ലക്ഷ്മിയമ്മ വിശ്വനാഥനെയും അമ്മയെയും ശരിക്കും ശകാരിക്കുകയായിരുന്നു.
ലക്ഷ്മിയമ്മ: “വിശ്വനാഥാ… നിന്റെയും ഇവളുടെയും ഈ പേക്കൂത്തുകൾക്കെല്ലാം ഞാൻ കണ്ണടയ്ക്കുന്നത് ഈ തറവാടിന്റെ മാനം ഓർത്താണ്. പക്ഷേ, അതിനിടയിലേക്ക് എന്നെക്കൂടി വലിച്ചിഴയ്ക്കരുത് എന്ന് നിന്നോട് ഞാൻ പറഞ്ഞിട്ടുള്ളതല്ലേ?”
വിശ്വനാഥ്: “അമ്മേ… അത് പിന്നെ… സാഹചര്യങ്ങൾ കൊണ്ട് പറഞ്ഞുപോയതാണ്. ദേവൂട്ടിനോട് സത്യം പറയാൻ പറ്റില്ലല്ലോ.”
ലക്ഷ്മിയമ്മ: “സാഹചര്യമോ? ഞാൻ കാശിയിലും ഋഷികേശിലും തീർത്ഥയാത്രയ്ക്ക് പോയിരിക്കുകയാണെന്ന് ആ പിഞ്ചുകുഞ്ഞിനോട് നുണ പറഞ്ഞിട്ട്, നിങ്ങൾ രണ്ടുപേരും കൂടി എവിടെയായിരുന്നു? അതിന്റെ കൂടെ ഹോസ്പിറ്റലിൽ പോവാൻ എന്റെ പേര് വേണമായിരുന്നോ നിനക്ക് നുണ പറയാൻ?”
അമ്മയുടെ ശബ്ദം അപ്പോൾ വളരെ താഴ്ന്നായിരുന്നു കേട്ടത്.
ശാലിനി: “അമ്മേ… സോറി . വിശ്വേട്ടൻ പറഞ്ഞത് ദേവൂട്ടിന് ഒന്നും മനസ്സിലാകാതിരിക്കാനാണ്…”
ലക്ഷ്മിയമ്മ (ശബ്ദം ഉയർത്തി): “മിണ്ടി പോവരുത്…ശാലിനി! നാണമില്ലേ നിനക്ക് ? ഓരോന്നു പറഞ്ഞു പറഞ്ഞ് നീ വിശ്വനാഥന്റെ കൂടെ നടത്തുന്ന ഈ നാടകങ്ങൾ ആ കുട്ടി എന്നെങ്കിലും തിരിച്ചറിയും. അന്ന് നീ അവന് എന്ത് മറുപടി നൽകും?”
അമ്മ മുഖം താഴ്ത്തി നിന്നു. ലക്ഷ്മിയമ്മയുടെ ഉള്ളിൽ കനൽ എരിയുന്നുണ്ടായിരുന്നു. ലക്ഷ്മിയമ്മ വിശ്വനാഥനെ നോക്കി പല്ലുകടിച്ചു.
ലക്ഷ്മിയമ്മ: “നിങ്ങൾ തമ്മിലുള്ള ഈ ‘ബന്ധം’… അത് എന്തുതന്നെയായാലും, ലോകത്തിന് മുന്നിൽ ഇവൾ ഇപ്പോഴും ഫിലിപ്പിന്റെ വിധവയാണ്. ആ കുഞ്ഞിന്റെ മുന്നിലെങ്കിലും ആ അന്തസ്സ് നിനക്ക് കാത്തുസൂക്ഷിച്ചൂടെ വിശ്വനാഥാ? ഇവൾ നിനക്ക് ആരാണെന്ന് എനിക്കറിയാം, പക്ഷേ ആ കുട്ടിക്ക് ഇവൾ അവന്റെ അമ്മ മാത്രമാണ്. അവനെ ഇങ്ങനെ നുണകൾ പറഞ്ഞു പറ്റിക്കുന്നത് ക്രൂരതയാണ്.”
വിശ്വനാഥ്: “അമ്മേ, ശാലിനി ഇപ്പോൾ നിയമപരമായി എന്റെ…” (വിശ്വനാഥ് പറയാൻ വന്നത് ലക്ഷ്മിയമ്മ തടഞ്ഞു).
