എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ സംഗതി നേരെ മറിച്ചാണ്. സ്ത്രീ കാമപരവശയായി സംഭോഗ സന്നദ്ധയാകാന്‍ ഏറെ നേരമെടുക്കും. എത്തേണ്ടിടത്തു മുഴുവന്‍ നാവും കൈപ്പടവും വിരലും വേണ്ട ക്രിയകള്‍ ചെയ്താലേ ആ അവസ്ഥയിലെത്തിക്കാനാവൂ. വസ്ത്രത്തോടെയും അല്ലാതെയും ഏറെ നേരം പണിപ്പെടണമെന്ന് സാരം.
മിക്ക സ്ത്രീകളും നന്നായി ഇഷ്ടപ്പെടുന്നതാണ് നാവിന്റെ പ്രയോഗം. എന്നാല്‍ അവര്‍ പലപ്പോഴും അതാഗ്രഹിക്കുന്നുവെന്ന് തുറന്നു പറയാറില്ല. അറിഞ്ഞ് അത് ചെയ്യുന്നവനെയോ, അവള്‍ ദേവനു തുല്യം പ്രണയിക്കുകയും ചെയ്യും. സെക്സിനിടയില്‍ റെസ്റ്റെടുക്കുക എന്നു കേട്ടാല്‍ അമ്പരക്കരുത്. തുടര്‍ച്ചയായതും ദൈര്‍ഘ്യമേറിയതുമായ രതിയാണ് സ്ത്രീകള്‍ കൊതിക്കുന്നത് എന്നത് ഒരു അബദ്ധധാരണയാണ്.
തുടര്‍ച്ചയായ ജോലിക്കിടയില്‍ നാം ചായകുടിക്കാനും രണ്ട് വട തിന്നാനും സമയം കണ്ടെത്താറില്ലേ.
ആ നയം കിടപ്പുമുറിയിലും തുടരാന്‍ മടിക്കേണ്ട. ഇടയ്ക്കൊന്ന് നിര്‍ത്തി എഞ്ചിന്‍ വീണ്ടും സ്റ്റാര്‍ട്ട് ചെയ്ത് റൈസ് ചെയ്ത് യാത്ര തുടരുന്നത് നല്ലഫലമേ ചെയ്യൂ. ഉദ്ധാരണം പോകുമെന്ന ഭയമൊന്നും വേണ്ട. അതൊക്കെ തിരിച്ചു വരാനുളള മടങ്ങിപ്പോക്കു തന്നെ.
വാക്കുകളുടെ ഉപയോഗമാണ് കിടപ്പറയിലെ മറ്റൊരു തുറുപ്പു ചീട്ട്. പുകഴ്ത്തലും പ്രശംസയും കൊതിക്കാത്ത സ്ത്രീകളില്ല. സൗന്ദര്യത്തെ പകല്‍വെളിച്ചത്തില്‍ പ്രശംസിക്കുന്നത് ഇഷ്ടപ്പെടുന്ന സ്ത്രീ, ഒളിച്ചു വെച്ചിരിക്കുന്ന അവയവങ്ങളെ പുകഴ്ത്തുന്നത് കേള്‍ക്കാന്‍ എത്രയാവും കൊതിക്കുക.
പുരുഷന്റെ നാവിനെ ഇവിടെയും സ്ത്രീ വല്ലാതെ മോഹിക്കുന്നുണ്ട്. ഇത്തവണ വാക്കുകള്‍ ഉപയോഗിച്ചാണ് അവളില്‍ മോഹമുണര്‍ത്തേണ്ടത്. ഇളംവെളിച്ചത്തില്‍ തൊട്ടുമുന്നില്‍ പാലുപോലെ പരന്നൊഴുകിക്കിടക്കുന്ന നഗ്നതയെ ചുമ്മാ പ്രശംസിക്കുക. ഓരോ വാക്കും അവളുടെ മേനിയില്‍ കാമത്തിന്റെ കനല്‍ക്കട്ടകളായി വീഴും. ചിലപ്പോള്‍ ദീര്‍ഘമേറിയ ആമുഖ ലീലകള്‍ കൊതിക്കുന്ന അവള്‍ മറ്റു ചിലപ്പോള്‍ അതിദ്രുതം സംഭോഗത്തിനു മുതിര്‍ന്നേക്കാം.
അത് തിരിച്ചറിയേണ്ടത് പുരുഷന്റെ കടമയാണ്. അധികം ചുംബനമേല്‍ക്കാതെ, ലാളനകള്‍ക്ക് കൊതിക്കാതെ ഒന്നോ രണ്ടോ സ്പര്‍ശനം കൊണ്ട് സ്ത്രീ സുരതത്തിന് തയ്യാറാകും.
