ഗൗരിയും ശ്യാമും

ശ്യാം അതിന് പറഞ്ഞ ന്യായം – “പീറ്ററിന്റെ മറ്റൊരു വീട്ടിൽ കുറെ പണികൾ ഉണ്ട്, അത് തീർക്കാൻ കുറച്ച് ദിവസത്തേക്ക് അവിടേയ്ക്ക് പോകുകയാണ്” എന്നാണ്. അവര് അത് പൂർണ്ണമായും വിശ്വസിച്ചോ എന്തോ? ഏതായാലും അത് അറിയാൻ പിന്നെ അവരെ കാണേണ്ടിവന്നില്ല!!

ആരും വീട്ടിലില്ല എന്ന് അറിയാവുന്ന അവർ പറഞ്ഞു, “ഒന്ന് കളിച്ചു താടാ” എന്ന്. അവരോട് ഇപ്പോൾ കളിക്കാൻ പോയാൽ ഗൗരിയോട് കളിക്കാൻ സുഖം കാണില്ല. മാത്രവുമല്ല ശ്യാമിന് അവരോട് മാനസീകമായി തന്നെ ഒരു വിദ്വേഷവും – “എന്തു വന്നാലും ഈ സാധനത്തിനെ ഇനി സുഖിപ്പിച്ച് കൊടുക്കില്ല”- എന്ന വാശിയും ഉണ്ടായിരുന്നു.

ശ്യാമിനെ അവർ ഒരു തരം ബ്ലാക്ക്‌മെയിൽ ചെയ്യുന്നതു പോലെ അവന് തോന്നി. അതിനാൽ അവൻ പറഞ്ഞു, “മനോഹരൻ ഉണ്ടിവിടെ എപ്പോൾ വേണമെങ്കിലും വരും.”

“ഒന്ന് ഇട്ടു താ..”

അവർ പിന്നെയും കെഞ്ചുകയാണ്.

താനിന്ന് പോകുകയാണ് എന്ന് അറിയാവുന്ന ശ്യാമിന് അവരോട് സഹതാപം തോന്നി. മറ്റൊരു സമയത്തായിരുന്നെങ്കിൽ അവൻ വഴങ്ങിയേനെ, പക്ഷേ ഗൗരിയെ അവസാനമായി നന്നായി ഒന്ന് കളിക്കാതെ പോയാൽ അത് എന്നും ഒരു നഷ്ടമായിരിക്കും. അതിനാൽ അവൻ പറഞ്ഞു,

“ചിലപ്പോൾ ഗൗരി ഇപ്പോൾ വരും, അവൾ ചേച്ചിയെ കാണണ്ട.”

അതോടെ ചേച്ചിക്ക് ഏതാണ്ട് കാര്യം പിടികിട്ടി.

“ഓഹോ, നിനക്ക് അവളെ കളിക്കണം, അതിനാണ് എന്നെ ഒഴിവാക്കുന്നത്. ഞാൻ പോകില്ല” എന്നതായി അവരുടെ സംസാര രീതി. ഇത്രയും വലിയ മണ്ടത്തരം വായിൽ നിന്നും വീണല്ലോ എന്നോർത്ത് ശ്യാം ദു:ഖിച്ചു.

അവർ കട്ടിലിൽ കിടന്നുകൊണ്ടുതന്നെ നൈറ്റിയും, അടീപ്പാവാടയും ഉയർത്തി അവരുടെ പാന്റീസ് ഊരിമാറ്റി, എന്നിട്ട് കാലുകൾ കുറച്ച് അകത്തി അവരുടെ സംഭവം മുഴുവൻ കാണിച്ചു കിടന്നു. പിന്നെയും പറയുകയാണ്, “അടിച്ചു തന്നാൽ ഞാൻ പോകാം..” എന്ന്.

ഇതെന്തു സാധനമാണപ്പാ?!! ഏതായാലും അടിക്കാൻ പറ്റില്ല, അതിനാൽ ശ്യാം അവരുടെ അടുത്തിരുന്ന് വിരലിടാൻ തുടങ്ങി.

ആദ്യമൊക്കെ അവർ അതിനോട് സഹകരിച്ചില്ല. കുറെ നേരം ആയപ്പോൾ പതിയെ നനവു പടരാൻ തുടങ്ങി.

മാസിക മാറ്റിവച്ച് അവർ ശ്യാമിന്റെ സാധനത്തിൽ പിടുത്തമിട്ടു. അവൻ എഴുന്നേറ്റ് നിന്ന് കിടക്കുന്ന അവരുടെ വായിലേയ്ക്ക് സംഭവം തൊലിമാറ്റി വച്ചുകൊടുത്തു.

“ഈ ജന്തു കടിക്കുകയോ മറ്റോ ചെയ്യുമോ?” എന്ന നല്ല പേടി അവനുണ്ടായിരുന്നു.

അങ്ങനൊന്നും ഉണ്ടായില്ല. കുറച്ചു സമയത്തിനുള്ളിൽ അവർക്ക് പോയി, അത്ര ഗംഭീര പോക്ക് എന്നൊന്നും പറയാനൊക്കില്ല. അത്ര തന്നെ.

നല്ല പരിഭവത്തോടേയും, തീരെ ഇഷ്ടപ്പെടാതേയും പലതവണയായി പകർച്ച കൊണ്ടുവന്ന അവരുടെ പാത്രങ്ങളും മറ്റ് നിരവധി സാധനങ്ങളും ഒരു കൂടിനകത്താക്കി അവർ പോയി.

അതാണ് അവരെ അവസാനമായി ശ്യാം കാണുന്നത്. ഇന്നും അത് കൺമുന്നിലുണ്ട്. വായനക്കാർക്ക് ഒരു സ്ത്രീ ഇതുപോലെ ഇടപെടുമോ എന്ന് സംശയം ഉണ്ടാകാം. എന്നാൽ അത് സംഭവ്യമാണ് എന്നതാണ് സത്യം!!

അധികം താമസിയാതെ തന്നെ ഓർത്തതു പോലെ ഗൗരി വന്നു. മനോഹരൻ തുണി വിരിച്ചിടാൻ മുറ്റത്ത് വന്നപ്പോൾ ഗൗരിയെ കണ്ടു. പോകുന്ന കാര്യവും മറ്റും അവരിരുവരും സംസാരിച്ചു.

ഇടക്ക് ശ്യാമിനെ നോക്കിയപ്പോൾ ശ്യാമിന്റെ മുഖം കണ്ടതേ മനോഹരന് കാര്യം മനസിലായി. അവൻ പറഞ്ഞു

“ഞാൻ ഹോട്ടലിൽ പോയി ഗൗരി ചേച്ചിക്കു കൂടി ഉള്ളത് മേടിച്ചു കൊണ്ടു വരാം” അവൻ അറിഞ്ഞുകൊണ്ട് രംഗത്തു നിന്ന് ഒഴിഞ്ഞു തന്നതാണ്. അവന് മുടിവെട്ടിക്കാനും ഉണ്ടായിരുന്നു.

അല്ലെങ്കിലും അന്ന് അവർ ആ വീട്ടിൽ ഒന്നും ഉണ്ടാക്കാൻ പ്ലാനില്ലായിരുന്നു.

അങ്ങനെ മനോഹരൻ പോയി.

ലൈംഗീക ബന്ധം എപ്പോഴും നമ്മൾ ഉദ്ദേശിക്കുന്ന തരത്തിൽ ആയിരിക്കില്ല സംഭവിക്കുക. വൈകാരീകമായ അന്നത്തെ അവസ്ഥയിൽ ഗൗരിയിൽ ആദ്യമായി സ്‌നേഹത്തിന്റേയും, ആർദ്രതയുടേയും ഭാവങ്ങൾ കണ്ടു. അവൾ കട്ടിലിൽ പോയിരുന്ന് കരയാൻ ആരംഭിച്ചു.

അത്ര വലിയ വിഷമം ഒന്നും ഇല്ലാതിരുന്ന ശ്യാം പെട്ടെന്ന് തരളിതനായി. അവന്റെ ഉള്ളിൽ സങ്കടത്തിന്റെ വേലിയേറ്റം തുടങ്ങിയിരുന്നു.

“നീ ഇന്ന് പോകുകാണോ?” അവൾ ഇടയ്ക്ക് ചോദിച്ചു. കണ്ണുകൾ ചുമന്നിരുന്നു.

“നമ്മൾ എല്ലാം പറഞ്ഞ് ഉറപ്പിച്ചതല്ലേ? വെറുതെ അവസാനം സെന്റിയടിച്ച് കുളമാക്കരുത്” ശ്യാം കടുപ്പിച്ച് പറഞ്ഞു, പക്ഷേ മനസിൽ ഒരു തേങ്ങൽ ഉയരുന്നുണ്ടായിരുന്നു.

അവൻ അവളെ ചേർത്തുപിടിച്ച് ആശ്വസിപ്പിച്ചുകൊണ്ടിരുന്നു.

ഇടയ്ക്ക് അവൾ അവനെ കളിയാക്കുകയും അരിശം പിടിപ്പിക്കുകയും ചെയ്തുകൊണ്ടിരുന്നു. പിന്നെയും കണ്ണുകൾ നിറയും. പുരുഷന്റെ പൗരുഷത്തിന് സമമായ അവളുടെ തന്റേടവും, താൻപോരിമയും അന്നാദ്യമായി നഷ്ടപ്പെട്ടു, അവൾ വെറും പെണ്ണായി.

അവൻ ഒന്നിനും തീവൃമായി പ്രതികരിച്ചില്ല, ഒരു മരവിപ്പായിരുന്നു മനസിൽ. ഈ സ്‌നേഹം ഇവൾ ആദ്യം കാണിച്ചിരുന്നെങ്കിൽ ഒരു പക്ഷേ ആ ചേച്ചിയോട് ഒരു ബന്ധവും ഉണ്ടാകില്ലായിരുന്നു, താൻ ഒരു പക്ഷേ അവളെ സ്വീകരിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചേനേ!!

മറ്റ് പുരുഷൻമാരുമായുണ്ടായിരുന്ന ബന്ധമൊന്നും ശ്യാമിന് പ്രശ്‌നമേ അല്ലായിരുന്നു. അവൾ അത് തുറന്ന് പറഞ്ഞതിനാൽ അവന് പൂർണ്ണവിശ്വാസവും ആയിരുന്നു.

താനും ശാലിനിയുമായി ബന്ധം ഉണ്ടായിരുന്നല്ലോ? ഇപ്പോൾ എല്ലാം ഒരിടത്തും അല്ലാത്ത അവസ്ഥയിൽ എന്ത് പറയാൻ?

ചേച്ചിയും, ഗൗരിയും ഉള്ളസമയങ്ങളിലെല്ലാം ശ്യാം മറ്റ് നൂറുകൂട്ടം പണികളാണ് ചെയ്തുകൊണ്ടിരുന്നത്.

വയറിംഗുകൾ അഴിക്കണം, അവൻ നാട്ടിൽ നിന്നു കൊണ്ടുവന്ന ടൂൾസുകൾ തിരിച്ച് കൊണ്ടുപോകാൻ മറക്കാതെ എടുക്കണം. പീറ്ററിന്റെ വസ്തുക്കൾ അടുക്കി വയ്ക്കണം, താൻ കാശുകൊടുത്തു മേടിച്ചവ പായ്ക്ക് ചെയ്യണം.

(എന്നിട്ടും ഒരു ക്ലോക്കും, ഏതാനും സർട്ടിഫിക്കേറ്റുകളും അവൻ എടുക്കാൻ മറക്കുകയും ചെയ്തു).

ഇതെല്ലാം ചെയ്യുമ്പോൾ അവന്റെ ഉള്ള് ഗൗരിയുടെ ചുറ്റും തന്നെ കറങ്ങിക്കൊണ്ടിരുന്നു.

അവൾ അതീവ സുന്ദരിയോ, അങ്ങേയറ്റം നല്ലവളോ അല്ല; എന്നാൽ അവൾ സത്യസന്ധയാണ്. അതാണ് അവനെ ഏറ്റവും ആകർഷിച്ചത്. അവനും അങ്ങിനെ തന്നെയായിരുന്നു.

സമയം കടന്നു പൊയ്‌ക്കൊണ്ടിരുന്നു. മണി 12.30 ആയി ഇനി ഏതാനും മണിക്കൂർ മാത്രമേ ഉള്ളൂ!!

അവൻ അവളുടെ അടുത്തു ചെന്നു.

തമാശ് രീതിയിൽ ചോദിച്ചു, “ഇന്ന് ഒന്നും വേണ്ടെ?”

അവൾ അത് കേട്ടതായി പോലും ഭാവിച്ചില്ല.

ശ്യാം അടുത്തിരുന്ന് ആ കൈകൾ അവന്റെ കൈയ്യിലെടുത്ത് തലോടി, മുഖം കനപ്പിച്ചിരുന്ന അവളുടെ കവിളിലൂടെ വിരലോടിച്ചു.

ഇടയ്ക്ക് എപ്പോഴോ അവൾ കൈ തട്ടിക്കളയുകയും ചെയ്തു.

അപ്പോൾ അവൻ എഴുന്നേറ്റ് പോകും. പിന്നെയും കുറച്ചു കഴിഞ്ഞ് വരും.

‘എനിക്കിച്ചിരി വെള്ളം തരുമോ?’ അവൾ ചോദിച്ചു.

അവൻ അടുക്കളയിൽ നിന്നും വെള്ളം കൊണ്ടുവന്നു കൊടുത്തു.

Leave a Reply

Your email address will not be published. Required fields are marked *