കാഞ്ഞിരക്കുറ്റി – 5 19

 

“ആആഹ്ഹ്..ന്റെ കുട്ടാ അടിക്ക് മുത്തേ.. ഇന്നലെ ഞാൻ.. ആഹ്ഹ്ഹ്.. സോറി..ഹമ്മേ.. ആആ..”! അവൾ അന്ധമായി പുലമ്പി.

 

രതിമൂർച്ചയുടെ അസഹ്യമായ വെപ്രാളം കൊണ്ട് ആതിര കിടന്ന് പിടഞ്ഞു. മറുകൈയിൽ കിടന്ന് മുലക്കുടം ഞെരിഞ്ഞു ചുവന്നു. ആതിരയുടെ വാ പൊളിഞ്ഞു കണ്ണുകൾ തുറിച്ചു. കാലുകൾ ഇറുക്കി തുട രണ്ടും ചേർത്ത് ഞെരിച്ചു പൂറ് ഇറുക്കി അവൾ കന്തിലൂടെ വിരലുകൾ ഉരച്ചു കൊണ്ട് ഇറക്കിവലിച്ചു മതിമറന്നു.

സുഖത്തിന്റെ പാരമ്യത്തിൽ രാത്രി വാഹിദിനോട് ചെയ്ത നന്ദികേട് ഓർത്ത് കുറ്റബോധം അവളെ പൊതിഞ്ഞു. അവന്റെ കരുത്തുറ്റ കുണ്ണയുടെ പൗരുഷത്തെ താൻ വേദനിപ്പിച്ചു എന്നവൾക്ക് തോന്നി.

 

“ആഹ്.. ഹായ്..ഹാ..ഹാ.. വാഹിദ്..സോറി.. ഒന്ന് വരൂ കുട്ടാ..ഹആആആഹ്ഹ്ഹ്..” അഗ്നിപാർവ്വതം പോലെ ഇടുങ്ങിയ ദ്വാരത്തിനുള്ളിൽ പൊട്ടിത്തെറിച്ച ഭ്രാന്തമായ കാമസുഖത്തിന്റെ വെള്ളപ്പാച്ചിലിൽ ആടിയുലഞ്ഞു കൊണ്ട് അവളുടെ പൊങ്ങിവളഞ്ഞ അരക്കെട്ട് തളർന്നു കിടക്കയിലേക്ക് മലർന്നടിച്ചു വീണു. കണ്ണുകൾ അടച്ചു മുലയിൽ ഞെരിച്ചു കൊണ്ട് മലർന്നു കിടന്നു കിതച്ച ആതിര കിടക്കയിൽ ഉരുണ്ട് വാഹിദ് കിടന്നിരുന്ന ഭാഗത്തേക്ക് കമിഴ്ന്നു കിടന്നു.

 

എന്നിട്ടും വാഹിദിനെ അഭിമുഖീകരിക്കാൻ അവൾക്ക് ബുദ്ധിമുട്ട് തോന്നി. അവനാണെങ്കിൽ വലിയ താത്പര്യം കാണിച്ചുമില്ല. ഉച്ചഭക്ഷണം കഴിക്കാൻ ഇറങ്ങിയപ്പോൾ അവളോട് സംസാരിച്ചില്ല, പകരം ബുള്ളറ്റിൽ കയറിയിരുന്നു നിർത്താതെ ഹോൺ അടിച്ചു കാര്യം സൂചിപ്പിക്കുക മാത്രം ചെയ്തു.

അവൻ പിണങ്ങിയെന്നു മനസ്സിലായത് കൊണ്ട് ആതിര സംസാരിക്കാൻ ശ്രമിച്ചതുമില്ല. മിണ്ടാതെ ബൈക്കിൽ കേറി ഇരുന്നു, പക്ഷേ അവനോട് ചേർന്നിരിക്കാൻ മടിക്കാട്ടിയില്ല. ഒപ്പം പിറകിൽ അവനെ ചുറ്റിപ്പിടിക്കാനും.

