കടിമൂത്ത കല്യാണി – 1

തറവാട്ടിലെ മുറികളില്‍ ലൈറ്റുകള്‍ അണഞ്ഞു. പുറത്ത് കൂരിരുള്‍ നിറഞ്ഞിരുന്നു. മകനെ കാണാനില്ല എന്ന ദുഖത്തോടെ ഏങ്ങലടിച്ചു കിടന്ന ഭാര്യ പാര്‍വതിയെ സമാധാനിപ്പിച്ചുകൊണ്ട്‌ അര്‍ജുനന്‍ ചാരെ കിടന്ന് അവളുടെ ശിരസ്സില്‍ തലോടി.
“നീ ഇങ്ങനെ വിഷമിക്കാതെ പാറൂ..അവന്‍ വരും..ചെറുപ്രായത്തില്‍ ചില പിള്ളേര്‍ക്ക് വീട്ടിലെ സുഖം പോരാ എന്ന് തോന്നി ഒളിച്ചോടും..ചെല്ലുന്ന സ്ഥലത്തെ കഷ്ടപ്പാട് കാണുമമ്പോള്‍ തനിയെ തിരികെ വരും..നീ കിടന്നുറങ്ങ്…”
“എന്നാലും എനിക്കെന്തോ ഭയം തോന്നുന്നു ചേട്ടാ.. ആ പെണ്ണ് മരിച്ച അന്നുതന്നെ അവനെ കാണാതായത് എന്നെ വല്ലാതെ അലട്ടുന്നു..ഹോ..അവളുടെ ആ കിടപ്പ്..ആ മുഖം..എത്ര സുന്ദരിയായ പെണ്ണായിരുന്നു..പക്ഷെ മരിച്ചു കിടന്നപ്പോള്‍ ആ ഭാവം കണ്ടില്ലാരുന്നോ..” പാര്‍വ്വതിയുടെ വാക്കുകളില്‍ ഭയവും ദുഖവും ഒരേപോലെ നിഴലിച്ചിരുന്നു.
“പിന്നെ കഴുത്തില്‍ കയറു കുരുങ്ങിയാല്‍ കണ്ണും നാക്കും തള്ളില്ലേ…”
“എന്നാലും…ആ മുഖത്തെ ആ ഭാവം…” ഒന്ന് നിര്‍ത്തി ദീര്‍ഘമായി നിശ്വസിച്ച ശേഷം അവള്‍ തുടര്‍ന്നു “എന്റെ കുഞ്ഞിനു വല്ല ആപത്തും പിണഞ്ഞോ എന്നാണ് എന്റെ പേടി..അവന്‍ എവിടെയെങ്കിലും സുഖമായിരിക്കുന്നു എന്നൊന്ന് അറിഞ്ഞാല്‍ മതിയായിരുന്നു…നാളെത്തന്നെ അവനെ ഒന്ന് തിരക്കണേ ചേട്ടാ..”
“എടീ ഞങ്ങള്‍ അവനെ തിരക്കാന്‍ രഹസ്യമായി ആളെ ഏര്‍പ്പാടാക്കിയിട്ടുണ്ട്..ആ പെണ്ണ് മരിച്ച ദിവസം അവനെ കാണാതായി എന്ന് പോലീസ് അറിഞ്ഞാല്‍ പ്രശ്നമാണ്..അല്ലെങ്കില്‍ പോലീസില്‍ ഒരു പരാതി കൊടുക്കാമായിരുന്നു..”
“എനിക്കൊന്നും അറിയില്ല ചേട്ടാ..എന്റെ മോനെവിടെ ഉണ്ടെന്ന് എനിക്ക് അറിയണം..അത് മാത്രം എനിക്ക് അറിഞ്ഞാല്‍ മതി….” പാര്‍വ്വതി കണ്ണുകള്‍ തുടച്ചുകൊണ്ട് പറഞ്ഞു.
“നാളെ ഒന്ന് നേരം വെളുക്കട്ടെ..നമുക്ക് അന്വേഷിക്കാം” അര്‍ജുനന്‍ ലൈറ്റ് ഓഫാക്കി. മുറിയില്‍ ഇരുള്‍ നിറഞ്ഞു.
പുറത്ത് തണുത്ത കാറ്റ് വീശിയടിച്ചു. ശ്രീലക്ഷ്മിയും രോഹിണിയും അന്ന് ഒരു മുറിയിലായിരുന്നു. ഇരുവരും മുകളിലെ പിന്നിലുള്ള ഒരു മുറിയില്‍ ജനാലകള്‍ തുറന്നിട്ട്‌ കിടക്കുകയായിരുന്നു.
“പറ..എന്താണ് നീ അങ്ങനെ പറയാനുള്ള കാരണം..?” രോഹിണി അവളോട് ചോദിച്ചു.
“എടി കല്യാണി അത്ര പഞ്ചപാവം ഒന്നുമായിരുന്നില്ല..ഹരിയേട്ടന് പക്ഷെ അവളോട്‌ കടുത്ത പ്രേമം തന്നെ ആയിരുന്നു. മുരുകനും എന്തൊക്കെയോ അറിയാം..അതല്ലേ അവനങ്ങനെ തീര്‍ത്തു പറഞ്ഞത്..കല്യാണി എന്ന ഒരൊറ്റ ചിന്തയെ നിന്റെ ഏട്ടന് ഉണ്ടായിരുന്നുള്ളൂ..അതുകൊണ്ടാകും അവള്‍ മരിച്ചപ്പോള്‍ പുള്ളി നാട് വിട്ടു കളഞ്ഞത്..”
“നിനക്കെങ്ങനെ അറിയാം ഇതൊക്കെ?’
“കല്യാണി എന്നോട് പറഞ്ഞിട്ടുണ്ട്..പിന്നെ ചിലത് ഞാന്‍ നേരില്‍ കണ്ടിട്ടുമുണ്ട്”
“എന്ത്..”
“എടി പെണ്ണെ അവള്‍ ഒരു മുടിഞ്ഞ കഴപ്പി ആയിരുന്നെടി..സുഖിക്കണം എന്ന ചിന്ത മാത്രമേ ഉള്ളായിരുന്നു അവള്‍ക്ക്..നമ്മുടെ കാഞ്ചന ചേച്ചിയുടെ ഭര്‍ത്താവ് ശശിയേട്ടന്‍ ഇല്ലേ..പുള്ളി ഒരിക്കല്‍ അവളെ മുറിയില്‍ കയറ്റി മുലയ്ക്ക് പിടിക്കുന്നത് ഞാന്‍ കണ്ടതാണ്..ഞാന്‍ അറിഞ്ഞു എന്ന് കണ്ടപ്പോള്‍ മുതലാണ് കല്യാണി എന്റെയടുക്കല്‍ എല്ലാം പറയാന്‍ തുടങ്ങിയത്..ഇവിടെ കാണുന്ന പലരും നീ വിചാരിക്കുന്നത് പോലെ നല്ലവരൊന്നും അല്ല..ഇരുളിലും മറവിലും ഇവിടെ പലതും നടക്കുന്നുണ്ട്..അതില്‍ പലതും അറിഞ്ഞവള്‍ ആണ് കല്യാണി”
“യ്യോ..ശശിയേട്ടന്‍ അങ്ങനെ ചെയ്തോ?”
“കൊള്ളാം..കല്യാണി മരിച്ചത് കൊണ്ടാ ഞാനിപ്പോള്‍ നിന്നോടിതു പറഞ്ഞത്…ഇല്ലെങ്കില്‍ ഒരിക്കലും പറയുമായിരുന്നില്ല…നീ ഈശ്വരനെ ഓര്‍ത്ത്  ഇതൊന്നും ആരോടും പറയല്ലേ”
“നീ ഹരിയേട്ടന്റെ കാര്യം പറ..” രോഹിണിക്ക് അതായിരുന്നു അറിയേണ്ടത്.
“ഹരിയേട്ടന്‍ അവളെ നിഷ്കളങ്കമായി പ്രേമിച്ചു നടക്കുകയായിരുന്നു. പക്ഷെ കല്യാണിക്ക് ഹരിയെട്ടനോട് എന്നല്ല ആരോടും പ്രേമം ഉണ്ടായിരുന്നില്ല. അവള്‍ക്ക് കാമം മാത്രമേ ഉള്ളായിരുന്നു..ഹരിയേട്ടനും അവളും തമ്മില്‍ നമ്മുടെ തൊഴുത്തിന്റെ പിന്നില്‍ വച്ച് ചുണ്ട് കടിച്ചു ചപ്പുന്നത് ഞാന്‍ കണ്ടിട്ടുണ്ട്..വേറെന്തൊക്കെ നടന്നിട്ടുണ്ടോ ആവോ”
“സത്യമാണോ..”
“ഞാന്‍ കണ്ടതാണ് പറഞ്ഞത്..എന്തൊരു ആവേശം ആണെന്നോ ആ പെണ്ണിന്..ഹരിയേട്ടന്റെ ചുണ്ട് അവള്‍ കടിച്ചു പറിക്കുന്നത് കണ്ടപ്പോള്‍ എനിക്കും നനഞ്ഞെടി മോളെ..”
“പോ..എനിക്ക് ഏതാണ്ട് പോലെ തോന്നുന്നു..”
“ഒന്നും തോന്നണ്ട..കിടന്നുറങ്ങ്..ഇനിയും കഥകള്‍ കേട്ടാല്‍ നിനക്ക് പലതും തോന്നും”
ശ്രീലക്ഷ്മി അവളെ കെട്ടിപ്പിടിച്ചുകൊണ്ട് പറഞ്ഞു.

“നല്ല സുഖമായിരിക്കും അല്ലെ..” രോഹിണി മെല്ലെ ചോദിച്ചു.
“ഒരു കിഴുക്ക് ഞാന്‍ തരും..ഉറങ്ങടി പ്രാന്തി..”
രോഹിണി ശ്രീലക്ഷ്മിയെ പുണര്‍ന്ന് അല്‍പനേരം കിടന്നിട്ട് വീണ്ടും മലര്‍ന്നു കിടന്നു ജനലിലൂടെ വെളിയിലേക്ക് നോക്കി. പുറത്ത് കാറ്റിന്റെ ഹുങ്കാരം വര്‍ദ്ധിക്കുന്നത് അവര്‍ അറിഞ്ഞു. ചില മുറികളിലെ ജനല്‍ പാളികള്‍ ശക്തമായി അടയുന്ന ശബ്ദം കേട്ട് ശ്രീലക്ഷ്മി എഴുന്നേറ്റു.
“ഭയങ്കര കാറ്റ്..ജനല്‍ അടച്ചേക്കാം” അവള്‍ പറഞ്ഞു.
“വേണ്ടാടി..തുറന്ന് കിടക്കട്ടെ..നല്ല സുഖമുള്ള തണുപ്പ്” രോഹിണി അവളെ തടഞ്ഞുകൊണ്ട് പറഞ്ഞു.
“ഈ പെണ്ണിന് പ്രാന്താ..ഹും..എന്നാ നിന്റെ ഇഷ്ടം” എഴുന്നേറ്റ ശ്രീലക്ഷ്മി തിരികെ വന്നു വീണ്ടും കിടന്നു.
“നോക്കടീ..ഇവിടെ കിടന്നുകൊണ്ട് രാത്രിയുടെ ഭംഗി കാണാന്‍ നല്ല രസമില്ലേ” രോഹിണി അവളോട്‌ ചോദിച്ചു.
“ഉണ്ട..നിനക്ക് കലാവാസന ഉണരുന്നോ? മോളെ എനിക്ക് ഉറങ്ങണം..” ശ്രീലക്ഷ്മി അവളെ കെട്ടിപ്പിടിച്ച് കിടന്നു പറഞ്ഞു.
രോഹിണി നോക്കി. കാറ്റത്ത് ഉലയുന്ന കരിമ്പന അവള്‍ കണ്ടു. തറവാട്ടിലെ പറമ്പിന്റെ നടുവിലാണ് ആ കൂറ്റന്‍ കരിമ്പന നില്‍ക്കുന്നത്. അതിന്റെ ഇലകള്‍ കാറ്റില്‍ ഇളകിയാടുന്നത് അവള്‍ക്ക് സ്പഷ്ടമായി കാണാമായിരുന്നു. പെട്ടെന്ന് രോഹിണി ഒന്ന് ഞെട്ടി.
“എടി ശ്രീലക്ഷ്മി..അങ്ങോട്ട്‌ നോക്കിക്കേടി” അവള്‍ കണ്ണടച്ചു കിടന്ന ശ്രീലക്ഷ്മിയെ കുലുക്കി വിളിച്ചു.
“എന്താടി..ഉറങ്ങാനും സമ്മതിക്കില്ലേ..”
“നീ ഒന്ന് നോക്ക്….”
ശ്രീലക്ഷ്മി അവള്‍ ചൂണ്ടിയ ഇടത്തേക്ക് നോക്കി. അവള്‍ വേഗം എഴുന്നേറ്റു. രോഹിണിയും ഒപ്പം എഴുന്നേറ്റ് ജനലിന്റെ അരികിലെത്തി. പുറത്ത് കാറ്റിന്റെ ഒപ്പം മഴയും പെയ്യാന്‍ തുടങ്ങിയത് അവരറിഞ്ഞു. മുറ്റത്ത് ചരല്‍ വാരി എറിയുന്നത് പോലെ മഴ ആരംഭിച്ചു. ശ്രീലക്ഷ്മിയും രോഹിണിയും ആകാശത്തേക്ക് ഉദ്വേഗത്തോടെ നോക്കി നില്‍ക്കുകയായിരുന്നു. ഇരുവരുടെയും മുലകള്‍ ശക്തമായി ഉയര്‍ന്നു താഴ്ന്നു. ആ തണുപ്പത്തും തന്റെ ദേഹം വിയര്‍ക്കുന്നത് ശ്രീലക്ഷ്മി അറിഞ്ഞു. രോഹിണി അവളുടെ കൈയില്‍ ശക്തമായി പിടിച്ചിരുന്നു.
ദൂരെ, അനന്തതയില്‍ നിന്നും ഒരു ചെറിയ വെളിച്ചം തങ്ങളുടെ വീട് ലക്ഷ്യമാക്കി വരുന്നതാണ് ഇരുവരും ഭീതിയോടെ നോക്കി നിന്നത്. അതിവേഗമാണ് അത് വന്നുകൊണ്ടിരുന്നത്.
“എന്താടി അത്..വല്ല പ്ലെയിനും ദിശ തെറ്റി പറക്കുകയാണോ?” രോഹിണി ഭീതിയോടെ ചോദിച്ചു.
“ഏയ്‌…അത് പ്ലെയിന്‍ അല്ല….ഇനി ധൂമകേതു ആകുമോ?” ശ്രീലക്ഷ്മിയുടെ സന്ദേഹം അതായിരുന്നു.
“ആയിരിക്കും..ചില വാല്‍ നക്ഷത്രങ്ങള്‍ ഭൂമിക്ക് നേരെ വരാറുണ്ട് എന്ന് നമ്മള്‍ വായിച്ചിട്ടില്ലേ..ഇത് പക്ഷെ നമ്മുടെ നേര്‍ക്ക് വരുന്നത് പോലെയാണ് തോന്നുന്നത്..എന്തൊരു സ്പീഡ് ആണ്..”
ആകാശത്ത് നിന്നും തീഗോളം പോലെയുള്ള ആ വസ്തു വളരെ അടുത്തേക്ക് എത്തിയത് അവര്‍ അറിഞ്ഞു.
“യ്യോ..ദാ അതിങ്ങെത്തി” രോഹിണി ഉറക്കെ പറഞ്ഞു. മഴ ശക്തമാകുന്നതും ആ ഗോളം തങ്ങളുടെ തറവാടിനു മീതെ ചുറ്റുന്നതും അവര്‍ കണ്ടു.
“രോഹിണി.എനിക്ക് പേടി ആകുന്നു..എന്താണെടീ അത്….” ശ്രീലക്ഷ്മി പൂക്കുല പോലെ വിറച്ചു.
“അ..അറിയില്ല..അ…അതെവിടെപ്പോയി…കാണുന്നില്ല…” രോഹിണി വിയര്‍ത്ത് കുളിച്ചിരുന്നു.
ഇരുവരും ശ്വാസമടക്കിപ്പിടിച്ച് നോക്കി. അവിടേക്ക് വന്ന തീഗോളം അപ്രത്യക്ഷമായിരിക്കുന്നു.
“എവിടെപ്പോയി? നമുക്ക് തോന്നിയതാണോ ഇനി?” ശ്രീലക്ഷ്മി കിതച്ചുകൊണ്ട് സ്വയം ചോദിച്ചു.
“അല്ല..അത് ഇവിടെ വന്നതാണ്‌..പക്ഷെ പിന്നെ എങ്ങോട്ടോ പോയി….”
പെട്ടെന്ന് ശക്തമായി ഒരു ഇടി മുഴങ്ങി. മിന്നലിന്റെ പ്രകാശത്തില്‍ അവര്‍ തങ്ങളുടെ പറമ്പ് വ്യക്തമായി കണ്ടു. ഇടിയുടെ പിന്നാലെ ആ തീഗോളം വീണ്ടും പ്രത്യക്ഷമായി.
“രോഹിണി…ദാ..അത് വീണ്ടും വന്നു..”
അവളെ ഇറുകെ പിടിച്ചുകൊണ്ട് ശ്രീലക്ഷ്മി ഉറക്കെ പറഞ്ഞു. ഇരുവരും വിറച്ചുകൊണ്ട് നോക്കി. ആ ഗോളം കറങ്ങിക്കറങ്ങി പനയുടെ മീതെ വന്നു നില്‍ക്കുന്നത് അവര്‍ കണ്ടു. പെട്ടെന്ന് അതിനടുത്ത് നിന്ന ഒരു കൂറ്റന്‍ കൊന്നത്തെങ്ങ് കടപുഴകി നിലത്ത് വീണു. അത് വീഴുന്ന ശബ്ദം കേട്ട് ഇരുവരും ബോധരഹിതരായി നിലത്തേക്ക് വീണു.

Updated: November 12, 2017 — 5:13 pm

Leave a Reply

Your email address will not be published. Required fields are marked *