വീട്ടിലെത്തിയ തോമസിനെ നാൻസി കാത്തിരിക്കുകയായിരുന്നു. അച്ചനെ കണ്ടിട്ട് വരുന്നതുകൊണ്ട് അവൻ സമാധാനപ്പെട്ടുകാണുമെന്ന് അവൾ കരുതി.
“അച്ചൻ എന്താ പറഞ്ഞത് ഡാഡി? നമ്മുടെ കുടുംബത്തിൽ എന്തെങ്കിലും ദോഷമുണ്ടോ?” അവൾ ആകുലതയോടെ ചോദിച്ചു.
തോമസ് നാൻസിയെ ഒന്ന് സൂക്ഷിച്ചു നോക്കി. പള്ളിയിൽ പോകാൻ ഉടുത്ത ആ കോട്ടൺ സാരിയിൽ അവൾ ഒരു മാലാഖയെപ്പോലെ തോന്നി. തോമസ് പതുക്കെ അവളുടെ കൈ പിടിച്ചു.
“ഒന്നുമില്ല നാൻസി… അച്ചൻ പറഞ്ഞു എല്ലാം ശരിയാകുമെന്ന്. എനിക്ക്… എനിക്ക് നിന്നെ വലിയ ഇഷ്ടമാണ്.”
തോമസിന്റെ ആ പെട്ടെന്നുള്ള സ്നേഹപ്രകടനം കണ്ട് നാൻസിക്ക് സന്തോഷം തോന്നിയെങ്കിലും, അവന്റെ കണ്ണുകളിലെ ആ നിഗൂഢത അവളെ വല്ലാതെ കുഴപ്പിച്ചു. ആ രാത്രിയും തോമസ് ഉറങ്ങിയില്ല. അവന്റെ ഉള്ളിൽ ആ വോളിബോൾ താരമായ അച്ചന്റെ രൂപവും തന്റെ മാലാഖയായ നാൻസിയുടെ രൂപവും ഇഴചേർന്നു കൊണ്ടിരുന്നു. അച്ചനും, ദൈവഭയമുള്ള തന്റെ ഭാര്യയും… ഈ രണ്ട് അറ്റങ്ങളെ എങ്ങനെ കൂട്ടിമുട്ടിക്കും? തോമസിന്റെ മാനസികാഘാതം ഇപ്പോൾ ഒരു പുതിയ പരീക്ഷണത്തിലേക്ക് അവനെ നയിക്കുകയായിരുന്നു.
തോമസിന്റെ ഉള്ളിലെ പിശാച് ഒടുവിൽ ഒരു വഴി കണ്ടെത്തിയിരിക്കുന്നു. ‘ഇട്ടിമാണി’ എന്ന സിനിമയിലെ ആ കഥാപാത്രത്തെ കണ്ടപ്പോൾ അവന് തന്റെ നാൻസിയെയാണ് ഓർമ്മ വന്നത്—അത്രമേൽ നിഷ്കളങ്കമായ മുഖമുള്ള, എന്നാൽ വശ്യമായ ഉടലാർന്ന തന്റെ പ്രിയപ്പെട്ടവൾ. ആ സിനിമ കണ്ടുതീർന്നപ്പോൾ തോമസിന്റെ ശ്വാസം മുട്ടി. ഈ ഭ്രാന്ത് തന്റെ നെഞ്ചിൽ വെച്ച് ഇനി ജീവിക്കാൻ കഴിയില്ലെന്ന് അവന് ഉറപ്പായി.
അടുത്ത ദിവസം തന്നെ തോമസ് വീണ്ടും പള്ളിമേടയിലെത്തി. ഫാദർ മാത്യുവിന്റെ മുന്നിൽ അവൻ പൊട്ടിക്കരഞ്ഞു. “അച്ചാ… എനിക്ക് വയ്യ… ഒന്നെങ്കിൽ എന്നെ കൊന്നു കളയൂ, അല്ലെങ്കിൽ ഇതിനൊരു വഴി പറഞ്ഞു തരൂ. എന്റെ ഉറക്കം പോയി, എന്റെ ജീവിതം പോയി.”
ഫാദർ മാത്യു തോമസിനെ സാന്ത്വനിപ്പിച്ചു. അച്ചന്റെ ഉള്ളിലും കഴിഞ്ഞ കൂടിക്കാഴ്ചയ്ക്ക് ശേഷം ചില ചലനങ്ങൾ ഉണ്ടായിരുന്നിരിക്കണം. അദ്ദേഹം ഗൗരവത്തോടെ തോമസിനെ നോക്കി പറഞ്ഞു: “തോമസേ, നാൻസിയുടെ മനസ്സ് മാറ്റാതെ ഇതിന് പരിഹാരമില്ല. അവൾ പാവമാണ്. നീ ഒരു കാര്യം ചെയ്യ്, ഇന്ന് വൈകുന്നേരം അവളെ പള്ളിയിലേക്ക് കൂട്ടിവാ. ഞാൻ അവളോട് ഒന്ന് കൗൺസിലിംഗ് നടത്താം.”
