മരുഭൂ വസന്തം – 2 26

ഇടത് കണ്ണ് ശക്തമായ പ്രഹരമേറ്റത് പോലെ കലങ്ങി ചുവന്നിരിക്കുന്നു. നഗ്നമായ നെഞ്ചിൽ നരച്ച രോമങ്ങൾക്കിടയിൽ വലിയൊരു മുറിവ് തൂണിചേർത്തതിന്റെ പാട്, അവിടെ രോമങ്ങൾ പൊഴിഞ്ഞ് നീണ്ട് നിവർന്നു കിടക്കുന്ന പഴുതാരയെ പോലെ മുറിപ്പാട് കിടക്കുന്നു. ആൽബി ഒരു പുഞ്ചിരിയോടെ അയാളോട് ചേർന്നു നിന്ന് ആ വൈരൂപ്യം ഒരു ഭീകരത നൽകിയ മനുഷ്യനെ രമ്യക്ക് പരിചയപ്പെടുത്തി.

“എന്റെ പപ്പയാണ്, പേര് ജോർജ്.!!”

അധ്യായം 7

 

കണ്ണെത്താ ദൂരത്തോളം നീണ്ടു കിടക്കുന്ന വരണ്ട മരുഭൂമി ഉച്ചവെയിലിൽ ജ്വലിച്ചു നിന്നു. ഇടയ്ക്കിടയ്ക്ക് മണൽ കുന്നുകളും മണൽതിട്ടകളും മനോഹരമായ ഭൂവഴക് നൽകുന്ന കാഴ്ച പ്രധാനം ചെയ്യുന്നുണ്ടെങ്കിലും ഭീകരമായ മരണം പതിയിരിക്കുന്ന ഭൂപ്രകൃതിയാണത്. അറ്റമില്ലാതെ കിടക്കുന്ന സ്വർണ്ണ വർണ്ണമാർന്ന മണൽകടലിന്റെ കണ്ണെത്താ ദൂരത്തോളം ഒരു മനുഷ്യ ജീവിയെയും കാണാൻ സാധിക്കാത്ത വരണ്ട മരവിച്ച വിജനത മാത്രമുള്ള പ്രദേശം.

ഇടയ്ക്കിടയ്ക്ക് ആകാശത്ത് ഒറ്റപ്പെട്ട ഏതെങ്കിലും പറവകൾ പറന്നു പോകുന്നത് കാണാം. അല്ലെങ്കിൽ കൂട്ടം തെറ്റി വരുന്ന ഒട്ടകങ്ങൾ. മണലിൽ കാളിമ പൂണ്ട കുറ്റിചെടികൾ ഇടവിട്ടിടവിട്ട് കുറേ ദൂരത്തോളം കാണാം. അതിനപ്പുറം ഭീകരമായ മണൽക്കാടാണ്. ഒന്ന് വഴിതെറ്റിയാൽ, ദൂരം അറിയാതെ ഒരൽപ്പം അധികം നടന്നു പോയാൽ, ദാഹജലം കിട്ടാതെ തൊണ്ടപൊട്ടി മരിച്ചു വീണുപോകുന്ന ഊഷര ഭൂമി.

 

ആ മണലിലൂടെ തന്റെ ഫോർ വീൽ പിക്കപ്പിൽ വിൻസന്റ് മരുഭൂമിയുടെ ഉൾപ്രദേശത്തേക്ക് സഞ്ചരിച്ചു കൊണ്ടിരുന്നു. കാറ്റിൽ വണ്ടിയുടെ പിറകിൽ ധൂളികൾ ഉയർന്നു പറന്നു. ചുണ്ടിലൊരു മൂളിപ്പാട്ടുമായി അയാൾ മണൽതിട്ടകളിൽ കയറിയിറങ്ങി സഞ്ചരിക്കുന്ന വാഹനത്തെ വിദഗ്ദമായി നിയന്ത്രിച്ചു കൊണ്ട് അതിവേഗം ഡ്രൈവ് ചെയ്ത് മുന്നോട്ട് പോയിക്കൊണ്ടുരുന്നു.

