കിവികളുടെ നാട്ടിലൊരു പ്രണയകാലം 12

ഭർത്താവിന്റെ ഓർമ്മകളിൽ നിന്ന് സെലീനാന്റി ഇപ്പോഴും കരകയറിയിട്ടില്ല. അപ്പോള്‍ ഞാന്‍ മാത്രം പ്രണയത്തിന്റെ മധുരം നുകർന്ന് ഇന്നലെ കണ്ട ഏതെങ്കിലും പെണ്ണിന്റെകൂടെ സുഖിച്ചുമദിച്ചു നടന്നാല്‍ എനിക്കുവേണ്ടി മാത്രം രാവും പകലും ഇത്രയും കഷ്ടപ്പെടുന്ന എന്റെ സെലീനാന്റിയോട് ചെയ്യുന്ന വഞ്ചനയല്ലേ അതെന്നു മനസാക്ഷി ചോദിക്കാറുണ്ട്.

ഇപ്പൊ എനിക്ക് 18 വയസ്സു തികഞ്ഞിരിക്കുന്നു. ഉയര്‍ന്ന മാര്‍ക്കോടെ ഹൈസ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി, അങ്കിളിന്റെയും ആന്റിയുടെയും ആഗ്രഹം പോലെ സ്കോളര്‍ഷിപ്പോടെ എനിക്ക് അടുത്തുള്ള മികച്ച യൂണിവേഴ്സിറ്റിയില്‍ പ്രവേശനവും ലഭിച്ചു. കോളേജില്‍ ചേര്‍ന്നപ്പോഴും എന്റെ സ്വഭാവത്തിന് മാറ്റം വന്നില്ല. ഞാനൊരു നാണം കുണുങ്ങിയായി തന്നെ തുടര്‍ന്നു.

സെലീനാന്റിയെപ്പറ്റി പറയുകയാണെങ്കില്‍ അവര്‍ ശരിക്കുമൊരു അപ്സരസ്സ് തന്നെയായിരുന്നു. വശ്യമായ.. ആരേയും മോഹിപ്പിക്കുന്ന.. ഒരു മദാലസമായ സൗന്ദര്യമായിരുന്നു അവർക്ക്. ഒട്ടും ഇടിവുതട്ടാത്ത കൊഴുത്തുരുണ്ട മുലകൾ.. നടക്കുമ്പോൾ പിന്നിൽ സാരിക്കുള്ളിൽ തുള്ളിക്കളിച്ചു താളത്തിലാടുന്ന നിതംബങ്ങൾ.. ഒതുങ്ങിയ അരക്കെട്ട്.. കൊഴുത്തതെങ്കിലും ഒട്ടും ചാടാത്ത തൂവെള്ള വയർ.. അരതുടം എണ്ണ നിറച്ചൊഴിക്കാവുന്ന പൊക്കിൾക്കുഴി. ലക്ഷണമൊത്ത മുഖത്തിന് ചേർന്ന തടിച്ചു മലർന്ന.. ചുവന്നുതുടുത്ത ചുണ്ടുകൾ ആ രൂപസൗകുമാര്യത്തിന് കൂടുതൽ ചാരുതയേകി. അവരുടെ പ്രായമുള്ള മദാമ്മമാർ അസൂയയോടെ സെലീനാന്റിയെ നോക്കിനിൽക്കുന്നത് ഞാന്റെയീ കണ്ണുകൾകൊണ്ട് കണ്ടിട്ടുണ്ട്.

