അറവുകാരൻ- 1

എങ്കിലും സുജയ്ക്ക് മോളും മോൾക്ക് സുജയും എന്ന് മാത്രം മനസ്സിൽ ജപം പോലെ ഉരുവിട്ട്, ആഹ് കരുവാക്കുന്നിൽ അവർ ജീവിതം കരുപിടിപ്പിച്ചു പോന്നു…
തന്നിൽ പതിയുന്ന കഴുകൻ കണ്ണുകളെ അറിഞ്ഞിരുന്ന സുജ എന്നും അതിൽ നിന്നൊരകലം വച്ച് പോന്നു.
ഇന്ന് സുജയുടെ കണക്ക് കൂട്ടലുകൾ തെറ്റിയ ദിവസമാണ് , ഓരോ മാസവും കിട്ടുന്ന ചെറിയ ശമ്പളം കൊണ്ട് മാസത്തിലെ ആദ്യ ദിവസം മുതൽ അവസാന ദിവസം വരെ കണക്ക് കൂട്ടി വെക്കുന്ന സുജ മോൾക്ക് വന്ന പനിയിൽ കാലിടറി വീണു.

മാസ ശമ്പളം മുഴുവൻ മുൻകൂർ വാങ്ങി, ഇന്ന് മാസത്തിന്റെ പകുതിയിൽ എത്തി നിൽക്കുമ്പോൾ ഒഴിഞ്ഞ അരിക്കലവും, സ്കൂളിൽ നിന്നും വിശന്നു വരുന്ന മോളുടെ മുഖവും കൂടി ഓർത്തപ്പോൾ അവളുടെ അമ്മഹൃദയം വിങ്ങി.
കവലയിൽ നിന്നും തിരിച്ചു വീട്ടിലേക്ക് നടക്കുമ്പോൾ ഒരായിരം ചിന്തകൾ അവളെ അലട്ടുകയായിരുന്നു.
പനിയൊഴിഞ്ഞു ഇന്നാണ് അനു സ്കൂളിൽ പോയത്, അതൊരു വിധത്തിൽ സുജയ്ക്ക് അനുഗ്രഹമായിരുന്നു. ഉച്ചക്കുള്ള മോളുടെ വിശപ്പ് സ്കൂളിലെ ഉച്ചക്കഞ്ഞിയിൽ ഒതുങ്ങും എന്നവൾക്കറിയാം, പക്ഷെ അത് കഴിഞ്ഞു എന്ത് എന്നുള്ള ചോദ്യമാണ് സുജയെ ഉലയ്ക്കുന്നത്.
ചെമ്മണ്ണു വഴിയിലൂടെ നടക്കുമ്പോൾ സുജയുടെ മനസ്സിൽ ഇന്ന് നടന്ന കാര്യങ്ങൾ തികട്ടി വന്നു കൊണ്ടിരുന്നു.

“ശ്രീജേച്ചി….വരുന്നില്ലേ….???”

“ഹ വിളിച്ചു കൂവാതെടി പെണ്ണെ….ഞാൻ ദേ ഇറങ്ങുവാ…”

ശ്രീജയുടെ ഒപ്പം ഒരാഴ്ചയ്ക്കത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ഫാക്ടറിയിൽ

പോകാൻ ഇറങ്ങിയതാണ് സുജ….
മുൻകൂർ വാങ്ങിയ പണവും കടവും എല്ലാം തിരിച്ചു വീട്ടാൻ ജോലിക്ക് പോയെ പറ്റൂ എന്ന് സുജയ്ക്കറിയാം.

അപ്പോഴേക്കും കാത്തിരിപ്പിനു വിരാമം ഇട്ടുകൊണ്ട് ശ്രീജ ഇറങ്ങി വന്നു.
സുജായേക്കാളും നാല് വയസ്സിനു മൂത്ത ശ്രീജ കാണാൻ ഐശ്വര്യം ഉള്ള ഒരു വീട്ടമ്മയാണ്.
കറുപ്പ് ബ്ലൗസും അതിനുമേലെ വിടർത്തിയിട്ട കറുത്ത സാരിയും ഉടുത്തു ഇറങ്ങിയ ശ്രീജയുടെ തെറിച്ചുയർന്നു നിൽക്കുന്ന ഉരുണ്ടു കൊഴുത്ത മുലകളും ബ്ലൗസിനും സാരിക്കുമിടയിൽ നിന്ന് തുറിച്ചു ചാടി കിടക്കുന്ന മുഖത്തേക്കാൾ നിറം ഉള്ള തൊട്ടാൽ പിതുങ്ങുന്ന അരയും.
നടുതൊട്ടു കിടന്നാടുന്ന കറുത്ത മുടിയും, ഓരോ അടിയിലും തമ്മിലമർന്നു ഉരുണ്ട് കയറിയിറങ്ങുന്ന ചന്തിപാതികളുമായി സുജയുടെ ചേച്ചിയാണെന്നു തോന്നും വിധം സുന്ദരി ആയിരുന്നു ശ്രീജയും.
രണ്ടു പേരും ഫാക്ടറിയിലേക്ക് പോവും വഴി, വഴിനീളയുള്ള കൂർത്ത നോട്ടങ്ങൾ കാണാത്ത പോലെ ഇരുവരും നടന്നു.

“ഈ മാസം മുന്നോട്ടു എങ്ങനെ കൊണ്ടുപോവും എന്നാലോചിച്ചിട്ടു ഒരെത്തും പിടിയും കിട്ടുന്നില്ല ചേച്ചി…..”

തണൽ വീണു തണുത്ത മരങ്ങൾക്കിടയിലെ വഴിയിലൂടെ നടക്കുമ്പോൾ സുജ ശ്രീജയോട് പറഞ്ഞു.

“നീ പേടിക്കല്ലേടി കൊച്ചെ…
എന്തേലും വഴി ഉണ്ടാക്കാം…. ഞാൻ ഒക്കെ ഇല്ലേ,…ആദി പിടിക്കാതെ ഇരിക്ക്.”

ശ്രീജ സമാധാനിപ്പിച്ചിട്ടും സുജയുടെ മനസ്സ് കെട്ടഴിഞ്ഞു പോയ പട്ടം പോലെ ആയിരുന്നു.

**************
മുന്നിലേക്ക് വീഴുന്ന കാർട്ടൺ മടക്കി പിൻ ചെയ്ത് പെട്ടികൾ ആക്കി മാറ്റിക്കൊണ്ടിരിക്കുമ്പോൾ സുജയുടെ മനസ്സിൽ ജോലി കഴിഞ്ഞു ഇറങ്ങാൻ നേരം സണ്ണിയെ കണ്ട് കുറച്ചു പണം കൂടെ കടം വാങ്ങാനുള്ള ചിന്ത ആയിരുന്നു.

“ശ്രീജേച്ചി…..ഇന്ന് പോവാൻ നേരം നിക്കണോന്നു മുതലാളി പറഞ്ഞു….നാളെ അയക്കാനുള്ള സ്റ്റോക്ക് ന്റെ എണ്ണം എടുക്കാനുണ്ടെന്ന്….”

കുഞ്ഞൂട്ടി വന്നു കാർട്ടൺ മടക്കിക്കൊണ്ടിരുന്ന ശ്രീജയോട് പറഞ്ഞപ്പോൾ ശ്രീജ ശേരിയെന്ന രീതിയിൽ തലയാട്ടി.

ഫാക്ടറിയിൽ അത്യവശ്യം മുൻപരിചയമുള്ളതുകൊണ്ട് ശ്രീജയെയാണ് മാസത്തിൽ രണ്ടു തവണ സ്റ്റോക്കിന്റെ എണ്ണം എടുക്കാൻ സണ്ണി ഏല്പിക്കാറുള്ളത്.
അതുകൊണ്ട് തന്നെ അതിൽ അസ്വാഭാവികത ഒന്നും ആർക്കും ഇല്ല.
എന്നാൽ അത് കേട്ടപ്പോൾ സുജയ്ക്ക് ആശ്വാസം തോന്നി, കടം ചോദിക്കുമ്പോൾ ശ്രീജേച്ചി കൂടെ ഉള്ളത് തനിക്കൊരു ധൈര്യം ആവുമല്ലോ എന്ന് സുജ കരുതി,

മാത്രമല്ല ശ്രീജേച്ചിക്ക് സണ്ണി മുതലാളിയുടെ അടുത്ത് അത്യവശ്യം സ്വാതന്ത്ര്യവുമുണ്ട്, ഇത്രയും നാളായതിന്റെയും ഫാക്ടറിയുടെ മേല്നോട്ടത്തിന്റെയും ഒരു അടുപ്പം.

മണിയടിച്ചതോടെ ചെയ്തോണ്ടിരുന്ന പണിയെല്ലാം ഓരോരുത്തരും ഒതുക്കാൻ തുടങ്ങി.
ഫാക്ടറി എന്ന് പറയുമ്പോൾ ഒരു വലിയ ഗോഡൗൺ ആണ്,
അതിൽ ഏറ്റവും വലിയ ഹാളിൽ കരിമ്പ് കൂട്ടിയിടലും അതിൽ നിന്നും പാനിയെടുക്കലും അടുപ്പുകൂട്ടി ശർക്കരയാക്കലുമൊക്കെയാണ്, അതൊക്കെ കൂടുതലും ആണുങ്ങളാണ് ചെയ്യുന്നത്.
കെട്ടിമാറ്റിയ ഒരു വലിയ റൂമിൽ സുജയും ശ്രീജയും അടക്കമുള്ള പെണ്ണുങ്ങൾ കാർട്ടൺ പെട്ടി ഉണ്ടാക്കലും പാക്കിങ്ങും ചെയ്ത് പോവുന്നു.

