ആവിര്‍ഭാവം – 8

സൂര്യോദയത്തിന് തൊട്ട് മുന്നേയാണ്‌ അവര്‍ എത്തിയത്. മൂവരും തോളോട് തോള്‍ ചേര്‍ന്ന് നിന്ന്‍ സൂര്യോദയം ആസ്വദിച്ചു. മഞ്ഞ് ആകെ ഒരു ആവരണം അന്തരീക്ഷത്തില്‍ ചാര്‍ത്തിയിരുന്നു. കയറ്റം കയറിയ ആയാസം പക്ഷെ ശരീരത്തില്‍ നിന്ന്‍ തണുപ്പിനെ അകറ്റുകയും ചെയ്തു.

വളരെ അലൌകികമായ ഒരു ശാന്തതയും സമാധാനവും ആ കാഴ്ചകളിലും ചുറ്റുപാടും നിറഞ്ഞു നിന്നു. അതേ ചിന്ത തന്നെ മൂവരിലും പ്രതിഭലിച്ചു.

ലൈംഗികച്ചുവയുള്ള യാതൊരു കാര്യവും വിദൂരമായിപ്പോലും അവരില്‍ അപ്പോള്‍ തൊട്ട് തീണ്ടിയിരുന്നു പോലുമില്ല. നിറഞ്ഞ സന്തോഷത്തിലും സംതൃപ്ത്തിയിലും മനസ്സിനെ വിട്ടുകൊടുത്ത് അവര്‍ സൂര്യോദയം കണ്ട്നിന്നാസ്വദിച്ചു. നടുവില്‍ നിന്നിരുന്ന കാമിനി കൈകള്‍ ഇരു ഭാഗത്തും നിന്നിരുന്നവരുടെയും പിറകില്‍ കൂടിയിട്ട് അവരുടെ വയറിന്‍റെ സൈഡില്‍ പിടിച്ചു നിന്നു. സൂര്യന്‍ ഉയര്‍ന്ന് വന്നപ്പോള്‍, സേതു ഇറക്കി വെച്ചിരുന്ന ബാക്ക് പാക്കില്‍ നിന്ന് കയ്യില്‍ കരുതിയ ഷീറ്റെടുത്ത് ഏതാണ്ട് നിരപ്പായ ഭാഗത്ത്‌ വിരിച്ച്, ചായ കരുതിയ ഫ്ലാസ്ക്കും ബിസ്കറ്റ് പാക്കുകളും നിരത്തി വെച്ചു.
മൂവരും വിരിപ്പില്‍ ഇരിപ്പുറപ്പിച്ചതോടെ, സേതുരാമന്‍ ഫ്ലാസ്ക്കിന്‍റെ അടപ്പില്‍ ചായ ഒഴിച്ച് കാമിനിക്ക് നല്‍കി, “കപ്പുകള്‍ എടുക്കാന്‍ മറന്നു” അയാള്‍ പറഞ്ഞു. കാമിനി ആസ്വദിച്ച് ചൂടാറാന്‍ അതില്‍ ഒന്ന് രണ്ടാവര്‍ത്തി ഊതിയശേഷം ഒരു സിപ്പെടുത്ത് ചായ അതങ്ങിനെ അരുണിന് കൈമാറി. ഒന്നന്ധാളിച്ച് അര സെക്കണ്ട് തരിച്ചിരുന്ന ശേഷം അവന്‍ അത് വാങ്ങി, കാമിനി ചെയ്തപോലെ ഒന്നുരണ്ടാവര്‍ത്തി ഊതി ഒരു സിപ്പെടുത്ത് അടപ്പ് സേതുവിന് കൊടുത്തു. രണ്ട് റൌണ്ട് ആയപ്പോള്‍ സേതു അതില്‍ വീണ്ടും ചായ നിറച്ചു, ഇതിനിടെ ബിസ്കറ്റ് പാക്കറ്റ് തുറന്ന്‍ അവര്‍ അതും കഴിക്കാന്‍ തുടങ്ങി.

സംസാരം ഇതിനിടെ കാര്യമായി പുരോഗമിക്കുന്നുണ്ടായിരുന്നു. ഒരു ഇടവേള വന്നപ്പോള്‍, അരുണ്‍ പറഞ്ഞു, “എനിക്ക് രണ്ടാളോടും വളരെ സീരിയസ്സായി ഒരു കാര്യം സംസാരിക്കാനുണ്ട്, പറഞ്ഞോട്ടെ?” സേതു ഉടനെ പറഞ്ഞു “ബൈ ഓള്‍ മീന്‍സ്‌.” കാമിനിയും പറഞ്ഞു “അതിനെന്താ, പറയൂ.” ഒന്നാലോചിച്ച ശേഷം അരുണ്‍ തുടങ്ങി, “ഞാന്‍ ഒന്നും ഷേര്‍ ചെയ്യാതെയാണ് എന്‍റെ ജീവിതത്തില്‍ ഇത് വരെ വളര്‍ന്നു വന്നത്. അതിന്‍റെ ഒരു ആവശ്യം വന്നില്ലെന്ന് തോന്നുന്നു, അല്ലെങ്കില്‍ അതിനുള്ള സാഹചര്യം ഉണ്ടായില്ലെന്ന് വേണമെങ്കില്‍ പറയാം. ഇന്നലത്തോടെ പക്ഷെ എന്‍റെ പല സ്വഭാവങ്ങളിലും മാറ്റം വരാന്‍ തുടങ്ങിയിരിക്കുന്നു.