എങ്ങനെ ഇത് മനസിലാക്കാം. പുരുഷന്റെ സ്വകാര്യഭാഗങ്ങളില്‍ വല്ലാത്ത ആവേശത്തോടെ പരതുന്നതാണ് ഒന്നാമത്തെ ലക്ഷണം. ഒരു ലൈംഗിക നിലയിലേയ്ക്ക് വളരെ പെട്ടെന്ന് പുരുഷനെ വലിച്ചിടുന്നത് രണ്ടാമത്തെ ലക്ഷണം.
എന്നിട്ടും സംശയം തീരുന്നില്ലെങ്കില്‍ തുറന്നു ചോദിക്കണം. വദനസുരതത്തെക്കുറിച്ച് നേരത്തെ സൂചിപ്പിച്ചു.
രഹസ്യഭാഗങ്ങളില്‍ പുരുഷന്റെ നാവിനെ സ്ത്രീ വല്ലാതെ മോഹിക്കുന്നുണ്ട്.
എന്നാല്‍ അത് തുറന്നു പറയാന്‍ അവള്‍ക്ക് വല്ലാത്ത നാണമാണ് പലപ്പോഴും. എതിര്‍പ്പിന്റെ സൂചനകളൊന്നുമില്ലെങ്കില്‍ അത് തുടരാനാണ് സന്ദേശം. ചിലപ്പോള്‍ അവള്‍ അത് തടഞ്ഞേക്കാം. എങ്കില്‍ അത്തരമൊരു മൂഡിലേയ്ക്ക് സ്ത്രീ എത്തിയില്ലെന്ന് മനസിലാക്കി തിരികെ വരിക. ഇരുട്ട് വേണമോ വെളിച്ചം വേണമോ എന്നതും കിടപ്പറയിലെ കുഴയ്ക്കുന്ന ചോദ്യമാണ്.
വെളിച്ചത്തിലെ സുരതം പുരുഷന്‍ ആഗ്രഹിക്കുമ്പോള്‍ സ്ത്രീ ഇരുട്ടില്‍ അതു വേണമെന്ന് കൊതിക്കുന്നു.
വല്ലാത്ത മൂഡ് സൃഷ്ടിക്കുന്ന വെളിച്ചത്തെ സ്ത്രീയും കൊതിക്കും. മെഴുകുതിരിയുടെയോ റാന്തലിന്റെയോ മങ്ങിയ വെളിച്ചം സ്ത്രീകള്‍ക്കും ഹരമാണ്.
എന്നാല്‍ കത്തുന്ന വെളിച്ചത്തിലെ രതി സ്ത്രീകള്‍ക്ക് അത്ര പഥ്യമല്ല.
ചിലത് മറച്ചു വെച്ച് അവനെ ഹരം കൊളളിക്കാനും പിന്നെ അവന്‍ കാണാതെ സ്വന്തം വികാരം പ്രകടിപ്പിക്കാനുമാണ് സ്ത്രീകള്‍ ഇരുട്ടിലെ രതി ഇഷ്ടപ്പെടുന്നതെന്നാണ് മനശാസ്ത്ര മതം. സ്വന്തം വികാരങ്ങള്‍ സ്ത്രീ വന്യമായി പ്രകടിപ്പിക്കുന്നത് ഇരുട്ടിലാണ്.
ആ വന്യത തുറന്നു പ്രകടിപ്പിക്കാന്‍ സ്ത്രീയെ അനുവദിക്കുന്നതല്ലേ നല്ലത്. ഇരുട്ടിന്റെ മറവില്‍ കണ്ണും പൂട്ടിയുളള ചില പ്രകടനങ്ങള്‍ പുരുഷന്മാര്‍ക്കും നടത്താം. ഇരുട്ടു മൂടിയ കിടപ്പറയിലാണ് എന്തും ചെയ്യാനുളള സ്വാതന്ത്ര്യം അധിവസിക്കുന്നത്.
കണ്ണാടി കാണ്മോളം എന്ന ചൊല്ല് ഇവിടെയും പ്രസക്തമാണ്. ഒന്നിനെ രണ്ടാക്കുകയും രണ്ടിനെ നാലാക്കുകയും ചെയ്യുന്ന കണ്ണാടി ലൈംഗികവികാരങ്ങളെയും ഇരട്ടിപ്പിക്കും.
സ്വന്തം മേനിയഴകില്‍ ആത്മവിശ്വാസമുളള ഏതൊരു സ്ത്രീയും കണ്ണാടിയ്ക്കു മുന്നില്‍ നിന്നുളള സംഭോഗത്തിന് കൊതിക്കും.
