അറവുകാരൻ- 1 2

പതിനേഴാം വയസ്സിൽ ഭദ്രന്റെ കയ്യും പിടിച്ചു കരുവാക്കുന്നിലേക്ക് ഓടി കയറുമ്പോൾ വയറ്റിൽ ഭദ്രന്റെ വിത്തും മുളപൊട്ടിയിരുന്നു.
കരുവാക്കുന്ന് അവരെ ഇരു കയ്യും നീട്ടി സ്വീകരിച്ചു, ഒരു കുഞ്ഞു വീട് അവർക്കായി വാടകയ്ക്ക് നൽകി ഒപ്പം ഭദ്രന് ഫാക്ടറിയിൽ ഡ്രൈവറായി ജോലി നൽകിയത് അന്ന് സണ്ണിയുടെ അപ്പൻ അവറാച്ചൻ മുതലാളി ആയിരുന്നു. എന്നാൽ പൊൻവെയിലേറ്റു കിടന്നിരുന്ന അവരുടെ നിറംപിടിച്ച ജീവിതത്തിനു മേലെ കാർമേഘം കുത്തിപെയ്തത് വളരെ നേരെത്തെ ആയിരുന്നു.

അനുപമ മോൾക്ക് നാല് വയസ്സുള്ളപ്പോൾ ശർക്കര കയറ്റി ടൗണിലേക്ക് പോയ വണ്ടി കൊക്കയിലേക്ക് എത്തിനോക്കിയപ്പോൾ ഭദ്രൻ പോയി.
ഇരുപത്തിയൊന്ന് വയസ്സിൽ സുജ വിധവയായി നാല് വയസ്സ് മാത്രമുള്ള അനുകുട്ടിക്ക് മുൻപിൽ അവൾ വീണു പോയിടത്തുനിന്നും എഴുന്നേറ്റു നിന്നു.
കൂടെ സഹായിക്കാൻ അയൽവക്കത്തെ ശ്രീജയും ഉണ്ടായിരുന്നു, ഭർത്താവുണ്ടായിട്ടും വീടിനെ ഒറ്റയ്ക്ക് ചുമക്കുന്ന കരുത്തുള്ള പെണ്ണായിരുന്നു ശ്രീജ, സുജയെ ഫാക്ടറിയിൽ തന്റെ കൂടെ ജോലിക്ക് കയറ്റിയത് ശ്രീജ ആയിരുന്നു.

ജോലിക്ക് പോവുമ്പോൾ സുജ അനുവിനെ ശ്രീജയുടെ വീട്ടിൽ ശ്രീജയുടെ അമ്മായിയമ്മയുടെ ഒപ്പം നിർത്തും അനുവിന് കൂട്ട് ശ്രീജയുടെ എട്ട് വയസ്സുകാരൻ മോനും ഉണ്ടാവും.
ഇന്ന് ഇരുപത്തിയൊന്പത്തിന്റെ നിറവിലും സുജ വിടർന്ന വശ്യതയുടെ പര്യായമാണ്…
പ്രസവത്തിനൊപ്പം കൂടെ കൂടിയ കൊഴുപ്പ്, രണ്ടറ്റം കൂട്ടിമുട്ടിക്കാനുണ്ടായ ഓട്ടത്തിൽ ശരീരത്തിൽ കൃത്യമായ അഴകളവുകളിലേക്ക് വിരിഞ്ഞപ്പോൾ സുജയുടെ ഭംഗി ഒന്നുകൂടെ ഇരട്ടിച്ചു.

എങ്കിലും സുജയ്ക്ക് മോളും മോൾക്ക് സുജയും എന്ന് മാത്രം മനസ്സിൽ ജപം പോലെ ഉരുവിട്ട്, ആഹ് കരുവാക്കുന്നിൽ അവർ ജീവിതം കരുപിടിപ്പിച്ചു പോന്നു…
തന്നിൽ പതിയുന്ന കഴുകൻ കണ്ണുകളെ അറിഞ്ഞിരുന്ന സുജ എന്നും അതിൽ നിന്നൊരകലം വച്ച് പോന്നു.
ഇന്ന് സുജയുടെ കണക്ക് കൂട്ടലുകൾ തെറ്റിയ ദിവസമാണ് , ഓരോ മാസവും കിട്ടുന്ന ചെറിയ ശമ്പളം കൊണ്ട് മാസത്തിലെ ആദ്യ ദിവസം മുതൽ അവസാന ദിവസം വരെ കണക്ക് കൂട്ടി വെക്കുന്ന സുജ മോൾക്ക് വന്ന പനിയിൽ കാലിടറി വീണു.

മാസ ശമ്പളം മുഴുവൻ മുൻകൂർ വാങ്ങി, ഇന്ന് മാസത്തിന്റെ പകുതിയിൽ എത്തി നിൽക്കുമ്പോൾ ഒഴിഞ്ഞ അരിക്കലവും, സ്കൂളിൽ നിന്നും വിശന്നു വരുന്ന മോളുടെ മുഖവും കൂടി ഓർത്തപ്പോൾ അവളുടെ അമ്മഹൃദയം വിങ്ങി.
കവലയിൽ നിന്നും തിരിച്ചു വീട്ടിലേക്ക് നടക്കുമ്പോൾ ഒരായിരം ചിന്തകൾ അവളെ അലട്ടുകയായിരുന്നു.
പനിയൊഴിഞ്ഞു ഇന്നാണ് അനു സ്കൂളിൽ പോയത്, അതൊരു വിധത്തിൽ സുജയ്ക്ക് അനുഗ്രഹമായിരുന്നു. ഉച്ചക്കുള്ള മോളുടെ വിശപ്പ് സ്കൂളിലെ ഉച്ചക്കഞ്ഞിയിൽ ഒതുങ്ങും എന്നവൾക്കറിയാം, പക്ഷെ അത് കഴിഞ്ഞു എന്ത് എന്നുള്ള ചോദ്യമാണ് സുജയെ ഉലയ്ക്കുന്നത്.
ചെമ്മണ്ണു വഴിയിലൂടെ നടക്കുമ്പോൾ സുജയുടെ മനസ്സിൽ ഇന്ന് നടന്ന കാര്യങ്ങൾ തികട്ടി വന്നു കൊണ്ടിരുന്നു.

“ശ്രീജേച്ചി….വരുന്നില്ലേ….???”

“ഹ വിളിച്ചു കൂവാതെടി പെണ്ണെ….ഞാൻ ദേ ഇറങ്ങുവാ…”

ശ്രീജയുടെ ഒപ്പം ഒരാഴ്ചയ്ക്കത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ഫാക്ടറിയിൽ

പോകാൻ ഇറങ്ങിയതാണ് സുജ….
മുൻകൂർ വാങ്ങിയ പണവും കടവും എല്ലാം തിരിച്ചു വീട്ടാൻ ജോലിക്ക് പോയെ പറ്റൂ എന്ന് സുജയ്ക്കറിയാം.

അപ്പോഴേക്കും കാത്തിരിപ്പിനു വിരാമം ഇട്ടുകൊണ്ട് ശ്രീജ ഇറങ്ങി വന്നു.
സുജായേക്കാളും നാല് വയസ്സിനു മൂത്ത ശ്രീജ കാണാൻ ഐശ്വര്യം ഉള്ള ഒരു വീട്ടമ്മയാണ്.
കറുപ്പ് ബ്ലൗസും അതിനുമേലെ വിടർത്തിയിട്ട കറുത്ത സാരിയും ഉടുത്തു ഇറങ്ങിയ ശ്രീജയുടെ തെറിച്ചുയർന്നു നിൽക്കുന്ന ഉരുണ്ടു കൊഴുത്ത മുലകളും ബ്ലൗസിനും സാരിക്കുമിടയിൽ നിന്ന് തുറിച്ചു ചാടി കിടക്കുന്ന മുഖത്തേക്കാൾ നിറം ഉള്ള തൊട്ടാൽ പിതുങ്ങുന്ന അരയും.
നടുതൊട്ടു കിടന്നാടുന്ന കറുത്ത മുടിയും, ഓരോ അടിയിലും തമ്മിലമർന്നു ഉരുണ്ട് കയറിയിറങ്ങുന്ന ചന്തിപാതികളുമായി സുജയുടെ ചേച്ചിയാണെന്നു തോന്നും വിധം സുന്ദരി ആയിരുന്നു ശ്രീജയും.
രണ്ടു പേരും ഫാക്ടറിയിലേക്ക് പോവും വഴി, വഴിനീളയുള്ള കൂർത്ത നോട്ടങ്ങൾ കാണാത്ത പോലെ ഇരുവരും നടന്നു.

Leave a Reply

Your email address will not be published. Required fields are marked *