നീയിരിക്ക്. ചെറിയച്ഛൻ ഒരു വോഡ്ക്കയുടെ കുപ്പി തുറന്നു. നാളെ ഞായറാഴ്ചയല്ലേ.
അച്ഛാ…ഇവനെ വെറുതെ വഷളാക്കണ്ട. ഏടത്തി. സ്വർഗ്ഗത്തിൽ കട്ടുറുമ്പായി. പോടീ. ചെറിയച്ഛൻ ഏടത്തിയെ കസേരയുടെ കൈയിൽ പിടിച്ചിരുത്തി. ഇവളാണെന്റെ പ്രിയപ്പെട്ട പുത്രി.
നല്ല അച്ഛനും മോളും. അമ്മ എന്റെയടുത്തു വന്നിരുന്നു.
ചെറിയച്ഛൻ പറഞ്ഞു. ഭരതാ, ഈ മാതൃഭൂമി പത്രത്തിലും വാരികയിലും പണിയെടുക്കുമ്പോൾ അക്കൗണ്ടിങ്ങിലാണേലും കുറച്ചു സാഹിത്യം മേത്തു പുരണ്ടുപോകും. ഞങ്ങൾ വോഡ്ക്ക ആഞ്ഞു വലിച്ചു.
നീയാ പീയുടെ കവിത ചൊല്ലൂ. പുള്ളി ഭാര്യയോടപേക്ഷിച്ചു. അമ്മയെണീറ്റ് ഞങ്ങളുടെ ഗ്ലാസ്സുകളിൽ വോഡ്ക്കയും സോഡയും നാരങ്ങയും ചേർത്തിട്ട് അകത്തേക്ക് പോയി. ഞാൻ ചേച്ചിയുടെ ശാസിക്കുന്ന നോട്ടമവഗണിച്ച് വോഡ്ക്ക മൊത്തി.
അമ്മ വന്ന് ഒരു പഴയ പുസ്തകം നിവർത്തി കണ്ണട മൂക്കിൽ ഫിറ്റു ചെയ്തു. എന്നിട്ട് കവിത ചൊല്ലി.
” അവളിപ്പുഴവക്കത്തെ
പ്പുരയില്ക്കാലുവെക്കുകിൽ
പുത്തനാകും തോണി താനേ
കൂകും വസന്തകോകിലം
വിണ്ടലപ്പാല പൂക്കുന്ന രാവിലിയൂട്പാതയിൽ
മകരത്തിന് കതിര്ക്ക റ്റ –
യേറ്റിപ്പൂമാതുപോലവെ
കണ്ണിനുവെളിച്ചമായി , പ്രാണ-
ഞരമ്പിന്ചുലടു രക്തമായ്
വന്നത്തുമോ പഞ്ചമിതൻ
ചന്ദ്രക്കല കണക്കവൾ
കാട്ടുമുല്ലകള്പൂവക്കുന്ന
വനവീഥിയിലൂടെവെ,
വരുമോ കുങ്കുമം തൊട്ട
സാന്ധ്യശോഭ കണക്കവൾ ? “
വരുമോ കുങ്കുമം തൊട്ട സാന്ധ്യശോഭകണക്കവൾ… ചെറിയച്ഛൻ കൂടെച്ചൊല്ലി. എന്നെ അമ്പരപ്പിച്ചു കൊണ്ട് അമ്മയെണീറ്റ് ഭർത്താവിന്റെ മടിയിലമർന്നു. ഏടത്തി ചിരിച്ചു.
നിനക്കമ്മയുടേയും അച്ഛന്റേയും കഥകൾ ആരും പറഞ്ഞുതന്നിട്ടില്ല അല്ലേ. അടുത്ത ദിവസം പ്രാതലും കഴിഞ്ഞ് പറമ്പിലൂടെ നടക്കുമ്പോൾ ഏടത്തി പറഞ്ഞു. കോളേജിൽ വിപ്ലവകാരിയായിരുന്നു അച്ഛൻ. ജയിലിലൊക്കെ പോയിട്ടുണ്ട്. അമ്മയ്ക്ക് ആരാധനയായിരുന്നു. ചെറിയ കോളിളക്കമൊക്കെ ഉണ്ടായി. എന്നാലും അവരൊന്നിച്ചു. അച്ഛനീ ജാതകത്തിലൊന്നും വിശ്വാസമില്ല. അമ്മ നേരേ മറിച്ചും. അമ്മയ്ക്കു വേണ്ടിയാണ് കാലത്തേ രണ്ടുപേരും അമ്പലത്തിൽ പോയത്. അമ്മയുടെ മനസ്സു നോവും. അതാണ് അച്ഛൻ എന്നോട് പറഞ്ഞത്. അല്ലെങ്കിൽ ഞാനാരുടെയെങ്കിലും കൂടെ അങ്ങിറങ്ങിപ്പോയാലും അച്ഛൻ സപ്പോർട്ട് ചെയ്തേനേ.
