ഇടവേളയിലെ മധുരം – 1 2

ഞാനെണീറ്റിരുന്നു. പോയി മുഖം കഴുകി വാടാ. ഏടത്തി കുരച്ചു.

നിയ്യെന്റെ മോന്റെ മെക്കിട്ടുകേറാതെടീ. അമ്മ ചിരിച്ചു. ഞാൻ പോയി കിണ്ടിയിലെ വെള്ളം ചെരിച്ച് വായും മുഖവും കഴുകി. പിന്നെ ചേച്ചിയുടെ തോർത്തെടുത്ത് മുഖം തുടച്ചു. അകത്തേക്ക് നടന്ന എന്നെ ഏടത്തി കൈയ്ക്കുപിടിച്ച് അടുത്തിരുത്തി.

ഇവിടെയിരി. നീ എങ്ങട്ടാ ഈ ഓടണത്? ആദ്യായി കാണാണ്. ഏടത്തി പറഞ്ഞു.

ശരി. ഞാൻ ചേർന്നിരുന്നു. കൈ നീട്ടി ഏടത്തിയെ ചേർത്തു പിടിച്ചു. ഒന്നു ഞെരുക്കി. ആ… ന്നെ വിടടാ.. ഏടത്തി വിളിച്ചു. അമ്മ ചിരിച്ചു. നിയ്യ് ഇവിടെ ഇരിക്കടാ മോനേ.

അമ്മ പിന്നെ എന്റെയമ്മേടെയും വല്ല്യമ്മേടെയുമൊപ്പം വളർന്ന കഥകൾ പറഞ്ഞു. അമ്മയുടെ കുശുമ്പും, വല്ല്യമ്മയുടെ വലിയ ഹൃദയവും ആ കഥകളിൽ തെളിഞ്ഞു വന്നു.

ഏടത്തിയെ ചുറ്റിയ കൈ ഞാൻ ആ വയറിന്റെ നനുത്ത മാംസത്തിൽ മെല്ലെയമർത്തി. ആ ശ്വാസത്തിന്റെ ഗതി കൂടി. കൈവിരലുകൾ ആ തടിച്ച ചന്തികളുടെ തുടക്കത്തിലമർന്നു. ചേച്ചിയൊന്നിളകി. ഞാൻ കൂസലില്ലാതെ ഏടത്തിയുടെ കൊഴുത്തുരുണ്ട ചന്തികളിൽ വിരലുകൾ ഇഴച്ചു. നല്ല ഷേപ്പുള്ള മൃദുലമായ ചന്തികൾ. ചന്തിയിടുക്കിൽ വിരലമർന്നപ്പോൾ ഏടത്തിയിരുന്നു പുളഞ്ഞു. ചീത്തക്കുട്ടി. എന്റെ കയ്യിൽ നുള്ളി, അമ്മ കാണാതെ കൈ പിടിച്ചു മാറ്റി.
പോടീ. ഞാനെണീറ്റ് ഏടത്തിയുടെ ഇടുപ്പിൽ ഇക്കിളിയാക്കി. കണ്ടോ അമ്മേ. ഇവന് ഒരു ബഹുമാനവുമില്ല. ഏടത്തി പരാതിപ്പെട്ടു.

വാടാ മോനേ. അമ്മ വിളിച്ചു. ഇന്ന് ഒണക്കമീൻ കിട്ടി. തെക്കുള്ളോര് കഴിക്കോ ആവോ?

ഞാനൊറ്റക്കുതിപ്പിന് അമ്മയെ പൊക്കി ഇട്ടു വട്ടം കറക്കി. അമ്മ ആർത്തുചിരിച്ചു. ന്നെ താഴെയിറക്കടാ മോനേ.

ഏടത്തി ചിരിച്ചു. ഞാനപ്പഴേ പറഞ്ഞില്ലേ അമ്മേ?

പോടീ. അമ്മ പറഞ്ഞു. ആകപ്പാടെ മരിച്ച ഇടമാണ്. ഇവൻ വന്നപ്പഴാണ് ഇത്തിരി ജീവൻ വെച്ചത്

ഏടത്തിയാണ് വിളമ്പിത്തന്നത്. അമ്മ അകത്തേക്ക് പോയപ്പോൾ ഏടത്തിയെന്റെ ചെവിക്കു പിടിച്ചു തിരുമ്മി. എന്താടാ ആ കോലായില് കാട്ട്യേ? നിന്റെ കുറുമ്പിത്തിരി കൂടണൊണ്ട്.

ഞാൻ ഏടത്തിയെ നോക്കി ചിരിച്ചു. ചിരിക്കണ്ട, തെമ്മാടി. എന്റെ തലയ്ക്കൊരു മേടും തന്നിട്ട് ഏടത്തി ചോറെടുക്കാൻ അടുക്കളയിലേക്ക് പോയി. മുണ്ടിനുള്ളിൽ ആ തടിച്ച ചന്തികൾ തുളുമ്പുന്നത് ഞാനാർത്തിയോടെ നോക്കി. പെട്ടെന്ന് തിരിഞ്ഞു നോക്കിയ ഏടത്തി എന്നെ നോക്കി കണ്ണുരുട്ടി.

മൂക്കുമുട്ടെ ഞണ്ണി. പിന്നെയുറങ്ങി.

വൈകുന്നേരം ചെറിയച്ഛൻ വന്നു. എടാ എണീക്കടാ. താഴെ അച്ഛൻ അന്വേഷിക്കണൂ. ഏടത്തിയെന്നെ കുലുക്കിയുണർത്തി. കണ്ണുകൾ തുറന്നു. ആ സുന്ദരമായ മുഖത്തു നിന്നും കണ്ണെടുക്കാൻ തോന്നിയില്ല.
എന്താടാ, നേരത്തേ കണ്ടിട്ടില്ലാത്ത കണക്ക്? ഏടത്തി പുരികമുയർത്തി. ആരിവൾ കൊന്ന പൂത്തതുപോലെ? പണ്ടെങ്ങോ മലയാളം ക്ലാസ്സിൽ കേട്ട വരികളോർമ്മവന്നു. കൊന്നപൂത്തതു പോലെയോ? ഏടത്തി മെത്തയിൽ കൈവെച്ച് കുലുങ്ങിച്ചിരിച്ചു. ചിന്തിച്ചതുറക്കെയായിപ്പോയി ! ഞാൻ നാവു കടിച്ചു. ദൈവമേ ആ തോർത്തു വഴുതിവീണപ്പോൾ ബ്ലൗസിൽ നിന്നും തള്ളിയ കൊഴുത്തുരുണ്ട മുലകൾ. ചിരിക്കുമ്പോൾ തുളുമ്പുന്നു. എന്റെ നോട്ടം പാളിയതു കണ്ട് ഏടത്തി മുലകൾ തുണിയെടുത്തു മറച്ചു. മുഖം തുടുത്തു.

ഏടത്തീ. നല്ല കണിയായിരുന്നു. ഞാൻ പരാതിപ്പെട്ടു. ഏതോ ഒറ്റമുണ്ടുമാത്രമുടുത്ത ദേവിയെപ്പോലെയുണ്ട്.

പോടാ കഴുവേറീ. ഏടത്തി ചിരിച്ചു. പിന്നെ തലയിൽ കൈ വെച്ചു. എന്റെ ദേവ്യേ….ഈ ചെക്കനെ ഞാനെന്താ ചെയ്യാ?

വാ താഴേക്ക്. ആ കൊഴുത്ത ചന്തികൾ ചലിപ്പിച്ച് ഏടത്തി പോയി.

ചെറിയച്ഛൻ ഒരു വിസ്മയമായിരുന്നു. കോഴിക്കോട് മാതൃഭൂമിയിൽ ഫിനാൻസിൽ വലിയ തസ്തിക. എന്നും കമ്പനിയുടെ കാറിൽ ഒന്നരമണിക്കൂർ യാത്ര ചെയ്ത് വീട്ടിൽ കൊണ്ടാക്കും. ചെറിയമ്മയോടുള്ള സ്നേഹം കൊണ്ടുമാത്രം. കമ്പനി കോഴിക്കോട് വെച്ചു നീട്ടിയ വീട് നിരസിച്ച് ഭാര്യയുടെ ഇഷ്ട്ടത്തിന് അവരുടെ തറവാട്ടിൽ കഴിയുന്നു.

നീയിരിക്ക്. ചെറിയച്ഛൻ ഒരു വോഡ്ക്കയുടെ കുപ്പി തുറന്നു. നാളെ ഞായറാഴ്ചയല്ലേ.

Leave a Reply

Your email address will not be published. Required fields are marked *