മദജലമൊഴുക്കുന്ന മോഹിനിമാര്‍ – 4 16

അതോടെ എല്ലാ കള്ളക്കളികളും നിന്നു. അങ്ങനൊരു സംഭവമേ നടന്നിട്ടില്ല എന്ന മട്ടിലായിരുന്നു ഓപ്പോള്‍ പിന്നീട് പെരുമാറിയത്. സാധാരണ പോലെ ചിരിച്ചും കളിച്ചുമൊക്കെ അവള്‍ എന്നോട് ഇടപെട്ടു. കൃത്യം ഒരു വര്‍ഷം കഴിഞ്ഞപ്പോഴേക്കും അവള്‍ടെ കല്യാണവും കഴിഞ്ഞു.

ബംഗ്ലൂര്‍ നിന്നു നാട്ടില്‍ എത്തിയതില്‍ പിന്നെ രണ്ടു തവണ മാത്രമേ തറവാട്ടില്‍ വന്നിട്ടുള്ളൂ. ആഴ്ചയില്‍ മൂന്നും നാലും തവണയൊക്കെ വിളിക്കാറുണ്ട്. പഴയ സ്നേഹമൊക്കെ അതേപോലെ ഇപ്പോഴുമുണ്ട്. പക്ഷെ അന്നത്തെ ആ മൂന്നു ദിവസങ്ങളില്‍ ഉണ്ടായതൊന്നും ഓര്‍മയിലില്ലാത്തത് പോലെയാണ് പെരുമാറിയിരുന്നത്..

ഞാനും അത് മനപ്പൂര്‍വ്വം മറന്നതായിരുന്നു. ശ്യാമേച്ചി കഥ പറഞ്ഞു തുടങ്ങിയപ്പോഴേ ഒരു അപകടം ഫീല്‍ ചെയ്തിരുന്നു.. പിന്നീട് ഓരോ നിമിഷവും അത് ഞങ്ങളുടെത് തന്നെയാണെന്ന് മനസ്സിലാക്കി വന്നപ്പോഴേക്കും ഹൃദയം നിന്നുപോയത് പോലെയായിരുന്നു. എന്തായാലും ശ്യാമേച്ചി ആളൊരു ജഗജില്ലി തന്നെ..

അടിക്കേണ്ട സ്ഥാനത്തു തന്നെയാണ് അടിച്ചു വീഴ്ത്തിയത്. അവര്‍ തമ്മില്‍ ഇനി വല്ലതും ഉണ്ടാവുമോ.. ലെസ്ബിയന്‍ കളികളേക്കുറിച്ചൊക്കെ ഫ്രെണ്ട്സ് പറഞ്ഞറിയാം.. അത് പോലെ എന്തെങ്കിലും ഉണ്ടായിരിക്കാം..

അല്ലെങ്കില്‍ സ്വന്തം അനിയനെ കളിപ്പിച്ച കാര്യമൊക്കെ ആരെങ്കിലും മറ്റൊരാളോട് പറയുമോ..! ഓരോരോ ചിന്തകളങ്ങനെ തലച്ചോര്‍ തിന്നാന്‍ തുടങ്ങിയ നേരത്താണ് മൊബൈല്‍ റിംഗ് ചെയ്തത്. ഏട്ടത്തിയമ്മയാണ്‌. ഞാന്‍ ഫോണെടുത്തു.

“പൊന്നൂ എവിടെയാ.. എത്താറായോ..! ” അവരുടെ ശബ്ദത്തില്‍ ഒരു പതര്‍ച്ച പോലെ എനിക്ക് തോന്നി. “കിന്‍ഫ്ര കഴിഞ്ഞു…

എന്താ ഏടത്തീ..? ” “ചെര്‍പ്ലശ്ശേരീന്ന്‍ വിളിച്ചിണ്ടായിരുന്നു… മുത്തശ്ശിയ്ക്ക് വയ്യാണ്ടായെത്രേ.. അമ്മയ്ക്ക് തനിച്ചു പറ്റണില്ലാന്ന്‍..

എന്നോടൊന്ന്‍ അവിടം വരെ ചെല്ലാന്‍ പറഞ്ഞിരിക്ക്യാ..! ” ഒറ്റ സെക്കന്‍റ് കൊണ്ട് ഞാനാകെ തകര്‍ന്നു തരിപ്പണമായി. അച്ഛനും മുത്തശ്ശനും ഒന്നുമില്ലാത്തോണ്ട് ഏട്ടത്തിയമ്മയുടെ മുറിയില്‍ കിടന്നു അടിച്ചു പൊളിക്കാമെന്നൊക്കെ വിചാരിച്ചതായിരുന്നു. എല്ലാം പൊളിഞ്ഞു.

മാധവന്‍ നായരുടെ പമ്പില്‍ കയറി പെട്രോള്‍ അടിച്ച ശേഷം പെട്ടെന്ന് തന്നെ തറവാട്ടിലെത്തി. “അമ്പുവേ.. സേതൂന് ചെര്‍പ്ലശ്ശേരി പോണോത്രേ.. അവിടെന്തോ വല്ലായ്കയുണ്ട്… നീ അവളുടെ കൂടെയൊന്നു ചെല്ല്…

കാര്‍ കൊണ്ടന്നത്‌ ഏതായാലും നന്മയായി…! ” മുത്തശ്ശനെ നോക്കി തലയാട്ടിയ ശേഷം അകത്തേക്ക് നടന്നു. ഏട്ടത്തിയമ്മ അവരുടെ മുറിയിലുണ്ട്. കതക് അല്പം ചാരിയിട്ടുണ്ട്.

ചിലപ്പോ ഡ്രസ്സ്‌ ചെയ്യുകയാവും. “ഏടത്തീ.. ” ഞാന്‍ കതകില്‍ മുട്ടി. കതക് തുറന്നത് കുഞ്ഞേച്ചിയാണ്.

“ആഹ് .. വന്നോ…! ” ആ മുഖം അല്പം പരുഷമാണ്. ഞാനൊന്ന് ചിരിച്ചു കാണിച്ചു.

“നിന്‍റെ കോള്‍ഡ് ഇതുവരെ മാറിയില്ലേ… ആ മാസ്കങ്ങോട്ട് കളയെടാ ചെക്കാ..! ” അവള്‍ എന്നെ നോക്കി മുഖം ചുളിച്ചു നിന്നു. ഒരു പരുങ്ങലോടെ ഞാന്‍ മാസ്കിന്‍റെ വള്ളിയില്‍ പിടിച്ചതല്ലാതെ അഴിച്ചില്ല.

ഏട്ടത്തിയമ്മ എന്നെ കണ്ടതും ഒന്ന്‍ പുഞ്ചിരിക്കാന്‍ ശ്രമിച്ചു. ഇളം വയലറ്റില്‍ മനോഹരമായ പ്രിന്റ്‌ ഉള്ള ചുരിദാറാണ് വേഷം. ആ വടിവൊത്ത മേനിയഴകില്‍ അത് ഒട്ടിപ്പിടിച്ചു കിടക്കുമ്പോള്‍ ആ ഷേപ്പ് വരച്ചു വച്ച പോലെ വെളിവാകുന്നു. “അമ്പുട്ടാ എങ്ങനാ പോവ്വാ…

കാര്‍ കിട്ടിണ്ടോ..! ” ഏട്ടത്തിയമ്മ കുറച്ചു വസ്ത്രങ്ങളെടുത്തു ബാഗില്‍ വെക്കുകയാണ്. അത് കൂടെ കണ്ടപ്പോ പൂര്‍ത്തിയായി. ഇന്ന് എന്തായാലും തിരികെ വരവുണ്ടായില്ല.

“ആഹ് കിട്ടി… ഏടത്തി എന്നാ വര്വാ.. എത്ര ദിവസം നിക്കണം അവിടെ..! ” തകര്‍ന്നുപോയ മനസ്സോടെ ഞാന്‍ ആരാഞ്ഞു.

“കൃത്യ സമയം പറയാന്‍ ഏടത്തി കല്ല്യാണത്തിനു പോവ്വല്ല…! ” കുഞ്ഞേച്ചി ഇടയില്‍ കയറി വെറുപ്പിച്ചു. ദേഷ്യം വന്നെങ്കിലും ഞാനത് പുറത്ത് കാണിച്ചില്ല. “ഏതാ കാര്‍ ..?

” “പോയി നോക്ക്..! ” ഞാന്‍ വാശി തീര്‍ത്തു. അവള്‍ എന്‍റെ നേരെ സൂക്ഷിച്ചൊന്നു നോക്കിയ ശേഷം ഏട്ടത്തിയമ്മയെ നോക്കി. “ഞാന്‍ എന്നാ ഡ്രസ്സ്‌ ചെയ്ത് പെട്ടെന്ന്‍ വരാട്ടോ ഏടത്തീ..!

Leave a Reply

Your email address will not be published. Required fields are marked *