അവനും ചിരിച്ചു……
“ഇനി പറ , നീയെന്താ ആലോചിച്ചത് -..?”
അഭിരാമി ഗൗരവത്തിലായി……
” നാട്ടിൽ പോകുന്ന കാര്യം…… ”
” എന്ന് ..?”
“ഇന്നിനി പറ്റില്ലല്ലോ… …. നാളെ… ”
” വിനയേട്ടൻ ….? ”
” അയാളുടെ കാര്യം ഇനി മിണ്ടിപ്പോകരുത്..”
അഭിരാമി നിശബ്ദയായി …
“ആയുസ്സിന്റെ ബലം കൊണ്ട് രക്ഷപ്പെട്ടതാ… ഇനിയും ഇങ്ങനെ ഒളിച്ചു കഴിയാൻ എനിക്കു വയ്യ………. ”
ആനയും പുലിയും വിതച്ച ഭീതിയോർത്ത് അഭിരാമി ഒരു നിമിഷം വിഹല്വയായി…
ഒരു മിനിറ്റ് കഴിഞ്ഞ്, അജയ് അവളെ ചുറ്റിപ്പിടിച്ചു……
” പോകണം അമ്മാ.. ”
അവൾ നിശബ്ദം കേട്ടിരുന്നു……
“അല്ലെങ്കിൽ ഇനിയൊരു രക്ഷപ്പെടൽ ഉണ്ടായിക്കൊള്ളണമെന്നില്ല…….”
ഒരു നിമിഷം മൗനം കൊണ്ടുപോയി..
” ഞാൻ…… നിനക്കൊരു ഭാരമായിത്തീർന്നു…… അല്ലേ… ….?”
ഒരു വിങ്ങലിന്റെ അകമ്പടിയോടെയുള്ള അവളുടെ ചോദ്യം അവന്റെ ഹൃദയത്തെ ശിഥിലമാക്കിക്കളഞ്ഞു..
ജലപാതത്തിൽ നിന്നും അഗാധതയിലേക്ക് ഒന്നുകൂടി വീണതുപോലെ അവൻ പിടഞ്ഞു…
“അമ്മാ………. ”
നൊമ്പരത്താൽ അവനവളെ പുണർന്നുപോയി…
“തൃശ്ശൂരെത്തിയാൽ നിനക്ക് പോകാമല്ലോ അല്ലേ… ? ”
തപ്തമായ അവളുടെ വാക്കുകൾ, അവന്റെ ചെവിക്കുള്ളിൽ അലയടിച്ചു…
” ന്നെ… …. റ്റക്കാക്കീട്ട്… ….”
ഗദ്ഗദം വഴിമുട്ടിച്ച വാക്കുകൾ കരച്ചിലിനോടൊപ്പം ചിതറിത്തെറിച്ചു…
“അമ്മാ…..”
ശ്ലഥമായ അവന്റെ ഹൃദയമായിരുന്നു ആ വിളിച്ചത്……
പുറത്തേക്ക് ഒഴുകിപ്പരന്ന സ്നേഹാധിക്യത്താൽ അജയ്, കിടക്കയിൽ നിന്ന് അവളെ വാരിയെടുത്തു…
“ന്റെ മുത്തിനെ ഞാൻ ഇട്ടിട്ടു പോവ്വോ… ?”
അഴിഞ്ഞുലഞ്ഞ അവളുടെ മുടിയിഴകളിൽ വിരൽ പരതിപ്പിടിച്ച്, അവനവളുടെ മുഖം ചുംബിച്ചുലച്ചു……….
” ന്റെ പൊന്നേ………. ”
അവളും അവന്റെ നെഞ്ചിലേക്കൊട്ടി… ….
രക്ഷയും രക്ഷകനും ഒരാൾ മാത്രമെന്ന് തിരിച്ചറിഞ്ഞ , അവന്റെ സ്നേഹം കാട്ടരുവി പോലെ ശാന്തവും, ചുഴി പോലെ അഗാധവും വന്യവുമാണെന്നും തിരിച്ചറിഞ്ഞ കേവലമൊരു പെണ്ണിന്റെ , ഉടലാലുള്ള മുദ്രണമായിരുന്നു ആ പരിരംഭണം..
