സുരഭി : എന്തിനാടാ മുഖത്തൊഴിച്ചത്
ഞാൻ : അമ്മായി ഉറങ്ങിയില്ലേ
സുരഭി : ഹമ്.. ഉള്ളിൽ ഒഴിക്കായിരുന്നില്ലേ
ഞാൻ : അതിനൊരു ത്രില്ലില്ല
സുരഭി : ഓ അങ്ങനെ
ഞാൻ : മരുന്ന് കഴിച്ചോ അമ്മായി
സുരഭി : ഓ കഴിച്ചല്ലോ
ഞാൻ : മം.. ഇനി രാത്രി അമ്മാവന്റെ കൂടെ കളിയായിരിക്കുമല്ലേ
സുരഭി : ആ നോക്കട്ടെ, അങ്ങേർക്ക് കളിക്കാനൊന്നും അറിയില്ലെടാ
ഞാൻ : അമ്മായി പഠിപ്പിച്ചു കൊടുക്ക്
സുരഭി : ഹമ്… നീയും വാ പഠിപ്പിക്കാൻ
ഞാൻ : ആഹാ കൊള്ളാലോ മനസ്സിലിരിപ്പ്
സുരഭി : നീ ഇന്ന് തന്നെ തിരിച്ചു പോവോ
ഞാൻ : പിന്നല്ലാതെ, നാളെ ജോലിക്ക് കേറാനുള്ളതാ
സുരഭി : ഓ ഒരു വലിയ ജോലിക്കാരൻ, നീ കുറച്ചു ദിവസം അവിടെ നിൽക്കടാ
ഞാൻ : ഏയ് പറ്റില്ല അമ്മായി, ഈ കാറും ഇന്ന് കൊടുക്കാനുള്ളതാ
സുരഭി : മ്മ്…
ഞാൻ : പിന്നെ എപ്പോഴെങ്കിലും വരാം
സുരഭി : എന്നാ അമ്മാവൻ ഇല്ലാത്തപ്പോ വാ
ഞാൻ : എന്നിട്ടെന്താ കാര്യം ബാക്കിയുള്ളവരെയൊക്കെ എന്ത് ചെയ്യും
സുരഭി : അതും ശരിയാ
ഞാൻ : ഇങ്ങനൊരു കഴപ്പി അമ്മായി
സുരഭി : പോടാ…
വിശാലമായ പാടത്തിനു നടുവിലൂടെ അമ്മയുടെ തറവാട് വീട് ലക്ഷ്യമാക്കി കാറ് പോയിക്കൊണ്ടിരുന്നു, അങ്ങനെ രണ്ടു മണിയോടെ ഞങ്ങൾ വീട്ടിൽ എത്തി, പത്തേക്കറോളം വരുന്ന പറമ്പിന്റെ പകുതിയും നെല്ല് പാടമാണ് ബാക്കി വരുന്ന അഞ്ചേക്കറിൽ ഒത്ത നടുക്കായി ഒരു പഴയ ഓടിട്ട അധികം വലുതല്ലാത്ത ഒരു വീട്, പറമ്പിന്റെ ബാക്കി ഭാഗത്തൊക്കെ വാഴയും കപ്പയും തെങ്ങും കവുമൊക്കെ കൃഷി ചെയുന്നുണ്ട്, പറമ്പിന്റെ ഒരു മൂലയിലായി പാടത്തിനോട് ചേർന്ന് വിശാലമായ ഒരു കുളവും ഉണ്ട്, വീടിന് പുറകിലായി പശുക്കളും കോഴിയും താറാവുമൊക്കെ വേറെയും…
ഞായറാഴ്ച ആയതിനാൽ എല്ലാവരും വീട്ടിൽ തന്നെയുണ്ട് ‘ ഇനി ഇവിടെയുള്ളവരെ പരിചയപ്പെടാം അമ്മക്ക് ഒരു ചേട്ടനും രണ്ട് അനിയന്മാരുമാണ് ഉള്ളത്, വലിയമ്മാവൻ മാധവൻ ആള് മരിച്ചുപോയി ഭാര്യ സുമതി മകൾ മാലിനി മകൻ സൂരജ്, നടുക്കത്തമ്മാവൻ മുരളി ഭാര്യ അംബിക മകൻ മിഥുൻ മകൾ ആശയും ആതിരയും പിന്നെ ഏറ്റവും ഇളയത് കണ്ണൻ അത് പിന്നെ നേരത്തെ പറഞ്ഞതാണല്ലോ വളരെ വിശദമായി ഓരോരുത്തരെയും പിന്നീട് പരിചയപ്പെടാം ‘ ഞാൻ ചെന്നതും ഓണത്തിന്
വരാതിരുന്നതിന്നുള്ള ദേഷ്യവും പരിഭവവും വഴക്കുമെല്ലാം നല്ലോണം കിട്ടി, എനിക്കാണെങ്കിൽ ഇങ്ങോട്ട് വന്നു നിൽക്കുന്നത് ഒട്ടും ഇഷ്ട്ടമല്ല ഈ സിറ്റിയിൽ ജീവിച്ച് ഗ്രാമത്തിൽ ചെല്ലുമ്പോൾ ഒന്ന് രണ്ടു ദിവസമൊക്കെ ഓക്കേയാണ് പക്ഷെ അത് കഴിഞ്ഞാൽ എന്തോ ശ്വാസം മുട്ടുന്നത് പോലെ തോന്നും ആകെ വരുന്നത് ഈ ഓണത്തിനും ക്രിസ്തുമസിനും വിഷുവിനുമൊക്കെയാണ്, കൂടി വന്നാൽ രണ്ടു ദിവസം അതുകഴിഞ്ഞാൽ ഞാൻ വീട്ടിലേക്ക് പോവും, ഉച്ചക്കത്തെ ഭക്ഷണമൊക്കെ കഴിച്ച് കഴിഞ്ഞ് എല്ലാവരോടും യാത്ര പറഞ്ഞ് അവിടെ നിന്നും ഇറങ്ങി, പോരുമ്പോൾ ഒരു പരിഭവത്തോടെ സുരഭി എന്നെ നോക്കുന്നത് ഞാൻ ശ്രെദ്ധിച്ചിരുന്നു, ആറു മണിയോടെ ബീനയുടെ വീട്ടിൽ എത്തി, പുറത്തിറങ്ങി വന്ന ബീനയുടെ കൈയിൽ താക്കോൽ കൊടുക്കും നേരം അകത്തു നിന്നും ഉച്ചത്തിൽ
ജീന : പെട്രോളൊക്കെ അടിച്ചോ ആവോ?
‘ അവൾക്കെന്തോ എന്നെ പിടിച്ചിട്ടില്ലെന്ന് തോന്നുന്നു ‘
ഞാൻ : അടിച്ചിട്ടുണ്ട് ആന്റി
താക്കോൽ വാങ്ങി
ബീന : മോൻ അത് കാര്യമാക്കണ്ട അച്ഛന്റെ അതേ സ്വഭാവമാ അവൾക്ക്, അജു വാ ചായ കുടിച്ചിട്ട് പോവാം
‘ ഓ തന്തയുടെ സ്വഭാവമാണല്ലേ അപ്പൊ നിന്നെ ഞാൻ പിടിച്ചോളാം ‘ എന്ന് മനസ്സിൽ പറഞ്ഞ്
ഞാൻ : വേണ്ട ആന്റി, ഞാൻ ഇറങ്ങുവാ
ബീന : മം… അടുത്ത ഞായറാഴ്ച വരില്ലേ
ഞാൻ : ആ വരാം ആന്റി, എന്നാ ശരി
എന്ന് പറഞ്ഞ് അവിടെ നിന്നും ഇറങ്ങി ബൈക്ക് എടുക്കാനായി ആശാന്റെ വീട്ടിലേക്ക് ചെന്നു, കാറ് വന്നത് കണ്ട് പുറത്തിറങ്ങി എന്നെ നോക്കിക്കൊണ്ടിരിക്കുന്ന വാസന്തിയെ കണ്ട്
ഞാൻ : ആന്റി എന്താ പുറത്തിറങ്ങി നിൽക്കുന്നത്
വാസന്തി : ഒന്നുല്ല അജു വരുന്നത് കണ്ടു
ചിരിച്ചു കൊണ്ട്
ഞാൻ : ഞാൻ അങ്ങോട്ട് കേറുന്നുണ്ടോന്ന് നോക്കി നിന്നതാണോ?
വാസന്തി : ഏയ്…
ഞാൻ : ആശാൻ എത്തിയില്ലേ?
വാസന്തി : ആ കുറച്ചു മുൻപാ എത്തിയത്, നല്ല ഉറക്കമാ
വാതിക്കലിലേക്ക് വന്ന
വീണ : തന്റെ കൂട്ടുകാരൻ ദേ ഇപ്പൊ അങ്ങോട്ട് പോയതേയുള്ളു
ഞാൻ : ആണോ എന്നാ ഞാൻ പോട്ടെ ആന്റി
ബൈക്കിനടുത്തേക്ക് നടന്ന എന്നോട്
വാസന്തി : ചായ എടുക്കട്ടെ അജു
ഞാൻ : വേണ്ട ആന്റി
ബൈക്ക് സ്റ്റാർട്ട് ചെയ്തു വളക്കും നേരം പുറത്തേക്ക് വന്ന
ശിൽപ : പോവാണോ?
ഞാൻ : ആ… പിന്നെ കാണാം
ശിൽപ : ഇനിയെപ്പാ?
ചിരിച്ചു കൊണ്ട്
ഞാൻ : എപ്പഴെങ്കിലും കാണാം ഞാൻ ഇവിടെ തന്നെയുണ്ടല്ലോ
ശിൽപ : മം…
മൂന്നു പേരോടും യാത്ര പറഞ്ഞ് ബൈക്ക് സ്പീഡിൽ വിട്ടു, കുറച്ചു മുന്നോട്ട് ചെന്ന് നടന്നു പോവുന്ന രതീഷിന്റെ അടുത്ത് ബൈക്ക് നിർത്തി
ഞാൻ : ലിഫ്റ്റ് വേണോടാ?
എന്നെ കണ്ടതും
രതീഷ് : നീ ഇത് എവിടെയായിരുന്നു ഞാൻ എത്ര പ്രാവശ്യം വിളിച്ചു നിന്നെ
ഞാൻ : ഏ..എനിക്ക് കോളൊന്നും വന്നില്ലല്ലോ
രതീഷ് : ആ കോള് പോവുന്നുണ്ടായിരുന്നില്ല ഒരു പി പി സൗണ്ട് മാത്രം കേക്കുന്നുണ്ടായിരുന്നുള്ളു
ഞാൻ : ആ… നെറ്റ് വർക്ക് ഇഷ്യു ആവും, നീ കേറ്
രതീഷിനേയും കയറ്റി അവന്റെ വീട്ടിലേക്ക് വണ്ടി വിട്ടു, പോവുന്നേരം
രതീഷ് : അല്ല നീ ജീനയുടെ വീട്ടിൽ നിന്നും കാറെടുത്ത് എങ്ങോട്ടാ പോയത്
ഞാൻ : ഏത് ജീന?
രതീഷ് : ആശാന്റെ വീടിന്റെ അപ്പുറത്തുള്ള
ഞാൻ : ഓ.. ബീനാന്റിയുടെ വീട്ടിൽ നിന്നോ
രതീഷ് : ആ അത് തന്നെ, നീ എങ്ങനെ അവിടെ കമ്പനിയായി
ഞാൻ : അത് ആ അങ്കിളിനെ ഇന്നലെ എയർപോർട്ടിൽ കൊണ്ടുവിടാൻ പോയപ്പോ കമ്പനിയായതാ, നീ അത് വിട്
വിഷയം മാറ്റാനായി
ഞാൻ : മൂന്നാറ് എങ്ങനെ ഉണ്ടെണ്ട?
രതീഷ് : ഓ പൊളി സ്ഥലം, തണുത്തിട്ട് ഒന്ന് കക്കൂസിലും കൂടി പോവാൻ പറ്റുന്നുണ്ടായിരുന്നില്ല
ചിരിച്ചു കൊണ്ട്
ഞാൻ : അത്രക്ക് തണുപ്പാ?
രതീഷ് : ഇപ്പൊ കുറവാണെന്ന അവിടെയുള്ളവർ പറയുന്നത്, എങ്ങനെ ജീവിക്കുന്നു അവിടെയുള്ളവർ
ഞാൻ : മം… നീ അടിച്ചിട്ടുണ്ടോ നല്ല മണം വരുന്നുണ്ടല്ലോ?
രതീഷ് : ആ വരുന്ന വഴി ആശാൻ ബാറിൽ കയറി
ഞാൻ : ഹമ്… അവിടെ എങ്ങനെയാ അടിയുണ്ടായിരുന്നോ?
രതീഷ് : ഏത് അടിയാ നീ ഉദ്ദേശിച്ചത്?
ചിരിച്ചു കൊണ്ട്
ഞാൻ : ഏതായാലും…
രതീഷ് : ആ… ചെറുതായിട്ട്, എത്ര ദൂരം നടക്കണം ഒരു കുപ്പി വാങ്ങണമെങ്കിൽ, ഒരു ഗുതാമിലായിരുന്നു ആ റിസോർട്ട്
ഞാൻ : റിസോർട്ടിൽ ആയിരുന്നോ വർക്ക്, അപ്പൊ വിദേശികളൊക്കെ കാണുമല്ലോ
രതീഷ് : മാങ്ങാത്തൊലിയാണ്, അത് മെയിന്റിനസ്സ് കാരണം അടച്ചിട്ടേക്കുവായിരുന്നു ഒരു പട്ടിക്കുഞ്ഞുപോലും ഉണ്ടായിരുന്നില്ല
ഞാൻ : ഓ…
രതീഷ് : പിന്നെ ആകെയുണ്ടായിരുന്നത് ഭക്ഷണം തരാൻ വന്ന ഒരു തമിഴത്തിയായിരുന്നു