മദജലമൊഴുക്കുന്ന മോഹിനിമാര്‍ – 4 16

റോഡില്‍ വലിയ തിരക്കൊന്നും ഇല്ലായിരുന്നതിനാല്‍ അര മണിക്കൂര്‍ കൊണ്ട് ഞങ്ങള്‍ ചെര്‍പ്പുളശ്ശേരി എത്തി. അവിടുന്ന് പന്നിയംകുറിശ്ശി റോഡിലൂടെ മൂന്നു കിലോമീറ്ററോളം പോയാലേ ഏട്ടത്തിയമ്മയുടെ വീടെത്തൂ. മുത്തശ്ശിയ്ക്ക് ഒരു 90 വയസ്സെങ്കിലുമായിക്കാണും. പ്രായാധിക്യത്താലുള്ള അസുഖമാണ്.

ഞങ്ങള്‍ കുറച്ചു നേരം അവിടെ ചിലവഴിച്ച ശേഷം യാത്ര പറഞ്ഞിറങ്ങി. “നിനക്കെന്താ അമ്പൂസേ ഒരു മൂഡോഫ്..? “ കുഞ്ഞേച്ചി കുറച്ചു നേരമായി എന്നെത്തന്നെ ശ്രദ്ധിക്കുകയായിരുന്നെന്ന് തോന്നി. “ഹേ..

മൂഡോഫോ.. എനിക്കോ.. കുഞ്ഞേച്ചിക്ക് തോന്നുന്നതാ..! ” ഞാന്‍ ഒഴിഞ്ഞു മാറി.

“തോന്നിയത് കൊണ്ടാണല്ലോ പറഞ്ഞത്… മ്ഹും… നിനക്ക് ഈയിടെയായി എന്നെ തീരെ കണ്ണിന് പിടിക്കണില്ലാട്ടോ.. എനിക്കെല്ലാം മനസ്സിലാവണുണ്ട്..!

” അവളുടെ മുഖത്തൊരു അനിഷ്ടം പടര്‍ന്നു. ഞാനത് ശ്രദ്ധിക്കാത്ത മട്ടില്‍ ഇരുന്നു. “അച്ഛനും മുത്തശ്ശനുമൊക്കെ

എത്ര മണിക്കാ പോണേ..? ” “ഒരു മൂന്നു മണിയൊക്കെ ആവും…! ” “ങ്ഹും…! ” അവളൊന്നു മൂളി.

ഞാനാ മുഖത്തേക്ക് നോക്കി. എന്തോ ചിന്തയിലാണ്. “അവരെ കൊണ്ടാക്കീട്ട് തിരിച്ചു വരുമ്പോള്‍ എത്ര മണിയാവും..? ” “അറിയില്ല..

അഞ്ച് ആറുമണിയൊക്കെ ആയേക്കും.. എന്തേ..? ” അവള്‍ അല്‍പനേരം ഒന്നും മിണ്ടാതെ പുറത്തേയ്ക്ക് നോക്കിയിരുന്നു. “നീ തിരിച്ചു വരുമ്പോ എനിക്കൊരു സാധനം മേടിച്ചോണ്ട് വര്വോ..!

” “ആഹ്… എന്താ..? ” “അത്… പിന്നെ…

ഒരുപാട് കാലമായുള്ള ഒരു ആഗ്രഹമാ… ഇന്ന് അതിനു നല്ല ചാന്‍സുമുണ്ട്.! ” അവളെന്താണ് ഉദ്ദേശിക്കുന്നതെന്ന് എനിക്ക് മനസ്സിലായില്ല. ആള്‍ നല്ലപോലെ പരുങ്ങുന്നുണ്ട്.

എന്തോ ഉഡായിപ്പാണെന്ന് വ്യക്തം. “എന്താണെന്ന് പറ..! ” “അത്… ഉംമ്…

എനിക്ക് കൊറച്ച് ബിയര്‍ കൊണ്ടുത്തര്വോ..!!! ” ഞാന്‍ ശരിക്കും അന്ധാളിച്ചു പോയി. “ബീറോ.. അതെന്തിനാ..?!

” അവളെന്നെ അലസമായൊന്നു നോക്കി. ‘ബിയര്‍ എന്തിനാ ഉപയോഗിക്കുന്നേ… അറിയാന്‍ പാടില്ലേ..! ” സ്വയമെന്നോണം പിറുപിറുത്തു.

