നിഷിദ്ധ ജ്വാല – 4 1

“….ഈ അട സൈനൂത്തയാ ഉണ്ടാക്കിയെ…..”.

കഴിച്ചുകൊണ്ടിരിക്കുന്ന അട എടുത്ത് ഉയർത്തികൊണ്ടാവാൻ ചോദിച്ചു.

“……അതെ..നന്നായിട്ടില്ലേ…..”. അവൾ ചെറുതായി പരിഭ്രമിച്ചു.

“…ഏയ്…നന്നായിട്ടുണ്ട്….ഉഗ്രൻ ടെയ്സ്റ്റ്……”. റിയാസ് ചിരിച്ചുകൊണ്ട് പറഞ്ഞു.

“…ന്റെ ബദിരങ്ങളെ….ഇമ്മള് പേടിച്ച് പോയിക്കണ്…..”.

റിയാസിനൊപ്പം സൈനബയും ചിരിച്ചു.

ആ നല്ലൊരു അന്തരീക്ഷത്തിൽ അവൻ മതി മറന്ന് സംസാരിക്കാൻ തുടങ്ങി. സൈനബയും അത്യാവശ്യം അതിനൊക്കെ നർമ്മം കലർത്തി ഉത്തരങ്ങൾ പറഞ്ഞുകൊണ്ടിരുന്നു.ഇതൊന്നും കണ്ടു നിന്ന റിയാസിന്റെ ഉമ്മക്ക് സഹിച്ചില്ല. അവർ കലി തുള്ളിക്കൊണ്ട് അവരുടെ അരികിലേക്ക് വന്നു.

“..ഡീ …സൈനബേ …..ഇതൊന്നും ഇവിടെ നടക്കില്ല…..സംഗതി നിന്റെ കെട്ട്യോന്റെ അനിയനാണ് എന്ന വിചാരിച്ച് ഇങ്ങനെയാ പെരുമാറണ്ടേ…..നിന്റെ വീട്ടിൽ അതായിരിക്കും സംസ്ക്കാരം….അതിവിടെ നടക്കില്ല……”.

“…അതിന് ഞാൻ തെറ്റായൊന്നും റിയാസൂനോട് പറഞ്ഞില്ലല്ലോ ഉമ്മാ….”.

“…അതൊന്നും നീ ന്യായികരിക്കണ്ട ……ഇനി മുതൽ ഇവനോട് മിണ്ടുന്നതെങ്ങാനും കണ്ടാൽ….നിന്റെ ഇവിടെത്തെ പൊറുതി ഞാൻ നിർത്തും….”.

ഇത് പറഞ്ഞ് കഴിഞ്ഞ് ദ്വേഷ്യത്തിൽ ജ്വലിച്ച് നിൽക്കുന്ന ഉമ്മയുടെ മുഖത്ത് റിയാസിനും സൈനബക്കും നോക്കാൻ തന്നെ പേടിയായി. രംഗം പന്തിയല്ല എന്ന കണ്ട അവൻ ഉമ്മറത്തേക്ക് പോയി പത്രം എടുത്ത് വായിക്കുക എന്ന വ്യാജേന ഇരുന്നു. കാത് മുഴുവൻ വീട്ടിനകത്ത് എന്താണ് നടക്കുന്നതെന്നറിയാൻ കുർപ്പിച്ചവൻ പിടിച്ചു. ഭാഗ്യത്തിന് പിന്നീട് മറ്റു വിഷയങ്ങളൊന്നും ഉണ്ടായില്ല.
സൈനൂത്താക്കക്ക് അടക്കം ഒതുക്കം ഉള്ളതുകൊണ്ടല്ലേ അവർ മിണ്ടാതെ നിന്നതെന്ന് സ്വന്തം ഉമ്മയോട് അവന് പറയണമെന്നുണ്ട്. ധൈര്യം പക്ഷെ അവനിൽ അതിനായി കനിഞ്ഞില്ല. ഇതിനിടയിൽ ഷുക്കൂറിക്ക മാങ്ങ ചന്തയിൽ കൊടുത്ത് കാശും വാങ്ങി തിരിച്ചെത്തിരുന്നു. ഇക്കയുടെ നടത്തത്തിൽ ഒരു പന്തികേട് അവൻ തോന്നി. ഇക്ക കടന്ന് പോയ വശം മദ്യത്തിന്റെ മനം അവന്റെ മൂക്കിലേക്കടിച്ചു. ക്ലാസ്സിൽ കുടിക്കുന്നവരെ അത് നിർത്താനായി സ്ഥിരമായി ഉപദേശിക്കാറുള്ള അവൻ സ്വന്തം ഇക്കയുടെ മുഖത്ത് നോക്കി പറയാൻ വല്ലാത്ത വിഷമം തോന്നി.