ലക്ഷ്മിയമ്മ: ” എന്ത് പദവിയായാലും അത് ആ മുറിക്കുള്ളിൽ മതി. പുറത്ത്, ഈ കുഞ്ഞിന്റെ മുന്നിൽ എനിക്ക് നുണയത്തി ആകാൻ വയ്യ. പത്തു മാസത്തെ പ്രൊജക്ടോ മറ്റോ പറഞ്ഞ് നീ ഇവളെ കൊണ്ടുപോകുന്നത് ആ കുട്ടി കാണുന്നുണ്ട്. അവന്റെ ആ ചോദ്യങ്ങൾക്ക് മുന്നിൽ ഉരുകിപ്പോകുന്നത് ഞാനാണ്.”
ഹാളിൽ വലിയൊരു നിശബ്ദത പടർന്നു. ലക്ഷ്മിയമ്മ കരഞ്ഞുകൊണ്ട് അടുക്കളയിലേക്ക് നടന്നു. വിശ്വനാഥൻ അമ്മയുടെ തോളിൽ കൈവെച്ച് അവളെ ആശ്വസിപ്പിക്കാൻ നോക്കി.
വീടിനുള്ളിൽ നടക്കുന്ന ഓരോ കാര്യങ്ങളും എന്നെ അസ്വസ്ഥനാക്കാൻ തുടങ്ങിയിരുന്നു. ഓരോ നുണകളും ഓരോ രഹസ്യങ്ങളും പതുക്കെ എന്റെ മുന്നിൽ അഴിഞ്ഞു വീഴുകയായിരുന്നു. ഞാൻ എന്നെത്തന്നെ ആ വീടിനുള്ളിലെ സംഭവങ്ങളിൽ നിന്ന് പതുക്കെ അടർത്തിമാറ്റാൻ ശ്രമിച്ചു. പക്ഷേ, സത്യങ്ങൾ എന്നെ വേട്ടയാടിക്കൊണ്ടിരുന്നു.
ഒരു ദിവസം രാവിലെ കളിക്കിടയിൽ എന്റെ മുറിയിലെ കസേരയ്ക്ക് പിന്നിൽ ഞാൻ ഒരു ഒരാളുടെ ഷഡ്ഢി കണ്ടു.
ഞാൻഅത്കയ്യിലെടുത്ത്അടുക്കളയിൽജോലിചെയ്യുകയായിരുന്നഅമ്മയുടെഅടുത്തേക്ക്ചെന്നു.
”അമ്മേ, ഇതാരുടെയാ? നമ്മുടെ റൂമിൽ ഇരിക്കുന്നു…”
അമ്മ അത് കണ്ടതും ഒരു നിമിഷം സ്തംഭിച്ചു പോയി. കൈയ്യിലിരുന്ന പാത്രം താഴെ വീഴാതിരിക്കാൻ അവർ പാടുപെട്ടു. മുഖം വല്ലാതെ ചുവന്നു. എങ്കിലും പെട്ടെന്ന് ഒരു നുണ പറഞ്ഞു: “അത്… അത് വിശ്വേട്ടന്റേതാവും മോനേ. പുറത്ത് ഉണങ്ങാനിട്ടപ്പോൾ കാറ്റത്ത് പറന്നു വന്നതാകും. ഞാൻ അത് തിരികെ കൊടുക്കാൻ വേണ്ടി എടുത്തു വെച്ചതാ.”
കാറ്റത്ത് പറന്നു വന്ന വസ്ത്രം എങ്ങനെ വാതിലുകളും ജനലുകളും അടച്ച എന്റെ മുറിയിലെത്തി എന്ന് ചോദിക്കാനുള്ള ബുദ്ധി അന്ന് എനിക്കുണ്ടായിരുന്നില്ല.
മറ്റൊരു ദിവസം ഉച്ചയ്ക്ക് സ്കൂൾ വിട്ടു വന്നപ്പോൾ വീട് വല്ലാതെ നിശബ്ദമായിരുന്നു. ഞാൻ വെള്ളം കുടിക്കാനായി അടുക്കളയിലേക്ക് നടക്കുമ്പോൾ ബാത്ത്റൂമിൽ നിന്ന് അമ്മയുടെ ശബ്ദം കേട്ടു. പക്ഷേ അത് പതിവുപോലെ പാട്ടു പാടുന്നതോ കുളിക്കുന്നതോ ആയ ശബ്ദമായിരുന്നില്ല. ഏങ്ങലടിക്കുന്നതു പോലെയുള്ള, എന്നാൽ വല്ലാത്തൊരു ആനന്ദം കലർന്ന ‘മൂളലുകൾ’ (Moaning voice). അമ്മയ്ക്ക് സുഖമില്ലെന്ന് കരുതി ഞാൻ വാതിലിൽ തട്ടി വിളിച്ചു.
