കാഞ്ഞിരക്കുറ്റി – 5 19

 

“ആ, ന്നിട്ട് എവിടാ നമ്മൾ പറഞ്ഞു നിർത്തിയത്.?” അയാൾ ഓർമ്മയിൽ ചികയുന്നത് പോലെ ഒന്ന് പുറത്തെ ഇരുട്ടിലേക്ക് നോക്കിയിട്ട് വാഹിദിനു നേരെ മുഖം തിരിച്ചു

“കാക്കേരിയിൽ നിന്ന് മടങ്ങുന്ന വാസു കാരണവർ കോരനോട് ദേഷ്യപ്പെട്ട കാര്യം.” വാഹിദ് അയാളെ ഓർമ്മകളിലേക്ക് തിരികെ കൊണ്ട് വന്നു. സുരേട്ടൻ കസേരയിലേക്ക് ചാഞ്ഞിരുന്നു. വെളുത്തു നേർത്ത കോട്ടൺ ഷർട്ടിനുള്ളിൽ നിറഞ്ഞു നിൽക്കുന്ന ആതിരയുടെ മുലയും അവ്യക്തമായി തെളിഞ്ഞു കാണുന്ന മുലക്കണ്ണും കൊതിയോടെ നോക്കിക്കൊണ്ട് വിദൂരമായ ഓർമ്മകളിലേക്ക് അയാളുടെ ചിന്തകൾ ചിറകടിച്ചു പറന്നു.

 

കാളവണ്ടിയുടെ മേൽക്കൂരയുടെ മുളക്കമ്പിൽ പിടിച്ചു വണ്ടിക്കൊപ്പമുള്ള ശരീരത്തിന്റെ ഇളക്കം നിയന്ത്രിച്ചു കൊണ്ട് കോരനെ നോക്കി മുരളുന്ന വാസു കാരണവരെ അയാൾ താൻ കേട്ട ചരിത്രത്തിന്റെ ഭാവനാ ലോകത്ത് തെളിഞ്ഞു കണ്ടു. വണ്ടിയോടിക്കുന്ന കോരന്റെ പിറകിലിരുന്നു പുലബ്യം പറയുന്ന, കോരന്റെ അപജന്മത്തെയും ജാതിയെയും പരിഹസിച്ചു കോപം കൊണ്ട് ജ്വലിക്കുന്ന തന്റെ കുടുംബത്തിലെ ചരിത്ര പുരുഷനായ വാസു അമ്മാവനെ സുരേട്ടൻ മദ്യത്തിന്റെ ആലസ്യത്തിൽ തെളിഞ്ഞു കണ്ടു. അയാൾ പറഞ്ഞു തുടങ്ങി.

 

കാക്കേരി അങ്ങാടി വഴി പാറത്തൊടി തറവാട്ടിലേക്ക് മടങ്ങി വരുന്ന ഒരു ദിവസം. കർക്കിടകമാസത്തിന്റെ അവസാന നാളുകളിൽ ഒന്നായിരുന്നു. ഉച്ചകഴിച്ചു പുറത്തേക്കിറങ്ങിയത് കൊണ്ട് സായന്തനം പിന്നിട്ടിരുന്നു. കുറേ ദിവസങ്ങൾ തറവാട്ടിൽ കുത്തിയിരുന്നാൽ അയാൾക്ക് മടുപ്പ് വരും, പിന്നെ എങ്ങോട്ടെങ്കിലും തോട്ടത്തിലേക്കോ മറ്റോ യാത്ര പോകും. ഇത് തോട്ടത്തിൽ പോയി വരുന്ന വഴിയാണ്. മലയോര പ്രദേശത്ത് കണ്ണെത്താ ദൂരത്തോളം തെങ്ങിൻ തോപ്പും കുരുമുളകുമുണ്ട്. അവിടെ പോയി കാവൽ പുരയിൽ ഇരുന്നു വിളവിന്റെയും ജോലിക്കാരികളുടെ കാമത്തിന്റെയും കണക്കെടുക്കും. വെടിയിറച്ചിയും വാറ്റ് ചാരായവും കഴിച്ചു കണ്ണിൽ കണ്ട പെണ്ണിൽ താത്പര്യം തോന്നുന്നവളെ എടുത്തോണ്ട് വന്ന് പറമ്പിൽ കുനിച്ചു നിർത്തി പിന്നിലൂടെയും കാവൽപുരയിലെ ചാക്ക്കെട്ടിൽ കിടത്തി മലദ്വാരത്തിലും പൂറിലും മാറിമാറി അടിച്ചു മതിമറക്കും. ഇന്നലെ ഉച്ചക്ക് തറവാട്ടിൽ നിന്ന് ഇറങ്ങിയതാണ്, ഇന്നാണ് മടങ്ങുന്നത്.