ഏടത്തിയ്ക്ക് വല്ല പ്രേമവുമുണ്ടായിരുന്നോ? തോട്ടി കൊണ്ട് ചക്ക കുത്തിയിടുന്നതിനിടെ ഞാൻ ചോദിച്ചു. ആ മുഖമങ്ങ് തുടുത്തു. പോടാ അവിടുന്ന്. എന്റെ നേർക്ക് ഒരു കല്ലെടുത്തെറിഞ്ഞു.
ആഹാ… ഞാൻ കുതിച്ചു. എന്നെയൊഴിഞ്ഞിട്ട് ഏടത്തി ഓടി. ആ കൊഴുത്തമുലകളും തടിച്ച ചന്തിക്കുടങ്ങളും തുളുമ്പി. പ്ലാവിനു വട്ടം ചുറ്റി ഞാൻ മുന്നിലെത്തി. വേണ്ടടാ. ചേച്ചിയുടെ അപേക്ഷ അവഗണിച്ച് ചന്തിക്കു താഴെ കൈകൾ വരിഞ്ഞ് എടുത്തുപൊക്കി.
ആ..എന്നെ വിടടാ. ഏടത്തി ആർത്തുചിരിച്ചു. എന്റെ പുറത്തിടിച്ചു. ആരാണെന്നു പറയാതെ ഞാൻ വിടില്ലേടത്തീ. മുഖം ഞാനൊരു കൊഴുത്ത മുലയിലേക്കമർത്തി. ബ്രായില്ലാത്ത നനുത്ത കറുത്ത ബ്ലൗസിൽ ആ മുലഞെട്ടു തടിച്ചുവന്നു. എന്റെ ചുണ്ടുകൾ ആ ഞെട്ടിലമർന്നപ്പോൾ ഏടത്തി ഞെട്ടി. കുതറൽ നിന്നു. ന്നെ വിടടാ.. ഏടത്തി കേണു.
മുലയിൽ ഞാൻ തുണിക്കു പുറത്തൂടെ നക്കി. ആഹ്… ഏടത്തി വിളിച്ചു. ബ്ലൗസഴിക്കേടത്തീ. ഞാനാ മുഖത്തേക്ക് നോക്കി.
വേണ്ടെടാ. ആരെങ്കിലും വന്നാലോടാ. ഏടത്തി കരച്ചിലിന്റെ സ്വരത്തിൽ പറഞ്ഞു. ഒറ്റവട്ടം. ഞാനപേക്ഷിച്ചു. ആരും വരില്ലേടത്തീ. പ്ലാവിന്റെ തടിയിൽ ചാരി നിന്ന് ഒരു കൈ ഞാൻ ആ വീണയുടെ കുടം പോലെയുള്ള ചന്തിയിലമർത്തി. വിടർന്ന ചന്തികളുടെ ഇടുക്കിലേക്ക് വിരലുകൾ നുഴഞ്ഞുകയറി. എന്തൊരു ചൂട്. ഏടത്തി പിടഞ്ഞു. മോളിലേക്കു നോക്കിയപ്പോൾ ബ്ലൗസിന്റെ താഴത്തെ കുടുക്കുകൾ അഴിഞ്ഞിരിക്കുന്നു. ഏടത്തി ബ്ലൗസുപൊന്തിച്ചു. ആ നാരങ്ങയുടെ വട്ടമൊത്ത മുലക്കണ്ണിന്റെ നടുവിൽ തുറിച്ചു നിന്ന മുലഞെട്ട്. ഞാനാ മുലഞെട്ടിലൊന്നു നക്കി. ആഹ്..ഏടത്തി തേങ്ങലൊതുക്കി.
ഏടത്തിയെ നിലത്തു നിറുത്തി മുന്നിൽ ഞാൻ മുട്ടുകുത്തി. മണ്ണിൽ മുട്ടുകളമർന്ന വേദന വിസ്മരിച്ചു. ഏടത്തി എന്റെ മുഖം മുലയിലമർത്തി. ചുണ്ടുകൾ കൊണ്ട് ആദ്യമായി അമ്മയല്ലാത്ത ഒരു പെണ്ണിന്റെ മുലഞെട്ടിൽ ഞാനിറുക്കി വലിച്ചു. ആഹ്.. എന്റെ കുട്ടാ..ഏടത്തി വിളിച്ചു. തടിച്ചുകൊഴുത്ത ചന്തികൾ ഞാൻ ഞെരിച്ചുകശക്കി. നേരിയ ഉപ്പുരസമുള്ള ഞെട്ടിൽ നാവിഴഞ്ഞപ്പോൾ, പല്ലുകൾ അമർന്നപ്പോൾ മോളിൽ പിന്നെയും തേങ്ങൽ. മെല്ലെ.. ഏടത്തിക്കു നോവുന്നെടാ. ആ താഴ്ന്ന സ്വരം. കൈ വിങ്ങുന്ന മാറിൽ പരതിയപ്പോൾ രണ്ടുമുലകളും നഗ്നം. ഒരു മുല ഈമ്പിക്കുടിച്ച് , ഒരു മുലയിൽ തഴുകി, ഞെട്ടിൽ നോവിക്കാതെ ഞെരടി. ഏടത്തിയുടെ കക്ഷങ്ങളിൽ നിന്നുമുള്ള ശക്തമായ വിയർപ്പുമണം എന്നെ മത്തുപിടിപ്പിച്ചു.