അങ്ങനെയൊരാളാണ് ഇണയെങ്കില്‍ പണമല്‍പം മുടക്കി ഒരു മുഴുനീള കണ്ണാടി വാങ്ങി കിടക്കറയില്‍ ഫിറ്റ് ചെയ്യുന്നതില്‍ നഷ്ടമൊന്നുമില്ല. കണ്ണാടി നോക്കിയുളള പലതരം വേഴ്ചാ രീതികള്‍ പരിശോധിച്ചു നോക്കാവുന്നതാണ്. ഓരോന്നും ഇണയിലുണ്ടാക്കുന്ന വികാരം തിരിച്ചറിയാനും കണ്ണാടിച്ചങ്ങാതി ബെസ്റ്റാണ്.
ദിവസങ്ങൾ കടന്നു പോയി ദേവേട്ടാ നമുക്ക് മൂന്നാറിൽ പോയാലോ ഞന ഇത് വരെ പോയിട്ടില്ല ഫ്രണ്ട് എല്ലാം പറയുന്നു അടിപൊളി ആണെന്ന്
നമുക്ക് പോകാം സമീറ
കോടമഞ്ഞ് കുളിരണിയുന്ന സൗന്ദര്യവും കാപ്പിപ്പൂക്കളുടെ വശ്യഗന്ധവും അവരെയൊരു സ്വപ്നാലസ്യത്തിലേക്ക് വഴുതി വീഴ്ത്തുന്നതായിരുന്നു. ചെറിയ കുന്നുകളും താഴ്വരകളും അരുവികളും തടാകങ്ങളും എല്ലാം മതിവരുവോളം കണ്ടാസ്വദിച്ചു. ………….. ആകാശനീലിമ തരുന്ന മഞ്ഞുനനവാർന്ന കുളിർക്കാറ്റിലൂടെ വരുന്ന ഏലപ്പൂക്കളുടെ പരിമളം, അവിടെയുള്ള മനുഷ്യർ,
അവരുടെ വേഷം,
ജീവതചര്യകൾ,
ആരാധനാലയം അങ്ങനെന്തൊക്കെ…. മതി വരുവോളം കണ്ടു, അനുഭവിച്ചു, ആസ്വദിച്ചു.
മൂടൽമഞ്ഞിനെ വകഞ്ഞു മാറ്റിക്കൊണ്ട് കാർ സാവധാനം മുന്നോട്ടു നീങ്ങിക്കൊണ്ടിരുന്നു. മൂന്നാറിലേക്കുള്ള നീണ്ട ഒരു യാത്രയിലായിരുന്നു ആ യുവമിഥുനങ്ങൾ. തേയില നുള്ളുന്ന സ്ത്രീകൾ വരിവരിയായി പാതയുടെ ഓരം ചേർന്നു പോകുന്നത് ഇടയ്ക്കൊക്കെ കാണാം. പല സിനിമകളിലും അങ്ങനെ കണ്ടിട്ട് ഉണ്ടെങ്കിലും ഇപ്പോൾ നേരിട്ട് കാണുന്നു . പിന്നെ വഴിയുടെ വശങ്ങളിൽ കുപ്പികളിൽ നിറയെ കാട്ടുതേനുമായി ആവശ്യക്കാരെ കാത്തുനിൽക്കുന്നവർ. തമിഴ് ചുവയുള്ള മലയാളത്തിൽ അവർ പലരെയും വിളിക്കുകയും എന്തൊക്കെയോ പറയുകയും ചെയ്യുന്നുണ്ട്. ഒരു ഹണിമൂൺ ട്രിപ്പിന്റെ എല്ലാ മൂഡും നിറഞ്ഞതായിരുന്നു അവരുടെ യാത്ര.
അവൾക്ക് അവനോട് ഏറെ . കഥകളും വിശേഷങ്ങളും ഏറെ പറയാനുണ്ടായിരുന്നു ഇരുവർക്കും. രാത്രികൾക്ക് ഏറെ ദൈർഘ്യം ഉണ്ടാകണമേയെന്ന് ആഗ്രഹിച്ച നാളുകൾ. ഹെയർപിൻ വളവുകൾ താണ്ടി കാർ മുന്നോട്ട് നീങ്ങിക്കൊണ്ടിരുന്നു.
മൂന്നാർ സമീറ ക്ക് ഏറ്റവും ഇഷ്ടപെട്ട സ്ഥലം ………. മഞ്ഞു പുതച്ചു കിടക്കുന്ന മൊട്ട കുന്നുകൾ………….