എന്നാൽ മറ്റുള്ളവരുടെ കണ്ണുകള്‍ക്ക് അവരുടെ ശരീരവടിവുകൾ വിരുന്നായിരുന്നെങ്കിലും അവർക്ക് അതൊരു കുറവായിട്ടാണ് തോന്നിയിരുന്നത്. ആന്റിയുടെ ചന്തികൾ വല്ലാതെ വലിപ്പം വെച്ച് ഉരുണ്ടതാണെന്നും മാറിടം ഓവറായി മുഴുത്തുരുണ്ടു പോയെന്നും പലപ്പോഴും അവർ ആശങ്കപ്പെടുന്നതായി തോന്നിയിട്ടുണ്ട്. വീട്ടിൽ അവർ മനോഹരമായ നൈറ്റികളാണ് ഉടുത്തിരുന്നത്. ചിലപ്പോള്‍ നാടിന്റെ ഗൃഹാതുരത്വത്തിൽ കോട്ടൺ സാരികളും ഉടുക്കും. ജോലിക്ക് പോവുമ്പോൾ ജീൻസും ടോപ്പും. അതും നാട്ടിൽനിന്ന് കൊണ്ടുവന്ന വസ്ത്രങ്ങളോടാണ് ആന്റിയ്ക്ക് എറ്റവും പ്രിയം. ഓഫീസിലും സൂപ്പർമാർക്കറ്റിലും പോവുമ്പോൾ അവരുടെ മുഴുത്തുരുണ്ട മുലക്കുടങ്ങളുടെ ചാലു മറയ്ക്കുന്ന വസ്ത്രങ്ങൾ തന്നെ ധരിക്കാൻ ആന്റി ശ്രദ്ധിക്കും.

നേരത്തെ പറഞ്ഞല്ലോ. അങ്കിളിന്റെ മരണത്തോടെ തീർത്തും ഒറ്റപ്പെട്ടുപോയിരുന്നു ആന്റി. പലപ്പോഴും എനിക്ക് വിഷമമായാലോന്ന് കരുതി അവരുടെ സങ്കടങ്ങൾ മനസ്സിൽതന്നെ അടക്കിവയ്ക്കാൻ പാടുപെടുന്നത് ഞാൻ കണ്ടിട്ടുണ്ട്. എന്നാൽ എത്രയൊക്കെ അടക്കിവച്ചാലും ആന്റിയുടെ മനസ്സ് എനിക്കു കണ്ണാടിപോലെ കാണാമായിരുന്നു. ആന്റി സങ്കടപ്പെട്ടിരിക്കുമ്പോഴോ ദേഷ്യപ്പെട്ടിരിക്കുമ്പോഴോ മൂഡോഫ് ആയിട്ടിരിക്കുമ്പോ അവർ പറയാതെ തന്നെ ആ മനസ്സിലെന്താണുള്ളതെന്ന് ഞാൻ വായിച്ചെടുത്തിരുന്നു. അത് എങ്ങനെയാണെന്ന് ചോദിച്ചാൽ എനിക്കുമറിയില്ല. അറിയാം. അത്രമാത്രം.

അങ്കിളിന്റെ വേര്‍പാടിന് ഒരു വര്‍ഷത്തിനുശേഷം 35 വയസ്സ് മാത്രം പ്രായമുള്ള ആന്റിയ്ക്ക് ന്യൂസിലാന്റിലും ആസ്ത്രേലിയയിലും ഒക്കെയുള്ള ഭാര്യ മരിച്ചതും ഡിവോഴ്സ് ആയതുമായ മലയാളികളുടെ ആലോചനകൾ അപ്പാപ്പൻ തന്നെ മുൻകൈയെടുത്ത് കൊണ്ടുവന്നിരുന്നു. ഒരുപക്ഷേ അപ്പാപ്പന്റെ കാലംകൂടി കഴിഞ്ഞാൽ ഞങ്ങൾക്ക് തുണയായി നാട്ടിലും പേരിനൊരു ബന്ധുക്കൾ പോലുമില്ല എന്നോർത്ത് അപ്പാപ്പനും ആകുലപ്പെട്ടിട്ടുണ്ടാവും. ഒടുവില്‍ എന്റെയും അപ്പാപ്പന്റെയും നിർബന്ധത്തിന് വഴങ്ങി ആന്റി പുനർവിവാഹത്തെപ്പറ്റി ആലോചിക്കാമെന്ന് മനസ്സില്ലാമനസ്സോടെ സമ്മതിച്ചു. എങ്കിലും ഇനിയൊരു വിവാഹത്തിന് ഒരുങ്ങുംമുമ്പേ വിദേശത്തെ സമ്പ്രദായം പോലെ വരനാകാൻ പോവുന്നയാളെ കാണണമെന്നും സംസാരിക്കണമെന്നും ആന്റിയും അപ്പാപ്പനോട് കൺഡീക്ഷൻ വച്ചു.

Leave a Reply

Your email address will not be published. Required fields are marked *