 

തോട്ടത്തിൽ എത്തിയപ്പോൾ വൈകുന്നേരമായിരുന്നു. ചുരം കയറുന്നിടത്തു നിന്ന് കല്ലുകൾ പാകിയ തോട്ടം വഴിയിലൂടെ കാളവണ്ടിയിൽ ആടിയുലഞ്ഞു കുറച്ചു ദൂരം പോയാൽ തെങ്ങിന്തോട്ടം തുടങ്ങും. വീണ്ടും ഏതാണ്ട് ഒരുമണിക്കൂർ ദൂരം സഞ്ചാരിച്ചാൽ വലിയ മരങ്ങൾ കൊണ്ട് വനസമാനമുള്ള ഇരുണ്ട കുരുമുളക് തോട്ടത്തിൽ എത്തും. അവിടെ ഇടത്തരം വലിപ്പമുള്ള ഒരു ചെറിയ വീടുണ്ട്. ചുണ്ണാമ്പ് തേച്ച മൺകട്ടയുടെ ചുവരും ഓലമേഞ്ഞ മേൽക്കൂരയുമുള്ള ഒരു വീട്. അതിൽ നിറയെ കുരുമുളകിന്റെ ചാക്ക് കെട്ടുകൾ അട്ടിയിട്ടിട്ടുണ്ടാകും. കാവൽക്കാരന് കിടക്കാൻ ചാക്കുകൾ അട്ടിയിട്ട് ശീലകൊണ്ട് പൊതിഞ്ഞ ഒരു കിടക്കയും. ഇന്നലെ രാത്രി മുഴുവൻ അതിൽ ഒരു അമ്മയും മകളുമായിരുന്നു വിരുന്ന്. രണ്ടുപേരും തോട്ടത്തിൽ പണിക്ക് വന്നവർ.

 

മുപ്പത്തഞ്ചു വയസ്സുള്ള ചിരുതയും അവളുടെ ഇരുപത് വയസ്സുള്ള മകളും. രണ്ടുപേരും ചളി പുരണ്ട നേരിയ ഒറ്റമുണ്ടും വീർത്തു തള്ളിനിൽക്കുന്ന മാറു പൊതിഞ്ഞ മുഷിഞ്ഞ മേൽമുണ്ടും ധരിച്ചു ചാറ്റൽ മഴയിൽ തലയിൽ കവുങ്ങിന്റെ പാളകൊണ്ടുണ്ടാക്കിയ തൊപ്പിയും ധരിച്ചു കുരുമുളക് വള്ളി കെട്ടുകയും തൂങ്ങിയത് നേരെയാക്കുകയും മറ്റും ചെയ്തു കൊണ്ടിരിക്കുന്നത് കണ്ടപ്പോൾ, കാവൽ പുരയിലെ വരാന്തയിൽ മുറുക്കിക്കൊണ്ട് നിൽക്കുന്ന വാസുകാരണവർക്ക് പൂതിയിളകി. ഇരുനിറമുള്ള രണ്ടു കൊഴുത്ത പെണ്ണുടലുകൾ. ഈറൻ തുണിയിൽ പൊതിഞ്ഞ ഇറച്ചുകൊഴുപ്പ് ശരീരത്തിൽ ഒട്ടിച്ചേർന്നിരിക്കുന്ന മുഷിഞ്ഞ നേരിയ വെള്ളത്തുണിയിൽ വ്യക്തമായി കാണാം. കാരണവരുടെ ചുണ്ടിൽ ഒരു വിടന്റെ ചിരി തെളിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *