അരളിപ്പൂന്തേൻ – 4 Like

: അമ്മയല്ലേ വരുന്നില്ലെന്ന് പറഞ്ഞത്…

: ഞാൻ അമ്പലത്തിലേക്കല്ലടാ… നീ എന്നെ മാമന്റെ അടുത്ത് ആക്കിയാ മതി. നിന്റെ അമ്മായിക്ക് എന്തോ വയ്യായ്ക. രാവിലെയാ ഏട്ടൻ വിളിച്ചത്. ലെച്ചുവിനോട് രണ്ടുദിവസം അവിടെ പോയി നിൽക്കാൻ പറഞ്ഞു. ഞാൻ പറഞ്ഞു അവൾ എന്തിനാ വെറുതെ ലീവാക്കുന്നേ, ഞാൻ നിന്നോളാമെന്ന്.

ആയിരം പൂത്തിരി ഒന്നിച്ചു കത്തിയ സന്തോഷത്തിൽ ഞാൻ പുട്ടും കടലയും കുഴച്ചടിച്ചു. കഴിച്ചു കഴിയുമ്പോഴേക്കും ലെച്ചു സെറ്റ്സാരിയൊക്കെ ഉടുത്ത് സുന്ദരിയായി ഒരുങ്ങി വന്നു. അമ്മ കൂടെത്തന്നെ ഉള്ളതുകൊണ്ട് അവളെ കാര്യമായി ശ്രദ്ധിക്കാൻ പറ്റിയില്ല.

വണ്ടിയിൽ പോയ്കൊണ്ടിരിക്കുമ്പോൾ ഇടയ്ക്ക് കണ്ണാടിയിലൂടെ ലെച്ചുവിന്റെയും എന്റെയും കണ്ണുകൾ ഉടക്കി. ലെച്ചുവിന്റെ വീട്ടിലെത്തി എല്ലാവരെയും കണ്ട് ഓരോ ചായയൊക്കെ കുടിച്ച് അമ്മയെ അവിടെയാക്കി ഞങ്ങൾ രണ്ടുപേരും യാത്ര തുടർന്നു. കോരിച്ചൊരിയുന്ന മഴയിൽ വിജനമായ പാതയിലൂടെ വണ്ടി പതുക്കെ നീങ്ങി. അമ്പലത്തിൽ എത്തിയപ്പോഴും മഴയ്ക്ക് ഒരു ശമനവും ഇല്ല. കുട ചൂടി നടക്കുന്ന ലെച്ചുവിന്റെ പുറകിൽ മുണ്ടും മാടിക്കെട്ടി അവളുടെ പൊക്കിപിടിച്ചിരിക്കുന്ന സാരിക്കടിയിൽ കാണുന്ന വെണ്ണകൊഴുപ്പുള്ള കാലുകളെ മനോഹരമാക്കുന്ന സ്വർണ പാദസരവും നോക്കി ഞാൻ നടന്നു.

ആരാധനാ മൂർത്തിയെ തൊഴുതുവണങ്ങി നെറ്റിയിൽ ചന്ദനക്കുറിയും തൊട്ട് കയ്യിലൊരു വാഴയിലക്കീറിൽ തുളസിക്കതിരും തെച്ചിപ്പൂവുമായി മന്ദം മന്ദം ചുവടുവച്ച് വരുന്ന
ലെച്ചുവിന്റെ മുടിയിഴകൾ കാറ്റിൽ പാറിനടക്കുന്നത് കാണാൻ തന്നെ ബഹുരസമുണ്ട്.

