ചായയും അല്പം ഏട്ടന്റെ ഇഷ്ട ബിസ്ക്കറ്റുമെടുത്തു മായ മുകളിലെത്തി. കുളിമുറിയിൽ നിന്നും വെള്ളത്തിന്റെ ശബ്ദം കേൾക്കുന്നു. പതിയെ മുറിയിലേക്ക് ചെന്നു.
“ഏട്ടാ, ചായയും ബിസ്ക്കറ്റും മേശപ്പുറത്തു വച്ചിട്ടുണ്ട്. കുളികഴിഞ്ഞ് കുടിക്ക്. ഞാൻ പോയി എന്തെങ്കിലും അത്താഴത്തിന് ഉണ്ടാക്കട്ടെ… വിശക്കുന്നുണ്ടാകും.”
അകത്ത് നിന്ന്ന്നും റോഹിത്തിന്റെ മറുപടി വന്നു:
“ഓക്കെ മായേ, ഒന്നും സ്പെഷലായി ഉണ്ടാക്കേണ്ട. എന്തെങ്കലും ഉണ്ടെങ്കിൽ പോരെ.”
ഒരു ചെറുപുഞ്ചിരിയോടെ മായ താഴേക്ക് നടന്നു. എന്താണ് അത്താഴത്തിന് ഉണ്ടാക്കേണ്ടത്? ചിക്കനോ, മീനോ? ഇല്ല, ഒന്നും മേടിക്കേണ്ട. ഏട്ടന് വീട്ടിലെ ഭക്ഷണം ഇഷ്ടമല്ലെ? ഒരു ആശയവും തോന്നുന്നില്ല. അങ്ങനെ ആലോചിക്കുമ്പോഴേക്കും അവളുടെ കൈകൾ അറിയാതെ സ്വന്തം അരക്കെട്ടിൽ പതിഞ്ഞിരുന്നു.
അവിടെയുള്ള ഒരു നേർത്ത വളവ്… ‘ഹൊ, എന്താണിത്?’ കഴിഞ്ഞ കുറേ മാസങ്ങൾക്കിടയിൽ, പതിയെ പതിയെ, ശരീരം മാറുന്നുണ്ടായിരുന്നു…പക്ഷേ, അതൊന്നും ഇത്ര തെളിഞ്ഞുനോക്കാൻ മായക്ക് തോന്നിയിരുന്നില്ല. ഏട്ടൻ വന്നപ്പോഴാണ്, ഇത്രയ്ക്ക് ഞാൻ വളർന്നുപോയോ എന്ന് പെട്ടെന്ന് മനസ്സിലായത്.
അവളുടെ മുഖം ചുവന്നു. ഇത്രയും ചിന്തിക്കുന്നതു പോലും ശരിയാണോ? ഏട്ടനാണ്, എന്നെ വളർത്തിയ…സ്നേഹം എന്നതിലുപരിയായി ഒന്നും…
ഒരു ആശങ്കയോടെ, പക്ഷേ ഒരു കൗതുകത്തോടെയും, മായ അടുക്കളയിലേക്ക് തിരിഞ്ഞു. അത്താഴത്തിന്റെ കാര്യങ്ങൾ പിന്നെ ചിന്തിക്കാം. ഇപ്പോൾ ഈ മധുരിക്കുന്ന, അസ്വസ്ഥപ്പെടുത്തുന്ന, പുതുവികാരങ്ങൾ ആസ്വദിക്കുകയാണ് വേണ്ടത്.
XXX
അത്താഴസമയത്ത് വല്ല്യമ്മ കുറെയേറെ അച്ഛനേയും അമ്മയേയും കുറിച്ച് സംസാരിച്ചു. പതിയെ കണ്ണുനീര് തുടക്കുന്നതുകണ്ട് റോഹിത്തും മായയും ചേർന്ന് അവരെ സമാധാനിപ്പിച്ചു. ഉറക്കം വരുന്നുവെന്ന് പറഞ്ഞ് വല്ല്യമ്മ മുറിക്കുള്ളിലേക്ക് പോയി. പഴയ തറവാട് വീടാണ്. മുറികൾ ധാരാളം. ഇപ്പോളിവിടെ മൂന്നു പേരേ ഉള്ളുവെങ്കിലും…
അത്താഴം കഴിച്ച് വല്ല്യമ്മ പോയതോടെ ഒരു നിശബ്ദത അവരെ ചുറ്റിപ്പിടിച്ചു. ചിലപ്പോൾ ഇങ്ങനെയാണ്, ഇടയ്ക്കിടെ ഓർമ്മകളുടെ തിരയിളക്കം മനസ്സിനെ കലക്കിക്കളയും. മായയും റോഹിത്തും മൗനമായി ഇരുന്നു. അവസാനം, റോഹിത്ത് എഴുന്നേറ്റു ലിവിങ് റൂമിലേക്ക് പോയി.
മായ പാത്രങ്ങൾ കഴുകി വൃത്തിയാക്കാനായി അടുക്കളയിലേക്ക് നടന്നു. ഉള്ളിൽ അല്പം നനവുള്ള പാവാടയും, വലിയ ടീഷർട്ടുമായിരുന്നു വേഷം. ‘സിങ്കിലെ പാത്രങ്ങൾ തേച്ചിട്ടേ ഉറങ്ങാൻ പറ്റൂ’ എന്നൊരു ശീലമുണ്ടായിരുന്നു അവൾക്ക്. വീട്ടുജോലിക്കാരി രാവിലെ വന്ന് വൃത്തിയാക്കിക്കോളും, എങ്കിലും…
പാത്രം തേക്കുന്നതിനിടയിൽ പെട്ടെന്നാണ് അതനുഭവിച്ചത്. പുറകിൽ നിന്നും ഒരു കരവലയം, ചൂടേറിയ ഒരു ആലിംഗനം.
“മായേ, വിഷമമായോ വല്ല്യമ്മ പറഞ്ഞത് കേട്ടപ്പോൾ?” റോഹിത്തിന്റെ ശബ്ദം അവളുടെ കാതിൽ.
ആ ചുറ്റിപ്പിടിക്കലിൽ മായയ്ക്ക് സ്വർഗ്ഗമായി തോന്നി. എങ്കിലും പതിയെ പറഞ്ഞു: “ഓ, പോട്ടെ ഏട്ടാ. നമ്മുടെ വല്ല്യമ്മയല്ലേ…”
റോഹിത്തിന്റെ പിടി മുറുകി. എന്നിട്ട്, പെട്ടെന്ന് അവളെ വിട്ടു. ഒരു നിമിഷം മായയ്ക്ക് ചെറിയൊരു വിറയൽ തോന്നി. എന്തിനാണ് വിട്ടത്?
റോഹിത്ത് അവളുടെ കൈയിൽ പതിയെ തട്ടി, ‘എല്ലാം ശരിയാവും’ എന്ന് പറയുന്നത് പോലെ. ചെറുചൂടോടെ, മായ തിരികെ ‘ശരി’ എന്ന് തലയാട്ടി. പിന്നെ, മുഴുവനിക്കാനുള്ള പണീം പറഞ്ഞ് അവൾ ഏട്ടനെ മുറിയിലേക്കയച്ചു. അടുക്കളപ്പണി കഴിഞ്ഞേ മുറിയിൽ ചെല്ലൂ എന്ന് അവനോട് പറഞ്ഞു.
എപ്പോഴോ ആ മുറിയുടെ ഭിത്തികൾക്കുള്ളിൽ അലിഞ്ഞുചേർന്ന ഏട്ടന്റെ മണം…മായയുടെ നെഞ്ചിടിപ്പ് വേഗത്തിലായി. ഈ ആലിംഗനം ഒരിക്കലും മറക്കാൻ കഴിയില്ല.
XXXX
മുകളിലെത്തിയപ്പോൾ മായയ്ക്ക് തോന്നി, എന്തോ ഒരു മ്ലാനത ഏട്ടനുണ്ട്. എങ്ങനെ സങ്കടപ്പെട്ടിരിക്കുന്നത് കാണാൻ അവൾക്കിഷ്ടമല്ലായിരുന്നു. കുറച്ചു നേരത്തെ ആ വാചകങ്ങൾ എന്തോ ഒരു സ്വപ്നം പോലെ, ഉള്ളിലെവിടെയോ ഉള്ള ആഗ്രഹങ്ങൾ നിറഞ്ഞ ഒരു മിഥ്യ പോലെയാണ് ഇപ്പോൾ തോന്നുന്നത്.