ഞാന്‍ കണ്ടിരുന്ന ജീവിതത്തിന് കുറെ ഏറെ റിവിഷന്‍സ് ആവശ്യമുണ്ടെന്നൊരു തോന്നല്‍ ഇപ്പോളുണ്ട്. ഇപ്പോള്‍ തന്നെ ഉദാഹരണത്തിന്, നിങ്ങള്‍ ശ്രദ്ധിച്ചോ എന്നറിയില്ല, ഒരു ചായ ഷെയര്‍ ചെയ്ത് കുടിക്കുക എന്നത് ഞാന്‍ ചിന്തിക്കാത്ത കാര്യമാണ്. അതാണ്‌ കാമിനി കപ്പെനിക്ക് നീട്ടിയപ്പോള്‍ ഞാന്‍ എന്ത് ചെയ്യണം എന്നറിയാതെ ഒരു നിമിഷം ഇരുന്നുപോയത്.

എന്നാല്‍ അത് ചെയ്ത് കഴിഞ്ഞപ്പോഴത്തെ സന്തോഷം, അതെനിക്ക് പറയാനേ സാധിക്കുന്നില്ല. ഇന്നലെ സേതുച്ചേട്ടന്‍റെ ആശീര്‍വാദത്തോടെ കാമിനി ശരീരം എന്നോടൊത്ത്‌ പങ്കുവച്ചു. പങ്കുവെക്കലിന് സന്തോഷം നല്‍കാന്‍ സാധിക്കും എന്ന് അപ്പോഴാണ് ഞാന്‍ അറിയുന്നത്. ഇത് വരെ പിടിച്ചടക്കലിനും തോല്‍പ്പിക്കുന്നതിനും മാത്രമേ സന്തോഷം നല്‍കാന്‍ ആവൂ എന്നായിരുന്നു ഞാന്‍ കരുതിയത്‌.

ഞാന്‍ ഇനിയും എത്രയോ ജീവിതത്തില്‍ പഠിക്കേണ്ടിയിക്കുന്നു. കാമിനിയുടെ സൌന്ദര്യം എനിക്കുകൂടി നുകരാന്‍ സാധിക്കുമ്പോള്‍ സേതുച്ചേട്ടന്‍ അനുഭവിക്കുന്ന സന്തോഷവും എനിക്കിപ്പോള്‍ ഊഹിക്കാന്‍ കഴിയും.

കാമിനി ഇന്നലെ പറഞ്ഞതിനോടും ഞാന്‍ പൂര്‍ണ്ണമായി യോജിക്കുന്നു. എന്‍റെ സെക്ഷുല്‍ പ്രിഫറന്‍സ് ശരിപ്പെടുത്തി എടുക്കാന്‍ എനിക്ക് ഒരു സൈക്കിയട്രിക് ഹെല്‍പ് ആവശ്യമുണ്ട്. എനിക്കിത്രയും സെല്‍ഫ് കോണ്ഫിടന്‍സ് ഉള്ളപ്പോള്‍ ഞാന്‍ എന്തിന് സ്ത്രീകളെ വേദനിപ്പിച്ച് സുഖം പിടിച്ചുവാങ്ങണം?”
കാമിനി ഇവിടെ വിടര്‍ന്ന്‍ മന്ദഹസിച്ചുകൊണ്ട് ഇടപെട്ടു, “നിനക്ക് കോണ്ഫിടെന്‍സ് മാത്രമല്ല, സുഖിപ്പിക്കാന്‍ പറ്റിയ എക്വിപ്മെന്‍റെഉം, ടാലെന്‍റ്റും ഉണ്ട്, ഞാന്‍ ഗാരെന്ടി പോരെ?”
അതിനോട് സേതു കൂട്ടിച്ചേര്‍ത്തു, “അരുണ്‍ നീ ഒരു ആല്‍ഫാമെയില്‍ ആണ്, തികഞ്ഞ പുരുഷത്വത്തിന്‍റെ പ്രതീകം.
നിന്‍റെ പെര്‍സണാലിറ്റി, ഫിസിക്, ശരീരം, ആരോഗ്യം, സാധനം ഇതെല്ലാം പെര്‍ഫെക്റ്റ്‌ ആണ്. ഇണയെ തൃപ്ത്തിപ്പെടുത്താനുള്ള നിന്‍റെ കഴിവ് അതിന് മാറ്റ് കൂട്ടുന്നു. ഞാന്‍ പറയാതെ തന്നെ നിനക്കറിയാമല്ലോ, നിന്‍റെ ഒരു നോട്ടത്തിനായി പെണ്ണുങ്ങള്‍ കൊതിക്കുന്നുന്നത്. വന്യമായി, പെണ്ണിനെ മാനസികമായി അടിമപ്പെടുത്തി, രതിയിലേര്‍പ്പെടാന്‍ നിനക്കാകും.

അത്തരം പുരുഷന്‍ കുറച്ച്‌ സോഫ്റ്റ്‌ ആയി, ആര്‍ദ്രമായി പെണ്ണിനോട് ഇടക്കൊക്കെ ഇടപെട്ടാല്‍ അതും അവര്‍ ഭയങ്കരമായി ഇഷ്ട്ട്പ്പെടും. ആകപ്പാടെ ഒരു വശപ്പിശക് ഇതിലൊക്കെ കാണുന്നത്, ഇണയെ വേദനിപ്പിക്കുന്നതില്‍ നീ ആനന്ദം കണ്ടെത്തുന്നു എന്നത് മാത്രമാണ്. അത് മാനസികമായ ഒരു പ്രശ്നമാണെങ്കില്‍ തീര്‍ച്ചയായും അത് ചികിത്സിച്ചുഭേദമാക്കാന്‍ ശ്രമിക്കേണ്ടതാണ്‌. എങ്കില്‍ നീ എല്ലാം തികഞ്ഞ ഒരു പുരുഷന്‍ ആവുകയും ചെയ്യും.

ചികിത്സ ആവശ്യമാണ് എന്ന തിരിച്ചറിവാണ് ഏറ്റവും ആവശ്യം. അത് നിനക്ക് തോന്നുന്നുണ്ടെങ്കില്‍, ദെന്‍ ഗോ എഹെഡ്.”

ഇതെല്ലാം കേട്ട് അല്‍പ്പനേരം മിണ്ടാതിരുന്ന അരുണ്‍ സംസാരിക്കാന്‍ തുടങ്ങി, “എനിക്ക് തോന്നുന്നില്ല ഇതിനൊരു ട്രീറ്റ്മെണ്ട് ഇന്ത്യയില്‍ ആരംഭിച്ചിട്ടുണ്ടാവുമെന്ന്. ഒന്നുകില്‍ അമേരിക്ക അല്ലെങ്കില്‍ ഇംഗ്ലണ്ട് ഇവിടെ എവിടെയെങ്കിലും അന്വേഷിക്കണം ഇതിന് പറ്റിയ തെറാപ്പി ഉണ്ടാവുമോ എന്ന്. എവിടെയായാലും ഞാന്‍ പോകാന്‍ തീരുമാനിച്ചു. ഈ കണ്ണില്‍ കൂടി ഭാര്യയെ കാണാന്‍ ഭയന്നിട്ടാണ് ഞാന്‍ കല്യാണം കഴിക്കാതെ നടക്കുന്നത്. ഇതിന് ഒരു അവസാനം കാണണം.”

“നീ അധികം വഷളാകുന്നതിനുമുന്നെ ഞങ്ങള്‍ക്ക് കയ്യില്‍ കിട്ടി, അല്ലേടാ ചക്കരെ,” കാമിനി കളിയാക്കി.
സേതുരാമന്‍ ഫ്ലാസ്ക്കില്‍ അവസാനമായി ഉണ്ടായിരുന്ന ചായ കൂടി പകര്‍ന്ന് കുടിക്കാനായി കാമിനിക്ക് കൈമാറി. അരുണ്‍ എന്തോ ഗഹനമായ ചിന്തയില്‍ പെട്ടിരിക്കുന്നത് കണ്ട് അയാള്‍ ചോദിച്ചു, “എന്താണ് അരുണ്‍ പിന്നെയും ഇത്രയേറെ ആലോചിക്കുന്നത്?”

അരുണ്‍ സേതുരാമനെയും കാമിനിയേയും മാറിമാറി നോക്കി. എന്നിട്ട് പറഞ്ഞു, “ഇപ്പോള്‍ ഞാന്‍ ഈ ലോകത്ത് ഏറ്റവും കൂടുതല്‍ സ്നേഹിക്കുന്ന വളരെ ചുരുക്കം പേരില്‍ രണ്ടാളുകളാണ് നിങ്ങള്‍ രണ്ട് പേരും. ആ ഇഷ്ട്ടം മുതലെടുത്ത്‌ കൊണ്ട് ഞാന്‍ ഒരു കാര്യം തുറന്നു പറഞ്ഞോട്ടെ? എന്നെ ദയവായി വെറുക്കരുത്.”

Leave a Reply

Your email address will not be published. Required fields are marked *