പാച്ചുവിൻറെ കടിഞ്ഞാൺ പത്തുപവന്റെ രൂപത്തിൽ അവളുടെ മുലകൾക്കിടയിലേക്ക് തൂങ്ങിനിൽക്കുന്നത് കണ്ടാൽ തന്നെ ആരും മോഹിച്ചുപോകും പെണ്ണിനെയൊന്ന് പുൽകാൻ. കാതുകളിൽ തൂങ്ങിയാടുന്ന വലിയ സ്വർണവർണ കമ്മലിനും കയ്യിലെ വളകൾക്കും പറയാനുണ്ട് ലെച്ചുവെന്ന മാതകത്തിടമ്പിന്റെ സൗന്ദര്യത്തെക്കുറിച്ച്. ചുവന്ന ബ്ലൗസിൻ കയ്യിലെ പവിഴമുത്തുകൾ തീർക്കുന്ന മനോഹാരിതയിൽ ലെച്ചുവെന്ന സൗന്ദര്യ ദേവത എന്നരികിൽ വന്ന് നെറ്റിയിൽ ചന്ദനക്കുറിയണിയിക്കുമ്പോൾ അവളുടെ കയ്യിലെ ചന്ദനമണം നാസികകളെ തഴുകി നാഡീഞരമ്പുകളെ ഉണർത്തി. വാലിട്ടെഴുതിയ കരിമഷിക്കണ്ണിലേക്ക് കണ്ണിമവെട്ടാതെ നോക്കിയിരിക്കുമ്പോൾ കുളിർക്കാറ്റിൽ പാറിപ്പറക്കുന്ന ലെച്ചുവിന്റെ ചെമ്പൻ മുടിയിഴകൾ എന്റെ കവിളിൽ തൊട്ടുരുമ്മി ശരീരം മുഴുവൻ കുളിരുകോരി. രോമരാജികൾ മുഴുവൻ എഴുന്നേറ്റ് നിൽക്കുന്ന ആ കുളിരിൽ മയങ്ങി എന്റെ കണ്ണുകൾ അവളിലേക്ക് തന്നെ നോട്ടമെറിഞ്ഞുനിന്നു…

വന്നതിന്റെ ഇരട്ടി വേഗത്തിൽ വണ്ടി തിരിച്ചു പോകുമ്പോഴും ലെച്ചുവിന്റെ ചന്ദനമണം വണ്ടിയിലാകെ പരന്നു. ക്ഷമ നശിച്ചു എന്ന് പറഞ്ഞാൽ മതിയല്ലോ. എത്രയും പെട്ടെന്ന് വീട്ടിൽ എത്തി ലെച്ചുവെന്ന വെണ്ണക്കട്ടി ആസ്വദിക്കുകയാണ് ലക്‌ഷ്യം.

: ശ്രീ…പതുക്കെ പോടാ

: എന്റെ മുത്തേ…. നിന്നെ ഇങ്ങനെ കണ്ടിട്ട് എങ്ങനാടി സമാധാനത്തിൽ ഓടിക്കാൻ പറ്റുന്നേ…

: നീയെന്നെ പിച്ചിച്ചീന്തുമോ…. ജീവൻ ബാക്കി വയ്ക്കണേ അനിയാ

: എന്റെ ലെച്ചു… ഇത്രയ്ക്ക് ചരക്കാവുമെന്ന് ഞാൻ പ്രതീക്ഷിച്ചില്ല. കറക്ട് സമയത്താ അമ്മായിക്ക് വയ്യാതായെ..

: പന്നി…. അതെന്റെ അമ്മയാടാ പട്ടി

: അതൊന്നും കുഴപ്പില്ല… ലക്ഷ്മിക്കുട്ടി വീട്ടിൽ ഉണ്ടെങ്കിൽ ശരിക്കും ഒന്ന് ആസ്വദിക്കാൻ പറ്റില്ലായിരുന്നു… ഇനി നമ്മുടെ ലോകമല്ലേ മോളെ ലെച്ചുക്കുട്ടീ

നല്ല സമയത്താ വീട്ടിലെത്തിയത്. കോരിച്ചൊരിയുന്ന മഴ. ആർത്തുവിളിച്ചാൽപോലും ആരും കേൾക്കില്ല. വീട് മുഴുവൻ ഓടിനടന്ന് പണിയെടുക്കാം.

അച്ഛന് നാലുകെട്ട് പണിയാൻ തോന്നിയത് എത്ര നന്നായി. നടുമുറ്റത്തേക്ക് ആർത്തലച്ച് പെയ്യുന്ന മഴയും നാലു വശങ്ങളിൽ നിന്നും ഒഴുകിയിറങ്ങുന്ന വെള്ളവും കൂടി ആയപ്പോൾ ഒരടിയോളം വെള്ളമുയർന്നിട്ടുണ്ട്.

സാരി മുട്ടോളം പൊക്കിപ്പിടിച്ച് വെള്ളത്തിലേക്ക് കാലും നീട്ടി ഇരിക്കുന്ന ലെച്ചുവിന്റെ അരികിയാലി ഞാനും ഇരുന്നു. തെളിനീർ തേവികൊണ്ടിരിക്കുന്ന അവളുടെ കാലുകളിൽ തൂങ്ങിയാടുന്ന സ്വർണക്കൊലുസ് കാണുമ്പോൾ തന്നെ മുണ്ടിനടിയിൽ ഒരാൾ ഉറക്കമെഴുന്നേറ്റ് പതുക്കെ നിവർന്നു നില്ക്കാൻ തുടങ്ങിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *