കാര്യം പറഞ്ഞില്ലെങ്കിലും അവൾക്ക് ചെറിയൊരുപരിഭ്രമം തോന്നി. അവർ രണ്ട് പേരോടും കാര്യം പറഞ്ഞു. വക്കീലാണ് വിളിച്ചതെന്ന് കേട്ടപ്പോൾ സീമക്കും ചെറിയൊരു പേടി തോന്നി. എങ്കിലും രാവിലെ പോകാമെന്ന് തീരുമാനിച്ച് എല്ലാവരും ഉറങ്ങാൻ മുറികളിലേക്ക് പോയി.
രാവിലെത്തന്നെ രണ്ട് പേരും നന്നായി ഒരുങ്ങി. മരണം കഴിഞ്ഞ ശേഷം ആദ്യമായാണ് അവർ പുറത്തിറങ്ങുന്നത്. റീന വളരെ കട്ടി കുറഞ്ഞ ഒരു കടും ചുവപ്പ് സാരിയാണ് ഉടുത്തത്. വയറും പൊക്കിളുമൊക്കെ പുറത്ത് കാണിച്ച് വരിഞ്ഞ് മുറുക്കിയുടുത്ത സാരിയിൽ അവളുടെ കുണ്ടിയൊക്കെ വിരിഞ്ഞ് നിന്നു. മീന ഒരു നീല ജീൻസും ടോപ്പുമിട്ടു. ജീൻസിൽ അവളുടെ കുണ്ടി ഇടം വലംവെട്ടിക്കയറി. ചിറ്റയോട് യാത്ര പറഞ്ഞ് കാറുമെടുത്തവർ ഇറങ്ങി.
ഓഫീസിലെത്തുമ്പോൾ അവിടെ വക്കിലും കബീറിക്കയും, രവീന്ദ്രൻ ചെറിയച്ചനുമുണ്ട്. രവീന്ദ്രനേയും വക്കീൽ വിളിച്ചു വരുത്തിയതാണ്. എല്ലാവരും ഇരുന്നപ്പോൾ വക്കീൽ ബാഗിൽ നിന്നും കുറേ പേപ്പറുകൾ എടുത്ത് വെച്ചു. പിന്നെ പറഞ്ഞു. “ മോളേ, ഈ പേപ്പറുകളിലുള്ള ചിലകാര്യങ്ങൾ ഞാൻ ചുരുക്കിപ്പറയും. പിന്നീട് നിങ്ങളിത് സൗകര്യം പോലെ വായിച്ചു നോക്കിയാൽ മതി. ഈ റെയിൻബോ അപ്പാർട്ട്മെൻ്റ് വിശ്യം റൊക്കം പൈസയും കൊടുത്ത് വാങ്ങിയതാണ്. ഇത് റജിസ്ട്രർ ചെയ്തത് അവൻ്റെ കാലശേഷം രണ്ട് മക്കൾക്കും തുല്യമായിട്ടാണ്.
ഇതിൻ്റെ ഗ്രൗണ്ട് ഫ്ലോർ മുഴുവൻ ഓരോ ഷോപ്പുകളാണ്. ഒന്നാം നില ഒരു ബേങ്കും രണ്ടാം നിലചില കമ്പനികളുടെ ഓഫീസുകളുമാണ്. ബാക്കി മൊത്തം2bk ഫ്ലാറ്റുകളാണ്. മൊത്തം പതിനാല് ലക്ഷം രൂപ മാസ വാടകയുണ്ട്. വാടകത്തുക എല്ലാ മാസവും കൃത്യമായി ബേങ്കിലെത്തും. രണ്ട് പേർക്കും എപ്പോ വേണമെങ്കിലും എത്ര പൈസ വേണമെങ്കിലും ബാങ്കിൽ നിന്നെടുക്കാം.
ഇത് നോക്കി നടത്താൻ ഒരു കെയർ ടേക്കറുണ്ട്. അയാളുടെ ശമ്പളം മാസാവസാനം ബേങ്കിൽ നിന്ന് പോവും. അച്ചൻ ഉണ്ടായിരുന്ന ബിസിനസെല്ലാം നിർത്തി അതെല്ലാം കൂട്ടിയാണ് ഇത് വാങ്ങിയത്. വേറെ ബിസിനസൊന്നും ഇപ്പോഴില്ല. പിന്നെ ആ വീടും മൂന്നേക്കർ സ്ഥലവും. അതു രണ്ട് പേർക്കും കൂടിയാണ്. ഇത്രയുമാണ് സ്വത്ത്. ഇതെല്ലാം നിങ്ങളോട് പറയാൻ അവൻ എന്നെ ഏൽപിച്ചിരുന്നു. രവീന്ദ്രനേയും അറിയിക്കണം എന്നും പറഞ്ഞിരുന്നു.
