അവളുടെ ശബ്ദം ഉയർന്നു.
“പക്ഷെ ഇങ്ങ രണ്ടാളും അന്റെ പൊരേൽ പണിക്ക് വരുകേം വേണ്ട! അദ് കൊണ്ട്, രണ്ടാളും വേറെ പണി അന്വേഷിച്ചോ!”
“ഏട്ടീ!!”
ദേവു നിസ്സഹായതയോടെ വസുന്ധരയെ നോക്കി.
സോമനും നിസ്സഹായനായി.
സോമൻ വർഷങ്ങളായി പണിക്ക് വരുന്നതാണ് അവിടെ.
മറ്റൊരിടത്തും അവൻ പണിക്ക് ഇതുവരെ പോയിട്ടുമില്ല.
ഒരു പണി, അതും സ്ഥിരമായി കിട്ടുക എന്നത് അത്ര എളുപ്പമല്ല. എങ്ങും ബംഗാളിപ്പയ്യന്മാരാണ്. നാട്ടുകാർക്കും അവരെയാണ് ഇഷ്ടം. മാത്രമല്ല ചുറ്റുമുള്ളത് കോട്ടയത്ത് നിന്നും തൊടുപുഴയിൽ നിന്നുമൊക്കെ കുടിയേറിയ ക്രിസ്ത്യാനികളും. അവരെ പണിയെടുത്ത് തൃപ്തിപ്പെടുത്താൻ അത്ര സാധ്യവുമല്ല.
മാത്രമല്ല ആവശ്യനേരത്തൊക്കെ വസുന്ധര അവനെ സാമ്പത്തികമായി പലപ്പോഴും സഹായിച്ചിട്ടുമുണ്ട്.
“ഏട്ടീ, കൂട്ടീ..മിണ്ടരുത് ഞ്ഞി!”
വസുന്ധര തുടർന്നു.
“ഞ്ഞി അന്നെ ഓർത്താ? അനക്ക് പകരം ന്റാ മോൻ വിനു ആണത് കണ്ടിനെങ്കിലോ? പറയണേ! അപ്പൊ? കുഞ്ഞല്ലേടീ ഓൻ? ദിപ്പോ ഭാഗ്യത്തിന് ഇങ്ങളെ രണ്ടാളേം ആ കോലത്തി കണ്ടത് നമ്മ ആന്ന്! ന്റ സാനത്ത് ഓനാരുന്നേൽ! ഛീ! ഭഗവാനെ! അസത്ത്! ന്നിട്ട് ഏട്ടീന്ന് വിളിക്കുന്നാ ? അസത്ത്!!”
വസുന്ധരയുടെ ദേഷ്യം നേർക്കുന്നില്ല.
പിന്നെ ഒന്നും പറയാതെ കലിതുള്ളി വസുന്ധര വീട്ടിലേക്ക് പോയി.
പൂമുഖത്ത് വെച്ചിരുന്ന കിണ്ടിയിൽ നിന്ന് വെള്ളമെടുത്ത് പാദം കഴുകി അകത്തേക്ക് നടക്കുമ്പോൾ വിനുവിന്റെ മുറിയിൽ നിന്ന് ഉച്ചതിലുള്ള ശ്വാസത്തിന്റെ ശബ്ദം കേട്ടു.
ഇവനിതെന്ത് ചെയ്യുകയാണ്?
അവൾ സ്വയം ചോദിച്ചു.
ഇനി വ്യായാമമെങ്ങാനും ചെയ്യുകയാണോ?
മുറിയടച്ചിട്ടിട്ട് വ്യായാമമോ!
അത് കൊള്ളാം!
അവൾ മുറി തുറന്ന് അകത്ത് കടക്കാൻ ശ്രമിച്ചു.
പക്ഷെ അകത്ത് നിന്ന് കുറ്റിയിട്ടിരിക്കുന്നു.
അവൾ കാതോർത്തു.
ഈശ്വരാ!
അൽപ്പം മുമ്പ് ഷെഡിന്റെയുള്ളിൽ നിന്ന് കേട്ട ശബ്ദം!
ഏഹ്?
അതിനർത്ഥം വിനായകിന്റെ മുറിയിൽ ഒരു പെണ്ണുണ്ടെന്നാണോ?
അതെ!
ഇത് ആ ശബ്ദം തന്നെ!