കണ്ണുനീരുപ്പ് പ്രേമ ചഷകമായിരുന്നു…
കദനങ്ങൾ പ്രണയ വാക്യങ്ങളായിരുന്നു……
അടരാൻ മനസ്സില്ലാതെ, മാറിടങ്ങൾ അവന്റെ നെഞ്ചിലുരച്ചു കത്തിച്ച് അവൾ തന്റെ പ്രണയാഗ്നി അവനെ വെളിപ്പെടുത്തി…
ശരീരങ്ങളുടെ കിതപ്പിന്റെ കാറ്റിൽ, അഗ്നിയാളിത്തുടങ്ങി…
ആദ്യമായി അഭിരാമി അർത്ഥം അറിയുകയായിരുന്നു…
സ്നേഹത്തിന്റെ അർത്ഥം..!
കരുതലിന്റെ അർത്ഥം… !
രക്ഷയുടെയും ശിക്ഷയുടെയും അർത്ഥം…!
കരിയും വ്യാഘ്രവും കഠിനകഠോര വനാന്തരവും കരിമ്പൊടിച്ചു രുചിച്ച പോൽ മധുരമാക്കിയവന്റെ , നെഞ്ചിലെ ചൂടേറ്റ് അവൾ മധുരപ്പതിനേഴിന്റെ മദനാലസ്യത്താൽ അടിമുടി പൂത്തുലഞ്ഞു… ….
” അമ്മാ………..”
തീക്ഷ്ണമായിരുന്നു വിളി…
” അജൂട്ടാ………… ”
അതിലേറെ തീക്ഷ്ണമായിരുന്നു മറുവിളി.
അജയ് നെ അവൾ കിടക്കയിലേക്ക് ചായ്ച്ചു…
അവന്റെ നെഞ്ചിലേക്ക് വീണവൾ മൊഴിഞ്ഞു..
” ന്നെ വിട്ടു പോകല്ലേ… …. ”
” ഇല്ലമ്മാ………. ”
” സ്നേഹല്ലാതെ …ന്നും ന്റെ കയ്യിലില്ലാ… ”
” മതീല്ലോ… ”
ഇരുളിൽ ഹൃദയങ്ങൾ ഉരുകിപ്പറഞ്ഞു കരഞ്ഞു…
ഒരു വേള പോലും ലംഘനമുണ്ടായില്ല…
ഇനി ആരൊരാൾ മുൻകൈ എടുത്താലും മറ്റേയാൾ സമ്മതിച്ചു പോവുമായിരുന്നു……
ഒടുവിൽ ശരീരം തളർന്നു…
മനസ്സ് മാത്രം ജ്വലിച്ചു കൊണ്ടിരുന്നു..
അജയ്, അവളെ നെഞ്ചിലേക്ക് കയറ്റിക്കിടത്തിയപ്പോൾ അവളുടെ പിൻവശത്തെ മുറിവിനു മീതെ അവന്റെ കൈ തട്ടി……
അവളൊന്നു പുളഞ്ഞു..
“വേദനയുണ്ടെടാ… …. ”
” മരുന്നിടണോ… ?”
” നാളെ മതി… …. ”
അവൾ കുസൃതിയോടെ അവന്റെ നെഞ്ചിലേക്ക് മുഖമണച്ചു…
“അതെങ്ങനെ പറ്റിയതാ… ”
” വീണപ്പോൾ… ”
” എവിടെ… ? ”
” പാറയിൽ… ”
” അതിന്റെ അട്രാക്ഷൻ മൊത്തം പോയിട്ടോ… ”
അവൻ ചിരിയോടെ പറഞ്ഞു.
“നീ കണ്ണുവെച്ച് പോയതാ…”
“പിന്നേ…, അല്ലാതെ പുലിയെ പേടിച്ച് ഓടിയിട്ടല്ല… ”
പുലിയുടെ ഓർമ്മയിൽ അവളൊരു നിമിഷം നിശബ്ദയായി…
” അജൂട്ടാ… ”
” ഉം…”
“ആ പുലിയെന്താ, നമ്മളെ ഒന്നും ചെയ്യാതിരുന്നത് … ?”
” പുലിയോട് ചോദിക്കേണ്ട ചോദ്യമാണ് … എന്നാലും… …. ”
” പൂച്ച പറഞ്ഞാലും മതി… ”