അതാണ് നിങ്ങളെയെല്ലാം വിളിപ്പിച്ചത്. ഇനി എനിക്ക് കുറച്ച് തിരക്കുണ്ട് അതെല്ലാം വായിച്ച് നോക്കി എന്തെങ്കിലും സംശയമുണ്ടെങ്കിൽ എന്നെ വിളിച്ചാൽ മതി. ശരിയെന്നാ ഞങ്ങളിറങ്ങട്ടെ” ഭാസ്കരനങ്കിളും, കബീറിക്കയും യാത്ര പറഞ്ഞിറങ്ങി .കുറച്ച് നേരം ഇരുന്ന് കൊച്ചച്ചനും പോയി. അതോടെ റീനയുടെ കണ്ണ് നിറഞ്ഞു. അച്ചൻ മുൻകൂട്ടി കണ്ട പോലെ എല്ലാം ചെയ്തിരിക്കുന്നു. ബിസിനസ് കൊണ്ടു നടന്നിരുന്നെങ്കിൽ തൻ്റെ മക്കൾക്ക് ബുദ്ധിമുട്ടായിരിക്കുമെന്നച്ചൻ മനസിലാക്കി.
ഇപ്പോൾ ഒരു ബുദ്ധിമുട്ടുമില്ലാതെ മാസാമാസം ബാങ്കിൽ പോയി പൈസയെടുത്ത് ചില വാക്കിയാൽ മാത്രം മതി. ഒരു ടെൻഷനുമില്ല. അച്ചൻ മരണം മുൻകൂട്ടി കണ്ടിരുന്നോ എന്ന് പോലും അവൾ സംശയിച്ചു. പക്ഷേ ഇത്രയൊക്കെ അച്ചൻ തങ്ങൾക്ക് വേണ്ടി ചെയ്ത് വെച്ചത് അവർ അറിഞ്ഞതേ ഇല്ല. എല്ലാം നിർത്തി റെയിൻബോ വാങ്ങി എന്നൊരിക്കൽ അമ്മ പറയുന്നത് കേട്ടിരുന്നു.
പക്ഷേ എല്ലാം വളരെ പ്ലാനിങ്ങോടെയാണ് അച്ചൻ ചെയ്ത തെന്ന് ഇപ്പോഴാണ് മനസിലാവുന്നത്. റീന ഭാസ്കരനങ്കിൾ കൊടുത്ത പേപ്പറുകളെല്ലാം നോക്കി. എല്ലാം വളരെ കൃത്യമായും വ്യക്തമായും എഴുതിയിട്ടുണ്ട്. എല്ലാത്തിൻ്റെയും അടിയിൽ സാക്ഷിയായി ഒപ്പിട്ടത് കബീറിക്കയും, അച്ചൻ്റെ മറ്റൊരു കൂട്ടുകാരനായ ബിനോയ് അങ്കിളുമാണ്.
കുറേ നേരകൂടി അവരവിടെ ഇരുന്നു. കെയർ ടേക്കർ ഗോപാലേട്ടനെ ഓഫീസിലേക്ക് വിളിച്ച് വരുത്തി പരിചയപ്പെട്ടു. തൻ്റെ പുതിയ മുതലാളിമാരെ അയാൾ അൽഭുതത്തോടെ നോക്കി. ഗോപാലേട്ടൻ അപ്പാർട്ട്മെൻ്റ് മുഴുവൻ അവരെ കൊണ്ട് നടന്ന് കാണിച്ചു. അവർ എല്ലാം നോക്കിക്കാണുമ്പോൾ രണ്ട് പേരുടേയും കയറിയിറങ്ങുന്ന ചന്തിയിലായിരുന്നു ഗോപാലേട്ടൻ്റെ കണ്ണുകൾ. ആ ബിൽഡിംഗിൽ തന്നെയുള്ള ബാങ്കിലായിരുന്നു അവരുടെ എല്ലാ ഇടപാടുകളും.
