തസ്ന അപ്പോൾ അഫ്സലെ നോക്കി ഒന്ന് പുഞ്ചിരിച്ചതേ ഉള്ളു. അവർക്കിടയിലെ മഞ്ഞുരുക്കം അങ്ങെനെ സംഭവിച്ചു എന്ന് തന്നെ പറയാം.
തസ്ന അഫ്സലിന്റെ മാറിലൂടെ വിരലുകൾ ഓടിച്ചുകൊണ്ടു കഴിഞ്ഞ കുറച്ചു സമയം കൊണ്ട് സംഭവിച്ചതെക്കെ ഓർത്തു അങ്ങെനെ കിടന്നു. അപ്പോഴും അഫ്സലിന്റെ കൈ തസ്നയുടെ മുതുകിലൂടെ തലോടി കടന്നു പോയിക്കൊണ്ടിരുന്നു.
ഇരു കുടുംബവും എന്ന് പറഞ്ഞാൽ മുഴുവനും ശെരിയാകുമോ എന്ന് അറിയില്ല. അതു കൊണ്ടു അവർ നാലുപേരും അധികം വൈകാതെ തന്നെ ഒരു ചെറു ഉച്ചമയക്കത്തിലേക്കു വഴുതി വീണിരുന്നു. അവരവരുടെ അടുത്തുള്ള ദേഹത്തിന്റെ ചൂടും ചൂരും അനുഭവിച്ചുകൊണ്ട് ഇതുവരെ അനുഭവിക്കാത്ത ഒരു ഒരു മനസുഖത്തിന്റെ അകമ്പടിയോടെ അവർ മറ്റൊന്നും ആലോചിക്കാതെ ആ നിമിഷങ്ങളിൽ അലിഞ്ഞു ചേർന്ന്.
തസ്നയാണ് ആദ്യം ഉണർന്നത്. അവൾ അഫ്സലിന്റെ മാറിൽ തലചായ്ച്ചു വെച്ച് കിടക്കുകയായിരുന്നു. അഫസലിന്റെ കൈകൾ ആകട്ടെ അവളെ തന്നിലേക്ക് അടുപ്പിച്ചു ചേർത്ത് പിടിച്ചിരുന്നു.
അവൾ അവനെ ഉണർത്താതെ തന്നെ മെല്ലെ അവന്റെ ശരീരത്തിൽ നിന്നും മാറി അകന്നു കിടക്കയിൽ
നിന്നും എഴുനേറ്റു. മറുവശത്തു അപ്പോളും റുബിയ മോൾ നല്ല ഉറക്കത്തിൽ ആണ്. അവൾ മെല്ലെ എഴുനേറ്റു മുഖം ഒന്ന് കഴുകി മുറിക്കു പുറത്തേക്കു ഇറങ്ങി ബോട്ടിന്റെ സൈഡിലൂടെ നടന്നു. കായലിന്റെ ഓളങ്ങൾ കീറിമുറിച്ചു കൊണ്ട് പോകുന്ന ബോട്ടിന്റെ ചാഞ്ചാട്ടത്തിൽ അവളുടെ മുടിയിഴകൾ പാറി നടന്നു.
അടുത്ത മുറിയുടെ വാതിൽക്കൽ എത്തിയതും ഒരുനിമിഷത്തേക്കു അവൾ ഒന്ന് നിന്ന്, കാതുകൾ കൂർപ്പിച്ചു ഉള്ളിൽ എന്തെകിലും ഒച്ച കേൾക്കുന്നുണ്ടോ എന്ന് ശ്രെധിച്ചു . തന്റെ ഭർത്താവും തന്റെ അനിയത്തിയും ഈ മുറിക്കുള്ളിൽ കിടക്കുകയാണ്. എന്തായിരിക്കും സംഭവിച്ചിട്ടുണ്ടാകുക. എങ്ങേനെയായിരിക്കും ഇപ്പോൾ അവർ കിടക്കുന്നുണ്ടാകുക.
തസ്ന ഒരു നിമിഷത്തേക്കു ഈ വക ആലോചനയിൽ മുഴുകി നിന്നു. പിന്നെ അവൾ മെല്ല നടന്നു ബോട്ടിന്റെ മുൻവശത്തെ സോഫയിൽ ചെന്ന് കാഴ്ചകൾ കണ്ടുകൊണ്ടിരുന്നു ഇരുന്നു. കുറച്ചു മുന്നേ സുരേഷ് അപ്പോൾ അതൊന്നു ശ്രെദ്ധിക്കാതെ ബോട്ട് നിയത്രിക്കുന്ന തിരക്കിലായിരുന്നു.
കായൽ ഓളങ്ങളെ നോക്കി തസ്ന വെറുതെ ഇരുന്നു. അവളുടെ മനസ്സിൽ അപ്പോൾ അവളുടെ കോളേജ് ദിവസങ്ങൾ കടന്നു വന്നു. അവളുടെ ജൂനിയർ ആയിരുന്നു അഫ്സൽ. അവൾക്കു അഫ്സലിനെ ഒരു കുഞ്ഞനുജൻ പോലെ വലിയ കാര്യമായിരുന്നു. അഫ്സലിനും അതുപോലെ തന്നെ യായിരുന്നു. കാണുമ്പോൾ എക്കെ ഇത്ത ഇത്ത എന്ന് വിളിച്ചു കൂടെ കൂടും. അതുകൊണ്ടുതന്നെ തന്റെ അനിയത്തിക്ക് ഒരു വരനെ ആലോചിച്ചു തുടങ്ങിയപ്പോൾ അവളുടെ മനസ്സിൽ അപ്പോൾ അഫ്സലിന്റ മുഖം തെളിഞ്ഞു വന്നു. അവനെ പോലെ ഒരുത്തന്നെയാണ് അവൾ ആഗ്രഹിച്ചതെകിലും വിധിയുടെ വിളയാട്ടം കൊണ്ട് അവനെ തന്നെ തന്റെ അനിയത്തിക്ക് വരാനായി ലഭിച്ചു.
തന്റെ ഉപ്പയുടെ അടുത്ത കൂട്ടുകാരന്റെ അടുത്ത കൂട്ടുകാരൻ അന്ന് അഫ്സലിന്റെ ഉപ്പ. അങ്ങെനെ വന്ന ഒരു ആലോചനയായിരുന്നു. കേട്ടപാടെ തസ്ന അഫ്സലിന് ഗുഡ് സർട്ടിഫിക്കറ്റ് കൊടുത്തു, അങ്ങെനെ ആ കെട്ട് നടന്നു. അതെ വിധിയുടെ വിളയാട്ടം ഇപ്പോൾ ഇരുവരേയും ഒരു കിടക്കയിൽ വരെ അല്പം നേരം
ഒരുമിച്ചു കിടത്തി. ആ ചിന്ത അവളിൽ എവിടെയോ ഒരു ചെറു കുളിരു കോരി ഇട്ടു…. ആ ചിന്ത തന്നെയാണോ തന്നെ കുളിരണിയിക്കുന്നതു അതോ കായലോളങ്ങളെ തഴുകിവരുന്ന തണുത്ത കാറ്റോ? അവളിൽ ഒരു ചെറു മന്ദഹാസം വിടർന്നു.
തസ്ന ഇരുന്നിരുന്ന സോഫയുടെ തൊട്ടുപുറകിലത്തെ മുറിയിൽ അപ്പോളും ഉറങ്ങാതെ കണ്ണുകൾ തുറന്നു തന്നെ അടുത്ത് കിടക്കുന്ന താഹിയയെ നോക്കി ഇരിക്കുകയായിരുന്നു ഫൈസൽ. അവനു ഇപ്പോളും ഇതൊന്നും വിശ്വസിക്കാൻ കഴിഞ്ഞിരുന്നില്ല. ഇതൊക്കെ ഒരു സ്വപ്നം പോലെയാണ് അവനു തോന്നിയത്.
തൻ ശെരിക്കും ഇവളെ ആഗ്രഹിച്ചിരുന്നുവോ…… അവൻ ഒരിക്കലും അങ്ങെനെ തുറന്നു അംഗീകരിച്ചിരുന്നില്ലെകിലും അവന്റെ ഉള്ളിലിന്റെ ഉള്ളിൽ എവിടെയോ താഹിയയെ അവൻ ആഗ്രഹിച്ചിരുന്നുവോ എന്ന് സംശയിച്ചിരുന്നു. അവൾ ഉള്ളപോലെക്കെ ഫൈസലിന് അവരുടെ വീട്ടിൽ പോകാൻ വല്ലാത്ത ഉത്സാഹം ആയിരുന്നു. അവളുള്ള യാത്രകൾ എക്കെ അവൻ വല്ലാതെ ആസ്വദിച്ചിരുന്നു. എപ്പോളെങ്കിലും തന്റെ ഭാര്യവീട്ടിൽ പോകുമ്പോൾ താഹിയ അവിടെ ഇല്ലെകിൽ ഫൈസലിന് ഏതെക്കെയോ കുറവ് അനുഭവപ്പെട്ടിരുന്നു.