ഈശ്വരാ! ആരാണ് ഇപ്പോൾ ഈ സമയത്ത് വിനുവിന്റെ മുറിയിൽ!
“വിനൂ!”
കതകിൽ ശക്തിയായി മുട്ടിക്കൊണ്ട് വസുന്ധര മുറി തുറന്നു.
“ആഹ് …ആ ..മമ്മി !”
വിറയുണ്ടോ അവന്റെ സ്വരത്തിൽ?
വസുന്ധര സംശയിച്ചു.
“കതക് തുറന്നെ! തുറക്ക്..”
“ആഹ് ..തുറക്കാം ..ഒരു മിനിറ്റ്!”
അവൻ അകത്ത് നിന്ന് പറഞ്ഞു.
ഏതാനും നിമിഷങ്ങൾക്ക് ശേഷം വിനായക് മുറി തുറന്നു.
വസുന്ധര മൂക്ക് വിടർത്തി ശ്വസിച്ചു.
അതേ മണം!
വിനായകിന്റെ ദേഹം മുഴുവൻ വിയർപ്പിൽ പുതഞ്ഞിരുന്നു.
അവൾ ചുറ്റും നോക്കി.
പിന്നെ കട്ടിലിന്റെ അടിയിലും ഷെൽഫിന്റെ പുറകിലുമൊക്കെ.
“മമ്മി എന്ത്ന്നാന്ന് ഈ തെരെയെണെ?”
“ആരാരുന്നെടാ മുറീല്?”
അവൾ അവന്റെ നേരെ തിരിഞ്ഞു.
“ഏത് പെണ്ണാരുന്നെടാ?”
വിനായക് അന്ധാളിച്ചു.
“പെണ്ണോ?”
വായ് പൊളിച്ചുകൊണ്ട് അവൻ ചോദിച്ചു.
“ഓഹ്! പെണ്ണ് പറയാം! ജാക്വിലിൻ ഫെർണാണ്ടസ് ! പിന്നെ ആലിയാ ഭട്ടും!”
“ഏഹ്? എന്ത്ന്ന്?”
“മമ്മീടെ ചെവിയ്‌ക്കെന്താ കേട് പറ്റിയോ? ഇത്രേം ഉറക്കെ പറഞ്ഞിട്ടും കേൾക്കാണ്ടിരിക്കാൻ?”
“പിന്നെ ഞാൻ കേട്ട ഒച്ച ..അത് എന്തിന്റെയാ?”
ചോദ്യം കേട്ട് വിനായക് ചൂളി.
വസുന്ധരയുടെ കണ്ണുകൾ വിനായകിന്റെ വിരലുകളിലേക്ക് പോയി. ഭംഗിയുള്ള അവന്റെ നീണ്ട വിരലുകളിൽ കൊഴുത്ത പത നിറഞ്ഞിരിക്കുന്നത് അവൾ കണ്ടു.
അത് കണ്ട് വിനായക് പെട്ടെന്ന് വിരലുകൾ മറച്ചു പിടിച്ചു.
“നിന്നെ ഞാൻ!”
അവൾ അവന്റെ നേരെ കയ്യോങ്ങി. അവൻ ഒരു ചുവട് പിമ്പോട്ട് മാറി.
“ഓരോരോ കുരുത്തക്കേടുകൾ!”
അത് പറഞ്ഞ് വസുന്ധര പെട്ടെന്ന് അവിടെ നിന്നും പോയി.
“ച്ചെ!!”
കൈകൾ പെട്ടെന്ന് ഷോട്ട്സിൽ അമർത്തിയുരച്ചുകൊണ്ട് വിനായക് സ്വയം ശപിച്ചു.
“മമ്മീടെ കാര്യം! എന്തൊരു ചമ്മൽ നാറ്റക്കേസായിപ്പോയി! ഛെ!”
കുളി കഴിഞ്ഞു വന്നപ്പോഴേക്കും വസുന്ധര അപ്പവും മട്ടനും മേശപ്പുറത്ത് വിളമ്പി വെച്ചിരുന്നു.
“ഇന്നെന്താ കുളിച്ച് കഴിയാൻ ഇത്രേം താമസം?”
അവന്റെ മുഖത്തേക്ക് നോക്കാതെ അവൾ ചോദിച്ചു.
