അരളിപ്പൂന്തേൻ – 4

(ഛേ .. അപ്പോഴേക്കും കട്ടാക്കിയോ… ഞാൻ പറഞ്ഞുകഴിഞ്ഞില്ലെടി പുല്ലേ…)

: അവളാണോടാ…

: ആ… സോറി പറയാൻ വിളിച്ചതാ, പക്ഷെ അവളുടെ അഹങ്കാരം സമ്മതിക്കുന്നില്ല..

: ഛേ… നീ എന്തിനാ അങ്ങനൊക്കെ പറഞ്ഞേ, നിനക്കൊന്ന് കമ്പനി ആയിക്കൂടായിരുന്നോ, എന്തയാലും പെണ്ണിന് ഉള്ളിൽ സങ്കടം ഉണ്ടാവും അതല്ലേ വിളിച്ചത്…

: ഒലക്ക… എനിക്കങ്ങനെ ഇപ്പൊ പുതിയ കമ്പനിയൊന്നും വേണ്ട. പോകാൻ പറ. ലെച്ചു കിടന്നേ..

: ഡാ… ഞാൻ കാര്യം പറഞ്ഞതാടാ. നിനക്ക് പറ്റിയ പെണ്ണാ. വിടാതെ പിടിച്ചോ

: എനിക്ക് എന്റെ ലെച്ചുമോളില്ലേ… പിന്നെന്തിനാ വേറൊരുത്തി

: ഡാ പൊട്ടാ… ഞാൻ അവളെ കെട്ടുന്ന കാര്യമാ പറഞ്ഞത്. ഉരലിൽ നെല്ലുകുത്തുന്ന കാര്യം അല്ല…

: ഹീ… എനിക്കൊരു പെണ്ണിനെ നീയും അമ്മയും ചേർന്ന് കണ്ടുപിടിച്ചാൽ മതി

: ഞാൻ കണ്ടുപിടിച്ചു കഴിഞ്ഞു. നീ ഇനി കെട്ടിയാൽ മതി.

: ലെച്ചു എന്തായാലും ആ വായാടി വേണ്ട, വേറെ ആരെ വേണേലും പറഞ്ഞോ.. മതി നീ
കിടന്നേ…

*****************

ഫോൺ കട്ടാക്കിയ ഉടനെ തുഷാര ഇന്ദിരയുടെ ഫോണിലേക്ക് ഡയല് ചെയ്തു.രാത്രി മകളുടെ കോൾ കണ്ടയുടനെ ഇന്ദിര ഒന്ന് പേടിച്ചെങ്കിലും രാജീവൻ അപ്പൊ തന്നെ പറഞ്ഞു…

: പെണ്ണിന് എന്തെങ്കിലും ബാധ കേറിക്കാണും…നിന്റെയല്ലേ കൂട്ട്, പോയി നോക്കീട്ട് വാ… അല്ലേൽ വേണ്ട അവിടെ തന്നെ കിടന്നോ

: നിങ്ങളെ കാര്യം കഴിഞ്ഞല്ലോ അല്ലെ… നാളെ പൊക്കിപിടിച്ചോണ്ട് വാ… അപ്പൊ വേണ്ടിവരും ഇന്ദിരയെ

ഇന്ദിര മുടിയൊക്കെ കോതിയൊതുക്കി കിടക്കയിൽ ഒരു മൂലയിൽ അഴിച്ചിട്ടിരുന്ന പാന്റിയും വലിച്ചുകേറ്റി മുകളിലേക്ക് നടന്നു. തുഷാരയുടെ കതക് തുറന്ന് റൂമിലേക്ക് കേറിയപ്പോൾ അവൾ താടിക്ക് കയ്യുംകൊടുത്ത് എന്തോ കാര്യമായ ആലോചനയിൽ ആണ്. ഇത് അങ്ങേര് പറഞ്ഞപോലെ പെണ്ണിന് എന്തോ ബാധ കേറിയപോലുണ്ടല്ലോ…

: എന്താടി വിളിച്ചേ… നിനക്കെന്താ ഉറക്കം ഇല്ലേ

: അമ്മയിങ്ങ് വന്നേ… ഇന്ന് ഇവിടെ കിടക്കാം. കുറച്ച് പറയാൻ ഉണ്ട്..

: അത് നിനക്ക് രാവിലെ പറഞ്ഞാൽ പോരായിരുന്നോ… ഈ പാതിരായ്ക്ക് തന്നെ വേണോടി പോത്തേ

(തുഷാര ഇന്ദിരയെ അടിമുടിയൊന്ന് നോക്കി… നടന്നു വരുമ്പോ തുള്ളിക്കളിക്കുന്ന അമ്മിഞ്ഞ കണ്ടാൽ അറിയാം ബ്രാ ഇട്ടിട്ടില്ല, ആഹാ മാക്സിയുടെ അരയ്ക്ക് താഴെ നനഞ്ഞ പാടുണ്ടല്ലോ… അപ്പൊ സംഭവം അതുതന്നെ..)

: സോറി.. നിങ്ങൾ രണ്ടാളും തിരക്കിലായിരിക്കുമെന്ന് ഞാൻ കരുതിയില്ല… അമ്മ പൊക്കോ, നാളെ പറയാം

: ഒറ്റ അടിവച്ചുതന്നാലുണ്ടല്ലോ..നിന്റെ അച്ഛൻ വാതിലും അടച്ച് കിടന്നു. ഇവിടെ കിടന്നോളാനാ പറഞ്ഞെ…നീ കാര്യം പറ..

തുഷാര വീണ്ടും അമ്മയുടെ മുന്നിൽ മനസ് തുറന്നു. ഫോണിലെ സംഭാഷണം മുഴുവൻ അമ്മയ്ക്ക് കേൾപ്പിച്ചുകൊടുത്തു. ഇന്ദിര ഒന്നും മിണ്ടാതെ എഴുന്നേറ്റ് പോയി വാതിലും അടച്ച് ലൈറ്റും ഓഫാക്കി തുഷാരയെ കെട്ടിപിടിച്ച് കിടന്നു…

: ഹലോ,….. എന്നെ കെട്ടിപിടിച്ച് കിടക്കാൻ അല്ല അമ്മയെ ഇങ്ങോട്ട് വിളിച്ചത്, പൂതി മാറിയില്ലെങ്കിൽ പോ.. താഴെ പോയി അച്ഛനേം കെട്ടിപിടിച്ച് കിടന്നോ

: ഡി…പൊട്ടീ… ലൈറ്റ് ഓഫാക്കിയത് അതിനല്ല, അഥവാ നിനക്ക് എന്റെ മുഖത്ത് നോക്കി പറയാൻ ബുദ്ധിമുട്ടുണ്ടെങ്കിലോ എന്ന് വിചാരിച്ചിട്ടാ…

: അമ്മയെന്താണീ പറഞ്ഞുവരുന്നത്….

: നീ തുറന്ന് പറഞ്ഞോ… നിനക്ക് അവനെ ഇഷ്ടമല്ലേ

: ഇതല്ലാതെ മനസ്സിൽ ഒരു ചിന്തയും ഇല്ലേ… ഇഷ്ടമല്ല കോപ്പ്

: അല്ലെങ്കിൽ പിന്നെ നിനക്ക് എങ്ങനാ അവന്റെ നമ്പർ കിട്ടിയത്, പോട്ടെ ഈ പാതിരാത്രി
എന്തിനാ വിളിച്ചത്, നീ കുറേ പേരോട് വഴക്ക് കൂടിയിട്ടുണ്ടല്ലോ, ഇവനെ മാത്രം എന്താ ഇത്ര ഓർത്തിരിക്കാൻ,

പെണ്ണിന് വിശപ്പില്ല, ഉറക്കമില്ല…. ഇതൊക്കെ പിന്നെ എന്തിന്റെ ലക്ഷണമാ .. ഞാൻ കളിയാക്കുവൊന്നും ഇല്ല, നീ പറ

: അമ്മയായിപ്പോയി ഇല്ലെങ്കിൽ ചവിട്ടി താഴെ ഇടും ഞാൻ… കിടന്നുറങ്ങിയേ

: മോളേ… ഇനി തമാശയല്ലാത്ത ഒരു കാര്യം പറയട്ടെ,

ഇഷ്ടം ഒക്കെ നമുക്ക് മനസ്സിൽ തോന്നുന്നതാ. അങ്ങനെ തോന്നാൻ വലിയ സമയം ഒന്നും വേണ്ട, ചിലപ്പോ ഒരു തവണ കണ്ടാൽ മതി മനസ് പറയും അയാളെ സ്വാന്തമാക്കണമെന്ന്, അതുപോലെ എപ്പോഴെങ്കിലും ഉള്ളിൽ ആരോടെങ്കിലും ഇഷ്ടം തോന്നിയാൽ അത് മറച്ചുവയ്ക്കരുത്. എല്ലാ മനുഷ്യനും പ്രണയമുണ്ട്, ചിലർ അത് തുറന്ന് പറഞ്ഞ് താൻ സ്നേഹിച്ചയാളെ സ്വന്തമാക്കി സന്തോഷത്തോടെ ജീവിക്കും. എന്നാൽ ചിലർ ഇഷ്ടം ഉള്ളിലൊതുക്കി അത് തുറന്നുപറയാൻ പറ്റാതെ ജീവിതകാലം മുഴുവൻ ആരുടെയെങ്കിലും കൂടെ കഷ്ടപ്പെട്ട് ഇഷ്ടപ്പെട്ട് ജീവിക്കും. അവർക്കും സന്തോഷമുണ്ടാവും പക്ഷെ, മനസുകൊണ്ട് പ്രണയിച്ച ആളോളം നമ്മളെ സന്തോഷിപ്പിക്കാൻ ആർക്കും ആവില്ല. എന്നുകരുതി എന്റെമോള് പോയി ആരെ വേണമെങ്കിലും പ്രേമിച്ചോ എന്നല്ല കേട്ടോ.. ഒന്നുമില്ലെങ്കിലും നല്ല സ്വഭാവവും നല്ല വീട്ടുകാരും ഉള്ള ആളായിരിക്കണം.