പിന്നെ ഗോഡൗണിൽ നിന്ന് മാറിയുള്ള ഒരു വലിയ മറ്റൊരു കെട്ടിടത്തിൽ പായ്ക്ക് ചെയ്ത പെട്ടികൾ സ്റ്റോർ ചെയ്യാനും മറ്റുമാണ് ഉപയോഗിക്കുന്നത്.

സ്റ്റോക്ക് നോക്കാൻ ഉള്ളതുകൊണ്ട് ശ്രീജ നേരത്തെ തന്നെ അങ്ങോട്ട് പോയിരുന്നു.
സ്റ്റോക്ക് നോക്കുന്ന ദിവസം ശ്രീജ വരാൻ വൈകുമായിരുന്നതുകൊണ്ട് സുജ കുട്ടികളെ നോക്കാൻ പണി കഴിയുമ്പോൾ പോകുമായിരുന്നു.
ഓരോന്നായി നിർത്തി ഓരോരുത്തരും ഫാക്ടറി വിട്ടു തുടങ്ങി.
സ്റ്റോക്ക് എടുക്കാനുള്ളത് കൊണ്ട് അതുകഴിഞ്ഞു സണ്ണി വന്നു പൂട്ടും എന്നുള്ളതിനാൽ ഫാക്ടറിയിൽ മറ്റൊന്നിനും നിൽക്കാതെ എല്ലാവരും ഇറങ്ങി, കടം ചോദിക്കാനുള്ളതിനാൽ സുജ മാത്രം അവിടെ നിന്നിരുന്നു.
ഫാക്ടറി പൂട്ടാൻ വരുമ്പോൾ പണം ചോദിക്കുന്നതിനൊപ്പം ശ്രീജയുടെ കൂടെ തിരികെ വീട്ടിലേക്ക് പോകാം എന്നാലോചിച്ചുകൊണ്ട് സുജ ഫാക്ടറിയിൽ അവരെ കാത്തു നിന്നു.
*************

കരിങ്കല്ലിനാൽ കെട്ടിയുണ്ടാക്കിയതാണ് ഫാക്ടറിയും സ്റ്റോക്ക് വെക്കാനുള്ള ഗോഡൗണും.
രണ്ടിനും പ്രധാനമായി രണ്ടു വലിയ വാതിലുകൾ മുന്നിലും പിറകിലും ഉണ്ടായിരുന്നു. ഓട് മേഞ്ഞ രണ്ടു കെട്ടിടത്തിന്റെയും മേൽക്കൂര ഉയരത്തിൽ നിന്നിരുന്നു.
മഞ്ഞിറങ്ങി തുടങ്ങിയ വൈകുന്നേരത്തിൽ ഫാക്ടറി നിന്ന കുന്നു പതിയെ വെള്ള പുതച്ചു തുടങ്ങിയിരുന്നു.
ഗോഡൗണിൽ കൊണ്ടുവച്ച സ്റ്റോക്കുകളുടെ എണ്ണം എടുത്തു തീർക്കുന്ന തിരക്കിൽ ആയിരുന്നു ശ്രീജ,
ഗോഡൗണിന്റെ ആദ്യ ഭാഗം ഓഫീസ് ആയിരുന്നു, അതിനു ശേഷം പാര്ടിഷൻ ചെയ്ത വലിയ ഹാളിന്റെ ഒരു ഭാഗത്ത് വിശ്രമിക്കാനായി ഒരു തുണികൊണ്ടു മറച്ചു ചെറിയ ഒരു ഭാഗവും നിർത്തിയിരുന്നു.

ചക്കരയുടെയും കരിമ്പിന്റെയും മണം നിറഞ്ഞു നിന്നിരുന്ന ആഹ് പഴയ കെട്ടിടത്തിൽ ബൾബിന്റെ മഞ്ഞ കലർന്ന വെളിച്ചം പതിയെ ഇരുട്ടിനെ കുറച്ചു ദൂരത്തേക്ക് മാത്രം അകറ്റി നിർത്തി.

“സ്സ്സ്…ഹാ…..എന്താ സണ്ണിച്ചാ,……ആരേലും കാണും…”

Leave a Reply

Your email address will not be published. Required fields are marked *