“അത് ശരി അവരൊക്കെ പോകുന്ന ഗ്യാപ്പില്‍ വെള്ളമടിക്കാനാണോ പരിപാടി… ഒന്ന് പോയെ… കുഞ്ഞേച്ചി ആള് കൊള്ളാല്ലോ..! ” എനിക്ക് ദേഷ്യം വന്നു.

ആ മുഖം കനത്തു. രൂക്ഷമായ ഒരു നോട്ടം എനിക്ക് നേരെ നീണ്ടു. എന്നാല്‍ ഞാനത് മൈന്‍ഡ് ചെയ്യാനേ പോയില്ല. പിന്നെ കുറെ നേരം കനത്ത നിശ്ശബ്ദതയായിരുന്നു.

“നീ വണ്ടി ഒന്ന് നിര്‍ത്തിക്കേ..! ” ഒടുക്കം അവള്‍ മൌനം ഭഞ്ജിച്ചു. ചര്‍ദ്ദിക്കാനെങ്ങാന്‍ വരുന്നുണ്ടാവുമെന്ന ധാരണയില്‍ ഞാന്‍ കാര്‍ സൈഡ് ചേര്‍ന്ന് നിര്‍ത്തി. എന്നാല്‍ അവള്‍ സീറ്റില്‍ നിന്ന് അനങ്ങാതെ പുറത്തേക്കും നോക്കി ഇരിപ്പാണ്.

“എന്ത് പറ്റി..? ” എനിക്ക് ആ മുഖഭാവത്തില്‍ എന്തോ ഒരു പന്തികേടുള്ളത് പോലെ തോന്നി. പുരികമൊക്കെ വില്ലുപോലെ വളഞ്ഞ് കടുത്ത മനോവ്യഥ അനുഭവിക്കുന്നത് പോലെ അസ്വസ്ഥമായ ഭാവം. “എനിക്കൊരു കാര്യം പറയാനുണ്ട്..

രാത്രീല്‍… ഞാ… ഞാനിന്നലെ മഴ പെയ്ത സമയത്ത്… അവിടെ…

എന്റെ ബാല്‍ക്കണീല്‍ ഉണ്ടായിരുന്നു..! ” എന്റെ ഉള്ളിലൊരു വെള്ളിടി വെട്ടി. ഈശ്വരാ കുഞ്ഞേച്ചി എന്താണ് പറഞ്ഞു വരുന്നത്..! ഇവള്‍ വല്ലതും കണ്ടു കാണുമോ..!

എന്‍റെ ഉടലാകെ ഒരു പെരുപ്പ് കയറി. അവള്‍ മെല്ലെ മുഖം തിരിച്ചു എന്നെ നോക്കി. “എനിക്ക് കൊറച്ച് ബിയര്‍ വേണം.. വാങ്ങിത്തരാന്‍ പറ്റ്വോ..?

” ആ മുഖത്തു നോക്കി ഇല്ലെന്നു പറയാനുള്ള ധൈര്യമെല്ലാം എപ്പോഴോ ആവിയായിക്കഴിഞ്ഞിരുന്നു.. വാങ്ങാമെന്ന അര്‍ത്ഥത്തില്‍ ഞാന്‍ യാന്ത്രികമെന്നോണം തലയാട്ടി. ഉറക്കെ ഒരു ചിരി കേട്ടു. “ങ്ഹും..

ന്നാ വണ്ടിയെടുക്ക്..! ” ഞാന്‍ ക്ഷണത്തില്‍ അനുസരിച്ചു. മേലാകെ ഒരു വിറയല്‍ പടരുന്നുണ്ടായിരുന്നു. ആ സമയത്ത് ബാല്‍ക്കണിയില്‍ ഉണ്ടായിരുന്നു എന്ന് വച്ചാല്‍ എന്താണ് ഉദ്ദേശിച്ചിട്ടുണ്ടാവുക..

എന്തെങ്കിലും കണ്ടു കാണുമോ.. എന്‍റെ ഹൃദയം പെരുമ്പറ കൊട്ടാന്‍ തുടങ്ങി. പക്ഷെ, ഇവള്‍ വല്ലതും കണ്ടിരുന്നെങ്കില്‍ തന്നെ ആ സ്വഭാവം വച്ച് നോക്കിയാ അവിടെ പലതും നടന്നിട്ടുണ്ടാവും. മാത്രവുമല്ല, വടക്കെ ഭാഗത്തെ ബാല്‍ക്കണിയില്‍‍ നിന്നാ ഒരിക്കലും ഞങ്ങളെ കാണാന്‍ പറ്റില്ല.

Leave a Reply

Your email address will not be published. Required fields are marked *