: ഇനി തമാശയല്ലാത്ത ഒരു കാര്യം അമ്മയോട് ചോദിക്കട്ടെ… അമ്മ ആരെയെങ്കിലും പ്രേമിച്ചിട്ടുണ്ടോ

:പോത്തിനോടാണല്ലോ ദൈവമേ ഞാൻ വേദമോതിയത്…

ഞാൻ ഇപ്പോഴും പ്രേമിക്കുകയല്ലേ… നിന്റെ ഗുണ്ടാ രാജീവനെ

: ആ മൊരടനെയോ…

: ഡീ… സംഭവം ഞങ്ങൾ വഴക്കൊക്കെ കൂടും, എന്നാലും എനിക്കെന്റെ രാജീവേട്ടൻ കഴിഞ്ഞിട്ടേ ആരും ഉള്ളു

: അമ്മേ.. എനിക്ക് ആ ഏട്ടനോട് പ്രേമം ഒന്നും ഇല്ല, പക്ഷെ എന്തോ ഒരു…. ആഹ്.. എനിക്കറിയില്ല. ടീച്ചർ പറഞ്ഞതൊക്കെ കേട്ടപ്പോൾ എനിക്കെന്തോ ആളെ നല്ലൊരു ഹീറോ ആയിട്ടാ തോന്നിയത്.

: അതിനുമാത്രം ടീച്ചർ എന്താ നിന്നോട് പറഞ്ഞത്

: രാജ്യം മുഴുവൻ ആദരിക്കുന്ന ഒരു പട്ടാളക്കാരന്റെ മകനാ. അതിന്റെ എല്ലാ തന്റേടവും ഒത്ത നല്ലൊരു മനസുള്ള ആളാ. തെറ്റ് കണ്ടാൽ ആളും തരവും നോക്കാതെ ഇടപെടും, അടിയാണെങ്കിൽ അടി, അതാണ് പണ്ടത്തെ ശ്രീലാൽ. ഒരു പെണ്ണിനോടും ഇതുവരെ മോശമായി പെരുമാറിയിട്ടില്ല. പണ്ട് ഒരു പെണ്ണിനെ ഇഷ്ടമായിരുന്നു പോലും പക്ഷെ അവൾ തേച്ചിട്ടുപോയി. തന്റെ ആഗ്രഹങ്ങളൊക്കെ വേണ്ടെന്ന് വച്ചിട്ട് ഇയാൾക്ക് വേണമെങ്കിൽ ആ പണക്കാരി പെണ്ണിനെയും കെട്ടി അവളുടെ വീട്ടുകാരുടെ ഇഷ്ടത്തിന് വഴങ്ങി ജീവിക്കാമായിരുന്നു. പക്ഷെ അവിടെയും ശ്രീ വേറിട്ടുനിന്നു. സ്വന്തം ആഗ്രഹങ്ങൾ സാധിക്കാൻ പറ്റാത്ത ആൾക്ക് എങ്ങനാ അമ്മേ മറ്റൊരാളുടെ ആഗ്രഹങ്ങളുടെ ആഴം മനസിലാക്കാൻ പറ്റുക. അങ്ങനെ നോക്കുമ്പോ ശ്രീയേട്ടൻ ചെയ്തതല്ലേ ശരി. പുള്ളിയെ കെട്ടുന്ന പെണ്ണ് ശരിക്കും ഭാഗ്യമായുള്ളവളായിരിക്കും

: ശ്രീയേട്ടനോ…അവിടംവരെയൊക്കെ ആയോ

: ആ ഫ്ലോയിൽ അങ്ങ് പറഞ്ഞുപോയതാ എന്റെ പൊന്നോ… ഇനി അതിൽ പിടിച്ച് കേറണ്ട

: അല്ല ഇത്രയും ഒക്കെ മനസിലാക്കിയിട്ടും പിന്നെ നീ എന്തിനാ നേരത്തെ അവനോട്
അങ്ങനെ സംസാരിച്ചത്. നിനക്ക് ഒരു സോറി പറഞ്ഞൂടായിരുന്നോ

Leave a Reply

Your email address will not be published. Required fields are marked *