ഒടുവിൽ തകര ഷീറ്റും പനയോലയും കൊണ്ട് കെട്ടിമറച്ച ഒരു മസറയുടെ നേരെ വണ്ടിയോടിച്ചു. ഇരുമ്പ്കമ്പികൾകൊണ്ട് വേലി കെട്ടി അതിര് തീർത്ത ആ കൂടാരത്തിന്റെ വിശാലമായ ചുറ്റുവട്ടത്ത് അനേകം ആടുകളും കുറേ ഒട്ടകങ്ങളും രണ്ടായി വേർതിരിച്ച സ്ഥലങ്ങളിൽ ഒച്ചയുണ്ടാക്കിക്കൊണ്ടിരുന്നു. വിൻസെന്റ് വണ്ടി നിർത്തി ആ കൂടാരത്തിന്റെ അകത്തേക്ക് നടന്നു.

ആട്ടിൻ കാഷ്ടത്തിന്റെയും മൂത്രത്തിന്റെയും രൂക്ഷഗന്ധം കാരണം അയാൾ മൂക്ക് പൊത്തി വേഗം അകത്തേക്ക് കയറി ആകെയൊന്ന് കണ്ണോടിച്ചു.

 

അത്യാവശ്യം വലിപ്പമുള്ള ഒരു കിടപ്പ് മുറിയുടെയത്രയും വരുന്ന ഒരു കൂടാരം. കിടക്കാൻ ഒരു ഇരുമ്പ് കട്ടിലും പഴകിയ മേശയും. കട്ടിലിൽ മുഷിഞ്ഞു നാറിയ പഴകിയുറച്ച ഒരു കിടക്ക. കട്ടിലിനോട് ചേർന്ന് ഒരു പായ ചുരുട്ടി കുത്തനെ വച്ചിട്ടുണ്ട്. പിന്നെ ഭക്ഷണം പാകം ചെയ്യാൻ ഒരു ഗ്യാസ് സിലിണ്ടറും സ്ടൗ മുതലായ കുറച്ചു വസ്തുക്കൾ.

ഒരു കമ്പിയിൽ തൂക്കിയിട്ടിരിക്കുന്ന മുഷിഞ്ഞ കുറച്ചു വസ്ത്രങ്ങൾ. കഴിക്കാൻ ഉപയോഗിക്കുന്ന പാത്രവും ഗ്ലാസും. ഉള്ളിൽ ആകെ മനംപിരട്ടുന്ന ഒരു ഉളുമ്പ് നാറ്റം തളം കെട്ടിക്കിടക്കുന്നു. അകം ശൂന്യം, ആരെയും കണ്ടില്ല. വിൻസന്റ് പുറത്തേക്ക് ഇറങ്ങിയിട്ട് തലയിൽ ചുറ്റിക്കട്ടിയിരുന്ന തലപ്പാവിന്റെ അറ്റം മുഖത്ത് ചുറ്റി മൂക്ക് മറച്ചു.

 

ചിണുങ്ങി മുക്രയിടുന്ന ഒട്ടകങ്ങളുടെ ഇടയിലൂടെ അവൻ കൂടാരത്തിന്റെ ഇടത് വശത്തേക്ക് നടന്ന് വലിയൊരു ടാങ്കിന്റെ സമീപത്തു ചെന്നപ്പോൾ അവിടെയൊരു യുവതി ഒട്ടകങ്ങൾക്ക് വെള്ളം കുടിക്കാൻ പണിതു വച്ചിരുന്ന വലിയൊരു കോൺക്രീറ്റ് ടാങ്കിൽ തുണി നനച്ചു പൂർണ്ണ നഗ്നമായ തന്റെ ശരീരം തുടക്കുന്നത് കണ്ടു. പൊള്ളുന്ന വെയിലും നിരന്തര മരുക്കാറ്റുമേറ്റ് കരുവാളിച്ച്‌ ഇളം തവിട്ട് നിറമുള്ള ശരീരം നനഞ്ഞു തിളങ്ങുന്നു.

വലിയ ചന്തിയിൽ ഇറച്ചി തുടിച്ചു നിൽക്കുന്നുണ്ടെങ്കിലും ദാരിദ്ര്യത്തിന്റെ മുദ്രകൾ വ്യക്തമായി ശരീരത്തിൽ തെളിഞ്ഞു കാണാം. വാരിയെല്ലുകൾ അൽപ്പം തെളിഞ്ഞു കാണാം. മുതുകിലെയും കവിളിലേയും എല്ലുകൾ പുറത്തേക്ക് വ്യക്തമായി കണ്ടു തുടങ്ങിയിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *