കാമ കാവടി – 3 Like

ഈ സമയത്ത് രാജീവിന്റെ സ്വകാര്യ റിസോര്‍ട്ടില്‍ ഷാഫിയും അവനും ചില ചര്‍ച്ചകളില്‍ ആയിരുന്നു.

“അയാളെ ആക്രമിക്കാന്‍ പോകാതിരിക്കുന്നതാണ് നല്ലത്..” മദ്യം സിപ് ചെയ്തുകൊണ്ട് ഷാഫി പറഞ്ഞു. ഒരു കവിള്‍ മദ്യം ഇറക്കി ഒരു കഷണം ബീഫും തിന്നശേഷം അവന്‍ തുടര്‍ന്നു “കാരണം, അങ്ങനെ ചെയ്‌താല്‍ അത് നമ്മളാണ് ചെയ്യിച്ചത് എന്നയാള്‍ അറിയും”

രാജിവ് അല്പം അടങ്ങിയ മട്ടിലായിരുന്നു. പക്ഷെ വസീമിനോടും റീനയോടും ഉള്ള അവന്റെ പക ഉള്ളില്‍ ഉമിത്തീപോലെ പുകയുകയായിരുന്നു.

“അത് ശരിയാണ്..അയാളെ ആളെ വിട്ടു തല്ലിച്ചാല്‍ അതിന്റെ പിന്നില്‍ നമ്മളാണ് എന്നയാള്‍ നിസ്സാരമായി മനസിലാക്കും..അതുവേണ്ട…പകരം റീനയെ ഒന്ന് സ്കെച്ച് ചെയ്താലോ?” രാജീവ് ആലോചനയോടെ ചോദിച്ചു.

“അവളെ ചെയ്താലും അയാള്‍ നമ്മെത്തന്നെ സംശയിക്കും…” ഷാഫി പറഞ്ഞു.

“നമ്മളാണ് അതിന്റെ പിന്നിലെന്ന് തെളിവൊന്നും വരാതിരുന്നാല്‍ പോരെ..ആ നായിന്റെ മോള് കാരണമാണ് എനിക്ക് അയാളുടെ തല്ലു കൊള്ളേണ്ടി വന്നത്..അതുകൊണ്ട് അവള്‍ക്കിട്ട്‌ ഒരു പണി കൊടുക്കണം..നല്ല ഏറ്റ പണി..ഏതായാലും അവള്‍ എന്നെ ഇനി ഇഷ്ടപ്പെടാന്‍ പോകുന്നില്ല..അങ്ങനെയാണെങ്കില്‍ അവള്‍ ചാരിത്ര്യവതിയായി ജീവിക്കണ്ട എന്നാണ് എന്റെ തീരുമാനം…” തീരുമാനിച്ച് ഉറപ്പിച്ചതുപോലെ രാജീവ് പറഞ്ഞു.

“എന്ത് ചെയ്യാനാണ് നിന്റെ പ്ലാന്‍?”

“അവളെ തട്ടിക്കൊണ്ട് പോകണം…കൊണ്ടുപോകുന്നവര്‍ അവളെ തോന്നിയതുപോലെ ഉപയോഗിച്ചിട്ടു വല്ലയിടത്തും വലിച്ചെറിയട്ടെ….അതോടെ തീരും അവളുടെ അഹങ്കാരം..” രാജീവ് പല്ല് ഞെരിച്ചുകൊണ്ട് പറഞ്ഞു.

“എടാ പക്ഷെ അതാര് ചെയ്യും? നമുക്ക് ഇതില്‍ നേരിട്ട് ഇടപെടാന്‍ പറ്റില്ല. കാരണം വല്ല വിധേനയും അവരെ പോലീസ് പൊക്കിയാല്‍ നമ്മുടെ പേര്‍ അവര്‍ പറയും..അതോടെ നമ്മള്‍ അകത്തുമാകും…” ഷാഫി അടുത്ത പെഗ് ഒഴിച്ചുകൊണ്ടു പറഞ്ഞു.

“നമ്മള്‍ ഇടപെടണ്ട..വെളിയില്‍ നിന്നും നമ്മള്‍ ഒരിക്കലും കണ്ടിട്ടില്ലാത്ത ആളുകള്‍ എത്തും..അവളെ തട്ടിയെടുത്ത് അവര്‍ ഇവിടല്ല..നേരെ തമിഴ്നാട്ടിലേക്ക് കടക്കും…മാനം പോയ പെണ്ണ് പോലീസില്‍ പരാതി നല്‍കാന്‍ സാധ്യത തീരെ കുറവാടാ…പക്ഷെ അവളുടെ ഫോട്ടോയും വീഡിയോയും നമ്മുടെ കൈയില്‍ സുരക്ഷിതമായി എത്തും..ചുമ്മാ കണ്ടു രസിക്കാനും വേണ്ടി വന്നാല്‍ ഉപയോഗിക്കാനും…” രാജീവ് പൈശാചികമായ ചിരിയോടെ ഷാഫിയെ നോക്കി.

“ആരെയാ നീ ഉദ്ദേശിക്കുന്നത്? രാജ് അണ്ണന്റെ കെയറോഫില്‍ ആളെ ഇറക്കാന്‍ ആണോ?’

“അണ്ണനും നേരില്‍ ഇതില്‍ ഇടപെടില്ല..വേറെ വഴിയുണ്ട്….” രാജീവ് കൈയിലിരുന്ന ഗ്ലാസില്‍ ബാക്കി ഉണ്ടായിരുന്ന മദ്യം ഒറ്റവലിക്ക് കുടിച്ചു തീര്‍ത്തുകൊണ്ട് പറഞ്ഞു.

കോളജില്‍ നിന്നുമുള്ള പ്രൈവറ്റ് ബസില്‍ റീന പതിവുപോലെ ഇറങ്ങുന്ന ബസ് സ്റ്റോപ്പില്‍ ഇറങ്ങി വീട്ടിലേക്ക് മെല്ലെ നടന്നു. ബസ് സ്റ്റോപ്പില്‍ നിന്നും പതിനഞ്ചു മിനിറ്റ് ദൂരമുണ്ട് അവളുടെ വീട്ടിലേക്ക്. രാജീവുമായി പ്രശ്നം ഉണ്ടായിട്ട് ഇപ്പോള്‍ ഏഴു ദിവസങ്ങള്‍ കഴിഞ്ഞിരിക്കുന്നു. അതില്‍പ്പിന്നെ അവന്‍ ആ ഭാഗത്ത് ഒരിക്കല്‍ പോലും ചെന്ന് അവളെ ശല്യപ്പെടുത്തിയിരുന്നില്ല. വസീമിന്റെ ഇടപെടല്‍ തനിക്ക് ഭാഗ്യമായി എന്ന് റീന ആശ്വസിച്ചു. റോയി അല്പം പണം സംഘടിപ്പിച്ച് പഴയ ഒരു മൊബൈല്‍ ഫോണ്‍ അവള്‍ക്ക് വാങ്ങി നല്‍കുകയും ചെയ്തിരുന്നു.

വീട്ടിലേക്കുള്ള വഴിയെ അവള്‍ മെല്ലെ നടന്നു നീങ്ങി. അല്പം പിന്നാലെ തമിഴ്നാട് രജിസ്ട്രേഷന്‍ ഉള്ള, കറുത്ത ഗ്ലാസിട്ട ഒരു പഴയ സുമോ മെല്ലെ വരുന്നുണ്ടായിരുന്നു. വാഹനത്തിന്റെ ശബ്ദം കേട്ട് റീന റോഡിന്റെ വശത്തേക്ക് കുറേക്കൂടി നീങ്ങി നടന്നു. സുമോ മെല്ലെ അവളെ കടന്നു പോയി. അതിന്റെ ഉള്ളില്‍ നിന്നും രണ്ടു കണ്ണുകള്‍ അവളുടെ മുഖത്തേക്കും കൈയില്‍ ഇരുന്ന ഫോട്ടോയിലേക്കും നോക്കി ആളെ തിരിച്ചറിഞ്ഞ മട്ടില്‍ തലയാട്ടി. വണ്ടിയില്‍ മൊത്തം നാലുപേര്‍ ഉണ്ടായിരുന്നു. കുറെ മുന്‍പോട്ടു പോയ വണ്ടി അവിടെ ഒരു ജംഗ്ഷനില്‍ എത്തി തിരിച്ച ശേഷം തിരികെ എത്തി. കറുത്ത ഗ്ലാസ് മെല്ലെ താഴ്ത്തി അതിന്റെ ഉള്ളില്‍ നിന്നും കറുത്ത് തടിച്ച ഒരാള്‍ അവളെ നോക്കി. റീന അത് കാണാതെ നേരെ നടക്കുകയായിരുന്നു. വണ്ടി അവളുടെ അരികില്‍ എത്തിയപ്പോള്‍ മെല്ലെ ബ്രേക്കിട്ടു.

Leave a Reply

Your email address will not be published. Required fields are marked *