത്ത് ഇറങ്ങുമ്പോഴേക്കും ഒരാൾ വരാന്തയിലേക്ക് കടന്നുവന്നു. അപ്പൊ ഇതാണ് ഇല്ലിക്കൽ രാജീവൻ. പുറകെ നമ്മുടെ പെണ്ണും ഉണ്ടല്ലോ. ആഹാ, എന്റെ ഡ്രെസ്സിന് മാച്ചയാണല്ലോ തുഷാരയും ഇട്ടിരിക്കുന്നത്. കണ്ടില്ലല്ലോ എന്ന് ഓർത്തതേ ഉള്ളു.. ദേ വരുന്നു നമ്മുടെ ഭാവി അമ്മായിയമ്മ.. വണ്ടിയിൽ നിന്നും ഇറങ്ങി വരാന്ത ലക്ഷ്യമാക്കി നടന്നു.

: ആരാ… മനസിലായില്ല

: ഞാൻ ശ്രീലാൽ, ഇത് എന്റെ സുഹൃത്ത് കിരൺ.

: ഇയാളെ ഞാൻ എവിടൊക്കെയോ വച്ച് കണ്ടിട്ടുണ്ട്.. വാ രണ്ടാളും കയറി ഇരിക്ക്. എന്താ വിശേഷിച്ച്

കിച്ചാപ്പിയാണ് അതിന് ഉത്തരം കൊടുത്തത്…

: ഞങ്ങൾ തുഷാരയെ ഇവന് വേണ്ടി പെണ്ണുകാണാൻ വന്നതാണ്. നിങ്ങൾക്ക് അറിയുമായിരിക്കും ശ്രീലാലിനെ, ഇവനും തുഷാരയും ഒരേ കോളേജിലാ പഠിക്കുന്നത്..

: ആണോ.. പഠിക്കുന്ന കുട്ടികളൊക്കെ ഇത്രപെട്ടെന്ന് പെണ്ണുകാണലും തുടങ്ങിയോ..

: തുഷാരയുടെ അച്ഛാ… നിങ്ങൾക്ക് എന്നെകുറിച്ച് നന്നായി അറിയാം, അതുകൊണ്ട് ഒരു നാടകത്തിനൊന്നും ഞാനില്ല. കാര്യത്തിലേക്ക് വരാം. എനിക്ക് തുഷാരയെ ഇഷ്ടമാണ്, അവൾക്ക് എന്നെയും. പ്രായം കൊണ്ടും അവളെ നോക്കാനുള്ള കഴിവുകൊണ്ടും ഞാൻ ഒട്ടും പുറകിൽ അല്ല. നിങ്ങൾക്ക് എന്നെകുറിച്ച് എങ്ങനെ വേണമെങ്കിലും അന്വേഷിക്കാം. ആലോചിച്ച് ഒരു തീരുമാനം പറഞ്ഞാൽ മതി. തീരുമാനം എന്തായാലും അവളും ഞാനും സ്നേഹിച്ചുപോയില്ലേ, അതുകൊണ്ട് ഇനി പിരിയാനും വയ്യ. അതുകൊണ്ട് ഒരു അപേക്ഷ മാത്രമേ ഉള്ളു, നിങ്ങളുടെ പൂർണ സമ്മതത്തോടെ എനിക്ക് അവളെ കെട്ടിച്ചു തരണം..

: ഓഹോ കല്യാണം വരെയൊക്കെ നിങ്ങൾ തന്നെ തീരുമാനിച്ചോ.. നടക്കില്ല മോനെ. അവളെ കാണാൻ ഇന്ന് വേറൊരു കൂട്ടർ വരാമെന്ന് പറഞ്ഞിട്ടുണ്ട്, അത് ഏകദേശം ഞാൻ ഉറപ്പിച്ചതാ. അതുകൊണ്ട് മക്കൾ പോവാൻ നോക്ക്

: ആര് വേണേലും വന്നോട്ടെ പക്ഷെ പെണ്ണിന്റെ സമ്മതമില്ലാതെ കെട്ടിക്കാൻ നോക്കിയാൽ, അവൻ കുറച്ച് ബുദ്ദിമുട്ടും, അതിലേറെ നിങ്ങളും

: നീയെന്താ ഭീഷണിപ്പെടുത്തുവാണോ.. അതൊക്കെ അങ്ങ് കോളേജിൽ മതി. ഇത് എന്റെ വീട്, ഇവിടെ ഞാൻ പറയുന്നതേ നടക്കൂ.. ദാസപ്പൻ പഴയ ദാസപ്പൻ അല്ല.. അതുകൊണ്ട് മക്കള് തടികേടാക്കാതെ പോകാൻ നോക്ക്.

: കിച്ചാപ്പി.. ഇതിനുള്ള മറുപടി നീ പറഞ്ഞോ.. ഞാൻ നാളെയും ഇവരെ കാണേണ്ടതല്ലേ..
: രാജീവേട്ടാ.. ദാസപ്പൻ പഴയതായിരിക്കില്ല, പക്ഷെ ലാലുവും കിച്ചാപ്പിയും പഴയത് തന്നാ.. അതുകൊണ്ട് ഭീഷണിയൊന്നും ഇങ്ങോട്ടും വേണ്ട. ഇവൻ ഒരു വാക്കുപറഞ്ഞാൽ മതി മോളെ പുഷ്പംപോലെ പൊക്കിക്കൊണ്ട് പോകും ഞങ്ങൾ. കാണണോ..

: ദാസപ്പാ… മര്യാദയ്ക്ക് രണ്ടാളോടും പറഞ്ഞു.. ഇനി നീ തന്നെ നോക്കിക്കോ. ഞാൻ അകത്തുണ്ടാവും.

: അച്ഛാ… ഇതാ ഞാൻ ഇഷ്ടപെടുന്ന ശ്രീയേട്ടൻ. ഏട്ടനെയല്ലാതെ വേറൊരാളെ ഞാൻ കെട്ടുമെന്ന് അച്ഛൻ സ്വപ്നം കാണണ്ട. അച്ഛന് നാണക്കേട് വരുത്തിവയ്ക്കണ്ടല്ലോ എന്ന് കരുതിയിട്ടാണ് ഞാൻ ഇതുവരെ ഈ വീട്ടീന്ന് ഇറങ്ങിപോകുന്നതിനെക്കുറിച്ച് ചിന്തിക്കാതിരുന്നത്. ഇനി അങ്ങനെയായിരിക്കില്ല. എന്റെ ഏട്ടനെ അപമാനിച്ച് ഇറക്കിവിട്ട ഈ വീട്ടിൽ നിൽക്കണോന്ന് ഞാനും ഒന്ന് ആലോചിക്കട്ടെ..

: നിന്നെ ആരെങ്കിലും ഇങ്ങോട്ട് ക്ഷണിച്ചോ… കയറിപ്പോടി അകത്ത്…

രാജീവന്റെ സ്വരം ഉയർന്നതോടെ തുഷാരയുടെ മുഖത്തെ ചിരി മാഞ്ഞു. അവളുടെ കണ്ണിൽ ഉറവകൾ പൊട്ടിത്തുടങ്ങി. എന്നെ ദയനീയമായി നോക്കുന്ന അവളുടെ മുഖം എന്റെ സിരകളിൽ രക്തയോട്ടം കൂട്ടി. പുറത്തുനിന്നും ഞങ്ങളെ ലക്ഷ്യമാക്കി നടന്നുവരുന്ന ദാസപ്പനെ കണ്ടതും എന്റെ കൈ തരിച്ചു. രാജീവൻ എഴുന്നേറ്റ് പോകാൻ ഒരുങ്ങിയതോടെ എന്റെ കണ്ണിൽ പതിഞ്ഞത് ആ കസേരയാണ്. കസേര കാലുകൊണ്ട് ചവിട്ടി ഉയർത്തി വലതുകൈയ്യിൽ തൂക്കിയെടുത്ത് ഒരൊറ്റ ഏറ്. ദാസപ്പൻ ദേണ്ടെ കിടക്കുന്നു നിലത്ത്. ശബ്ദം കേട്ട് തിരിഞ്ഞ രാജീവൻ ഒന്ന് ഞെട്ടി. തുഷാരയുടെ കണ്ണുകൾ വിടർന്നു. കൂടെ രണ്ട് കണ്ണുകൾ വേറെയും. ഇന്ദിരാമ്മയുടെ മുഖം പ്രസാദിച്ചു..

Leave a Reply

Your email address will not be published. Required fields are marked *