കടിമൂത്ത കല്യാണി – 1 5

ആണിനെ തിന്നുന്ന ജാതിയാണ് അവളെന്നാണ് ഒരിക്കല്‍ ഇവിടെ കൈ നോക്കാന്‍ വന്ന ഒരു സ്ത്രീ പറഞ്ഞത് എന്ന് അമ്മ പറയുന്നത് ഞാന്‍ കേട്ടതാ..അടക്കാന്‍ പറ്റാത്ത കാമാസക്തി അവള്‍ക്കുണ്ടായിരുന്നു എന്നാണ് എല്ലാരും പറയുന്നത്..അങ്ങനെ ആരെയോ പ്രേമിച്ച് അയാള്‍ വഞ്ചിക്കുകയോ മറ്റോ ചെയ്തപ്പോള്‍ അവള്‍ മനസ് തകര്‍ന്നു ചെയ്തതാകും എന്നൊക്കെ ഓരോരോ അഭ്യൂഹങ്ങള്‍..ചെട്ടനെന്ത് തോന്നുന്നു? ആ പെണ്ണ് ഈ പറഞ്ഞത് പോലെ ഒക്കെ ആയിരുന്നോ?”
ഭാര്യ പറഞ്ഞത് കേട്ടപ്പോള്‍ ശശിധരന് തന്റെ മനസ് പിടയ്ക്കുന്നത് മനസിലായി. വളരെ സത്യമായ കാര്യമാണ് അത്. കല്യാണി ഒരു പടക്കുതിര ആയിരുന്നു. പക്ഷെ തനിക്ക് അവളെ രുചിക്കാന്‍ കിട്ടിയില്ല എന്ന് മാത്രം. ആരുമായും ബന്ധപ്പെടാന്‍ കല്യാണി എപ്പോഴും തയാറായിരുന്നു; അത്രയ്ക്ക് കാമാഭ്രാന്തി ആയിരുന്നു ആ പെണ്ണ്. ഒപ്പം സൌന്ദര്യം കൂടി ഉള്ളതുകൊണ്ട് അവളെ പ്രതിരോധിക്കുക പ്രയാസമുള്ള കാര്യമായിരുന്നു. അവളുടെ ഈ ആസക്തി മുതലെടുത്ത പലരും ഇവിടെ കണ്ടേക്കും..പക്ഷെ താന്‍..
“ഈ പറഞ്ഞതൊന്നും ഞാന്‍ വിശ്വസിക്കുന്നില്ല…വെറും കള്ളക്കഥകള്‍..ആ പാവം പെണ്ണ് ചത്തപ്പോള്‍ ഓരോരുത്തര്‍ കഥകള്‍ മെനയുകയാണ്…” അവന്‍ ഭാര്യയെ നോക്കാതെയാണ്‌ അത് പറഞ്ഞത്.
“എന്തായാലും അവള് ചത്തു..ഇനി കഥ ഉണ്ടാക്കിയാല്‍ എന്ത്, ഇല്ലെങ്കില്‍ എന്ത്?”
കാഞ്ചന മുടി വാരിക്കെട്ടിക്കൊണ്ട് മുറിക്ക് പുറത്തേക്ക് നടന്നു. അവള്‍ പോയപ്പോള്‍ ശശിധരന്‍ കട്ടിലില്‍ ഇരുന്നു. അവന്റെ മനസ് കുറെ നാളുകള്‍ക്ക് മുന്‍പ് നടന്ന ഒരു സംഭവത്തിലേക്ക് ഊളിയിട്ടു.