അന്ന് അത്താഴം കഴിക്കുബോൾ ആരും സംസാരിച്ചിരുന്നില്ല. വേഗം കഴിച്ചെന്ന് വരുത്തി അവൻ മുറിയിലേക്ക് ചടഞ്ഞ് കൂടി. മനസ്സാകെ പ്രക്ഷുബ്ധമായിരുന്നതിനാൽ ആശ്വാസമെന്ന നിലയിൽ ലാപ് ടോപ്പ് തുറന്നു സ്ക്രീനിലേക്ക് വെറുതെ ഉറ്റു നോക്കി. ബ്രൗസ് ചെയ്ത ഹിസ്റ്ററി വെറുതെ തപ്പി നല്ല പ്രോൺ സൈറ്റ് എടുത്ത് വിഡിയോ പ്ളേ ചെയ്യാൻ തുടങ്ങി.

രതിയുടെ പിരിമുറുക്കങ്ങള്‍ അവന്റെ സിരകളിൽ ആകമാനം ചൂട് പിടിച്ച കണികകൾ പായാൻ തുടങ്ങി.മുറിക്കുള്ളിലെ മുഷിപ്പ് പതുക്കെ അലിഞ്ഞില്ലാതെ പോയെങ്കിലും അവൻ ലാപ്ടോപ്പ് കൊണ്ട് പുറകിലുള്ള വരാന്തയിൽ ചെന്നിരുന്നു. ഹെഡ്‌ഫോണിലൂടെ കാടൻ കാമത്തിന്റെ ശബ്ദവീചികൾ അവന്റെ വികാരത്തെ അടക്കാനാകാത്ത നിമിഷത്തിൽ എത്തിച്ചു.

പെട്ടെന്നാണ് അടുത്ത മുറിയിൽ നിന്ന് ഏതോ തട്ടലും മുട്ടലും കേട്ടത്. എന്താണെന്നറിയാൻ അവൻ ചെവി കൂർപ്പിച്ചു. അതെ ഇക്കയുടെ മുറിയിൽ നിന്നാണല്ലോ ശബ്ദം വന്നതെന്ന എന്ന ചിന്ത അവനെ ഞെട്ടിച്ചു. ഇനി വല്ല വഴക്കുമെങ്ങാനും ആണോ ???.

ഉള്ളിൽ നിന്ന് കുശു കുശുക്കുന്ന നേർത്ത ശബ്ദം മാത്രം. വഴക്കാണ് എന്ന ചിന്തയിലാണ് ചെവിയോർത്തെങ്കിലും അതല്ലെന്ന് മനസ്സിലായപ്പോൾ അവന് ആശ്വാസം തോന്നി.

പക്ഷെ ചഞ്ചലമായ മനസ്സ് സംഗതി വഷളാക്കുകയായിരുന്നു. അവന് അവിടെ നിന്ന് ചെവിയെടുക്കാൻ മനസ്സ് സമ്മതിക്കുന്നില്ല. ഇക്കയുടെ കല്യാണ രാവില്‍ ലൈലമ്മായിമായി ആ മുറിയിലേക്ക് ഒളിഞ്ഞ് നോക്കിയത് അവനില്‍ പകല്‍ വെളിച്ചത്തില്‍ എന്ന പോലെ ഓര്‍മ്മ വന്നു. ശരീരമാകെ ചൂടെറുന്നത് അവനില്‍ അസ്വസ്ഥത സൃഷ്ടിച്ചു. അവന്‍ മനോനില മറന്നു അബോധമനസ്സിന്റെ ചാഞ്ചാട്ടത്തില്‍ പതിയെ എഴുന്നേറ്റു.

മുറിക്ക് പുറത്തേക്ക് അവന്‍ പതുക്കെ ഇറങ്ങി. ഉമ്മയുടെ മുറിയില്‍ നിന്ന് നല്ല കൂര്‍ക്കംവലി കേഴ്ക്കാമായിരുന്നു. അതവനില്‍ നല്ല ആശ്വാസം നല്‍കി.
പതുക്കെ പുറകിലെ വരാന്തയിലെ വാതില്‍ ശബ്ധമുണ്ടാക്കാതെ തുറന്നു. ആ വരാന്തയില്‍ നിന്നാല്‍ ഇക്കയുടെ മുറിയുടെ ജനാലയാണ്.

Leave a Reply

Your email address will not be published. Required fields are marked *