എന്റെ മുഖം ഏടത്തി മുലകളിൽ നിന്നും ലോലമായി അടർത്തിമാറ്റി. മതീടാ കള്ളാ , കാടൻപൂച്ചേ, പാലുകട്ടുകുടിച്ചത്. ആ തുറിച്ച ഉടയാത്ത മുലകൾ ഏടത്തി ബ്ലൗസിനുള്ളിൽ മറച്ചപ്പോൾ ഞാൻ വിഷണ്ണനായി നോക്കി.
ചക്കയെടുത്തോണ്ടു വാടാ. ഏടത്തി പറഞ്ഞു. ഞാൻ ഈസിയായി ഏഴെട്ടു കിലോയുള്ള ചക്കയും പൊക്കി നടന്നു. ഏടത്തി എന്നെയൊന്നു നോക്കി. നിന്നെപ്പോലത്തെ ഇത്രയും പൊക്കമുള്ള കരുത്തുള്ള ഒരാണും നമ്മുടെ ഫാമിലിയിലില്ല. എന്റെ അപ്പൂപ്പൻ നിന്നെപ്പോലെയായിരുന്നു എന്നു കേട്ടിട്ടുണ്ട്. ഇന്നലേം അമ്മ പറഞ്ഞു.
ഏടത്തീ. എന്റെ കരച്ചിൽ കേട്ട് ഏടത്തി നിന്നു. എന്റെ മോനേ. നിയ്യ് ഒന്നു വാടാ.
അമ്മയും അച്ഛനും തിരിച്ചു വന്നുകാണും. വാടാ.
ഏതായാലും നല്ല ചക്കപ്പുഴുക്കും മീൻ കറിയും കൂട്ടി നന്നായുണ്ടു. ഏടത്തിയെ ആരും കാണാത്തപ്പോൾ കൊതിയോടെ നോക്കി. ഏടത്തി കണ്ണുരുട്ടി.
എലക്ട്രീഷ്യനെ നോക്കിപ്പോയി വെറുതേ സമയം കളഞ്ഞു. ചെറിയച്ഛൻ പറഞ്ഞു. നമ്മുടെ തട്ടിൻ പുറത്തെ വയറിങ്ങെല്ലാം പോയിക്കിടക്കുവാ. എനിക്കാണെങ്കിൽ ഒന്നുകിൽ ഉറങ്ങുക, അല്ലെങ്കിൽ എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കുക. ഇതാണു ശീലം.
ഞാനൊന്നു കേറി നോക്കട്ടെ ചെറിയച്ഛാ. ഒരു പാതി എലക്ട്രീഷ്യന്റെ പണി എനിക്കറിയാം. ചെറിയച്ഛൻ സമ്മതിച്ചു. തട്ടിൻ പുറം ആകപ്പാടെ പൊടി പിടിച്ച് പഴയ കലങ്ങളും, ചളുങ്ങിയ ചെരുവങ്ങളും ഒക്കെയായി അലങ്കോലപ്പെട്ടു കിടപ്പായിരുന്നു. നോക്കിയപ്പോൾ, സ്വിച്ചുകളൊന്നും വർക്കു ചെയ്യുന്നില്ല. പലയിടത്തും വയറിങ്ങ് ദ്രവിച്ചിരിക്കുന്നു.
താഴെയിറങ്ങി അങ്ങാടിയിൽ ചെന്ന് വയർ, ക്ലിപ്പ്, ആണികൾ, സ്വിച്ചുകൾ, പിന്നെ ഭാവിയിലേക്ക് ഒരു ഡ്രില്ലും വാങ്ങി.
തട്ടിൻ പുറത്തേക്കുള്ള ഫ്യൂസുകൾ ഡിസ്കണക്റ്റ് ചെയ്തിട്ട് പണി തുടങ്ങി. വിയർത്തൊഴുകിയപ്പോൾ ഷർട്ടൂരി സൈഡിൽ തൂക്കി മുണ്ടു മടക്കിക്കുത്തി. ആദ്യത്തെ വയറിങ്ങെല്ലാം പൊളിച്ചുമാറ്റി പുതിയ സ്വിച്ചുകൾ ഫിറ്റു ചെയ്ത് ഏതാണ്ട് പാതി വയറിങ്ങ് മാറ്റിയപ്പോഴേക്കും രണ്ടു മണിക്കൂർ കഴിഞ്ഞുകിട്ടി. ചില്ലോടുകളിൽക്കൂടി വന്ന വെളിച്ചവും കുറഞ്ഞു. ഞാൻ ഷർട്ടും തോളിലിട്ട് തട്ടിൻ പുറത്തു നിന്നും താഴെയിറങ്ങിയപ്പോൾ കാണുന്നത് കോണിയുടെ കീഴിൽ നിൽക്കുന്ന ഏടത്തി!
ഈശ്വരാ ഈ ചെക്കനൊരു ഷഡ്ഢിയിട്ടാലെന്താ? ഏടത്തി തലയിൽ കൈവെച്ച് പ്രാർത്ഥിക്കുന്നു!