അന്ന് മുറിയില്‍ കാഞ്ചന ഇല്ല. താന്‍ ഒരു മാസിക നോക്കി ഇരിക്കുന്ന സമയത്താണ് പുറത്ത് ഇടനാഴിയിലൂടെ വരുന്ന കല്യാണിയെ കാണുന്നത്. കൈയില്‍ ഒരു ചൂലുമുണ്ട്‌. കടും ചുവപ്പ് നിറമുള്ള ബ്ലൌസും അരപ്പാവാടയും ധരിച്ചിരുന്ന അവളുടെ കക്ഷങ്ങള്‍ വിയര്‍ത്ത് കുതിര്‍ന്നിരിക്കുന്നതും മുലകള്‍ നെഞ്ചില്‍ രണ്ടു ചെറിയ കുന്നുകള്‍ പോലെ എഴുന്നു നില്‍ക്കുന്നതും കണ്ടപ്പോള്‍ തന്റെ സാധനം മൂത്തുമുഴുത്തു. തിളയ്ക്കുന്ന ആരോഗ്യമുള്ള വിളഞ്ഞ പെണ്ണ്!
“എന്താ ശശിയേട്ടാ ഒരു പരിഭ്രമം..”
തന്റെ മനസു വായിച്ചത് പോലെ അവള്‍ വാതില്‍ക്കല്‍ നിന്നു ചോദിച്ചു. ആ നോട്ടവും ചിരിയും നില്‍പ്പും കൂസലില്ലായ്മയും എല്ലാം തന്റെ നിയന്ത്രണം തെറ്റിക്കാന്‍ ധാരാളമായിരുന്നു. ചോര കിനിയുന്ന തേന്‍ ചുണ്ടുകളില്‍ തത്തിക്കളിക്കുന്ന കള്ളച്ചിരി.
“നീ എവിടെ പോവാ..” താന്‍ ശബ്ദം താഴ്ത്തി ചോദിച്ചു.
“എങ്ങും പോവല്ല മാഷെ..ദാ ചൂല് കണ്ടില്ലേ..മുറികളില്‍ മാറാല വല്ലതുമുണ്ടെങ്കില്‍ തൂക്കാന്‍ ഇറങ്ങിയതാ..അമ്മേടെ ഓര്‍ഡര്‍…”
അവളുടെ കൊല്ലുന്ന ചിരി തനിക്ക് സഹിക്കാന്‍ പറ്റുന്നുണ്ടായിരുന്നില്ല.
“എന്നാല്‍ ഇങ്ങു വാ..ഇവിടെയുണ്ട് മാറാല…” അത് പറഞ്ഞപ്പോള്‍ തന്റെ ശബ്ദം കിതച്ചിരുന്നു. കാമം ആളിക്കത്തുകയായിരുന്നു സിരകളില്‍.
“ഹും.” ചുണ്ട് ലേശം മലര്‍ത്തി കല്യാണി മുറിയില്‍ കയറി ചുറ്റും നോക്കി. അടുത്തു നിന്ന് ആ പച്ചക്കരിമ്പിനെ കണ്ടപ്പോള്‍ തന്റെ സമനില തെറ്റി. അവളില്‍ നിന്നും വിയര്‍പ്പും മുല്ലപ്പൂവും കൂടിച്ചേര്‍ന്ന മദഗന്ധം മുറിയാകെ വ്യാപിച്ചു. സദാ മുടിയില്‍ മുല്ലപ്പൂവിന്റെ മാല കെട്ടിവയ്ക്കുന്ന സ്വഭാവം അവള്‍ക്കുണ്ട്. തഴച്ചു വളര്‍ന്നിരിക്കുന്ന മുടിയില്‍ കാച്ചെണ്ണ തേച്ച് അതില്‍ മുല്ലപ്പൂവും ചൂടുമ്പോള്‍ മനംമയക്കുന്ന ഒരു ഗന്ധമായി അത് മാറും. ഒപ്പം അവളുടെ കൊഴുത്ത ശരീരത്തിന്റെ വിയര്‍പ്പ് കൂടി കലരുമ്പോള്‍ മനുഷ്യന്‍ മയങ്ങിപ്പോകും.
“എന്താടി പെണ്ണെ നിന്റെ കക്ഷം ഇങ്ങനെ വിയര്‍ക്കുന്നത്..”
ആര്‍ത്തിയോടെ അവളുടെ നനഞ്ഞ കക്ഷങ്ങളിലേക്ക് നോക്കി വിറയലോടെ താന്‍ ചോദിച്ചു. അവള്‍ തന്നെ നോക്കാതെ കൈകള്‍ പൊക്കി ആദ്യം കക്ഷങ്ങളിലെക്കും പിന്നെ തന്റെ കണ്ണിലേക്കും നോക്കി അറിയില്ല എന്ന ഭാവത്തോടെ ചുണ്ട് പുറത്തേക്ക് തള്ളി. ലോകത്തൊരു പുരുഷനും ആ ചേഷ്ട കണ്ടു വെറുതെ നില്ക്കാന്‍ സാധിക്കുമായിരുന്നില്ല. മുടിഞ്ഞ മുഴുപ്പുള്ള മുലകള്‍ തള്ളി ഭ്രാന്ത് പിടിപ്പിക്കുന്ന ആ നില്‍പ്പ് കണ്ടപ്പോള്‍ മറ്റെല്ലാം മറന്ന് താന്‍ അവളെ പിടിച്ചു ചുണ്ട് വായിലാക്കി ചപ്പി. കല്യാണി നിന്നിടത്ത് നിന്നും ചലിച്ചില്ല. അവളുടെ മുഴുത്ത മുലകള്‍ തന്റെ നെഞ്ചില്‍ ഞെരിഞ്ഞമര്‍ന്നു. മദരസം നിറഞ്ഞ  ആ ചുണ്ടുകളുടെ രുചി തന്നെ ഭ്രാന്തു പിടിപ്പിച്ചു കളഞ്ഞു. ഒപ്പം മനംമയക്കുന്ന അവളുടെ വിയര്‍പ്പിന്റെ മദഗന്ധവും കൂടിയായപ്പോള്‍ കാമം തന്നില്‍ ആളിക്കത്തി. ഭ്രാന്തനെപ്പോലെ താന്‍ അവളുടെ മുഴുത്ത മുലകള്‍ ഞെരിച്ചു. കല്യാണി തന്നോട് ചേര്‍ന്ന് നിന്നു ചുണ്ട് വായിലേക്ക് തള്ളിത്തന്നു. അവളെ പൊക്കിയെടുത്ത് കട്ടിലില്‍ ഇടാന്‍ തുനിയുകയും വാതില്‍ക്കല്‍ ശ്രീലക്ഷ്മിയുടെ മുഖം താന്‍ കണ്ടു. അവള്‍ എന്തൊക്കെയോ കണ്ടു എന്നത് ഉറപ്പായിരുന്നു. പക്ഷെ താന്‍ നിമിഷം കൊണ്ട് മാറിക്കളഞ്ഞു. കല്യാണിയുടെ മുഖത്തെ കത്തുന്ന കാമാര്‍ത്തി ഇപ്പോഴും തന്റെ കണ്മുന്നില്‍ ഉണ്ട്. അവള്‍ ഉരുകുകയായിരുന്നു. താന്‍ ചപ്പിവിട്ട ചുണ്ടുകള്‍ വിറയ്ക്കുന്നുണ്ടായിരുന്നു. അതിന്റെ ശോണിമ രണ്ടിരട്ടി വര്‍ദ്ധിച്ചിരുന്നതും താന്‍ കണ്ടു.
“കല്യാണീ..നിന്നെ അമ്മ തിരക്കുന്നു..” ശ്രീലക്ഷ്മി അവളോട്‌ പറഞ്ഞു.
“വരുവാ..”
അവള്‍ മനസില്ലാമനസോടെ പുറത്തേക്ക് നടക്കുന്നതിനിടെ പറഞ്ഞു.

Updated: November 12, 2017 — 5:13 pm

Leave a Reply

Your email address will not be published. Required fields are marked *