വൈകുന്നേരം തോമസ് നാൻസിയെ നിർബന്ധിച്ചു പള്ളിയിലേക്ക് കൊണ്ടുപോയി. “നമുക്ക് രണ്ടുപേർക്കും കൂടി ഒരു സ്പെഷ്യൽ പ്രാർത്ഥന നടത്താം നാൻസി, അച്ചൻ വരാൻ പറഞ്ഞിട്ടുണ്ട്,” തോമസ് പറഞ്ഞു. നാൻസി സംശയമൊന്നുമില്ലാതെ പച്ച സാരിയുടുത്ത് അവനൊപ്പം നടന്നു.
പള്ളിമേടയിലെ ആ വലിയ തടിവാതിലിനു മുന്നിൽ അച്ചൻ അവരെ കാത്തുനിൽപ്പുണ്ടായിരുന്നു. “തോമസ് പുറത്ത് വരാന്തയിൽ ഇരിക്കൂ… നാൻസി, അകത്തേക്ക് വരൂ. നമുക്ക് കുറച്ച് സംസാരിക്കാനുണ്ട്,” അച്ചൻ പറഞ്ഞു.
നാൻസി തോമസിനെ ഒന്ന് നോക്കി പതുക്കെ മുറിക്കുള്ളിലേക്ക് കയറി. വാതിൽ അടഞ്ഞു. കുറ്റിയിടുന്ന ശബ്ദം തോമസ് കേട്ടു.
തോമസ് പുറത്തെ ബെഞ്ചിൽ ഇരുന്നു. അവന്റെ ഹൃദയം പടപടാ മിടിക്കുന്നുണ്ടായിരുന്നു. സന്ധ്യ മയങ്ങി. ആദ്യം മുറിക്കുള്ളിൽ നിന്ന് നാൻസിയുടെ തേങ്ങലുകളാണ് അവൻ കേട്ടത്. അവൾ കരയുകയാണ്. അച്ചൻ അവളെ കുറ്റപ്പെടുത്തുകയാണോ അതോ ആശ്വസിപ്പിക്കുകയാണോ? തോമസ് കാതോർത്തു.
സമയം കടന്നുപോയി. ഏതാണ്ട് ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ ആ ശബ്ദം മാറി. നാൻസിയുടെ കരച്ചിൽ മെല്ലെ മെല്ലെ ഒരുതരം മൂളലായി മാറി. തോമസിന്റെ ശരീരം വിറച്ചു. തന്റെ നാൻസിയിൽ നിന്ന് ഒരിക്കലും അവൻ കേട്ടിട്ടില്ലാത്ത ശബ്ദങ്ങൾ! ആ മുറിക്കുള്ളിൽ വോളിബോൾ താരത്തിന്റെ കരുത്തുള്ള കൈകൾ നാൻസിയുടെ ആ ചബ്ബി ലുക്കിലുള്ള ശരീരത്തെ എങ്ങനെ കീഴ്പ്പെടുത്തിയിരിക്കാം എന്ന് തോമസ് സങ്കൽപ്പിച്ചു. രണ്ട് മണിക്കൂറുകൾ ഒരു യുഗം പോലെ തോന്നി.
ഒടുവിൽ ആ തടിവാതിൽ മെല്ലെ തുറന്നു. തോമസ് ചാടിയെഴുന്നേറ്റു. പുറത്തേക്ക് വന്നത് ഫാദർ മാത്യു ആയിരുന്നു. പക്ഷേ, സഭയുടെ ആ വസ്ത്രങ്ങളൊന്നും അദ്ദേഹത്തിന്റെ ശരീരത്തിൽ ഉണ്ടായിരുന്നില്ല. വെളുത്ത നിറത്തിലുള്ള ഒരു ബോക്സർ മാത്രം ധരിച്ചുകൊണ്ട്, വിരിഞ്ഞ മാറിൽ വിയർപ്പുകണങ്ങളുമായി അദ്ദേഹം തോമസിനെ നോക്കി ഒന്ന് പുഞ്ചിരിച്ചു. ആ പുഞ്ചിരിയിൽ ഒരു വിജയിയുടെ ഭാവമായിരുന്നു.