 

“എന്തെ രണ്ടാളും തമ്മിൽ പിണങ്ങിയോ?” ക്യാഷ് കൊടുക്കാൻ നേരം മമ്മാജി കുശലം ചോദിച്ചു. വാഹിദ് ഒന്ന് പുഞ്ചിരിച്ചു കൊണ്ട് മൂളുകമാത്രം ചെയ്തു. അവിടെയുള്ളവരുടെ നോട്ടം ജീൻസും ടീഷർട്ടും ധരിച്ച ആതിരയുടെ ശരീരത്തിന്റെ ഉയർച്ച താഴ്ചകളുടെ ധാരാളിത്തത്തിലേക്ക് മാത്രമാണെന്ന് വാഹിദ് ശ്രദ്ധിച്ചു. അത് മനസ്സിലായിട്ടും അറിയാത്തതുപോലെ ഭാവച്ചുകൊണ്ട് ആതിര കടയുടെ പുറത്തേക്കിറങ്ങി അവനെ കാത്തുനിന്ന്.

 

“ചേട്ടാ, എനിക്ക് കുറച്ചു കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കാൻ ഉണ്ടായിരുന്നു. എപ്പോഴാ ഒന്ന് ഫ്രീയാവുന്നത്?” വാഹിദ് ശബ്ദം താഴ്ത്തി മമ്മാജിയോട് ചോദിച്ചു. മമ്മാജി അവനെയൊന്ന് ഇരുത്തി നോക്കി.

 

“മകന്റെ കാര്യമായിരിക്കും.” അയാൾ അവനെത്തന്നെ നോക്കിക്കൊണ്ട് ഒരു ഊഹം പറഞ്ഞു. വാഹിദ് അല്ലെന്നു തലയാട്ടി. മമ്മാജിയുടെ പുരികം വളഞ്ഞു നെറ്റിയിൽ ചുളിവ് വീണു.

 

“എനിക്കറിയേണ്ടത് സരസുവിന്റെ കഥയാണ്. നിങ്ങളൊക്കെ ഇത്രയും ഭയക്കുന്ന ആ പെൺകുട്ടിക്ക് എന്താണ് സംഭവിച്ചത് എന്നാണ്.” വാഹിദ് ചെറിയ പുഞ്ചിരിയോടെ മാമ്മജിയുടെ സംശയത്തെ തിരുത്തി. ഒന്ന് രണ്ടുപേർ ഭക്ഷണം കഴിച്ചു ക്യാഷ് കൊടുക്കാൻ വന്നുപോയി. അവർ പോയിക്കഴിഞ്ഞപ്പോൾ മമ്മാജി വാഹിദിനു നേരെ തിരിഞ്ഞു.

 

“എനിക്ക് അതൊന്നും കൃത്യമായി അറിയില്ല. വാസു കാരണവരുടെ വകയിലൊരു ബന്ധുവാണ് സുരൻ. അയാളുടെ അച്ഛന്റെ കുട്ടിക്കാലത്തോ മറ്റോ നടന്ന കാര്യങ്ങളാണ്.” മമ്മാജി പറഞ്ഞു. വാഹിദിൽ ഒരു ഞെട്ടലുണ്ടായി. അവിടെ നിന്നാണ് ഇന്ന് താൻ പ്രഭാത ഭക്ഷണം കഴിച്ചത്. അയാളുടെ ഭാര്യയായിരുന്നു ഇന്ന് രാവിലെ തനിക്ക് കിട്ടിയ വിശേഷ പലഹാരം. എന്നിട്ടും എത്ര വിദഗ്ദമായിട്ടാണ് അവരത് മറച്ചുവച്ചത്.

 

“എങ്കിൽ അദ്ദേഹത്തോട് ചോദിക്കാം. ആട്ടെ, ചേട്ടന്റെ മകന്റെ കാര്യം വല്ലതും അറിയുമോ. എങ്ങിനെയാണ് കാണാതായതെന്നോ എവിടെ വച്ചാണ് എന്നോ അങ്ങിനെ വല്ലതും..” വാഹിദ് പ്രതീക്ഷയോടെ അയാളെ നോക്കി. മമ്മാജിയിൽ ചെറിയൊരു നിശബ്ദത പടർന്നു. അയാൾ ഒരു നിമിഷം എന്തോ ആലോചനയിൽ കുടുങ്ങിക്കിടക്കുകയും ഒരു ദീർഘാനിശ്വാസം വിടുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *