ലിസിമ്മയും ഞാനും ബന്ധുക്കളുടെ കൂടെ അവിടെപോയിവന്നു. മനസ്സിൽ മുഴുവൻ ടീച്ചർ തന്നെ. വിരസമായ യാത്രയും കല്യാണവീടും ഭക്ഷണവും. ഒന്നും ആസ്വദിക്കാൻ പറ്റിയില്ല.
ചടങ്ങെല്ലാം കഴിഞ്ഞു വീട്ടിൽ തിരിച്ചെത്തിയപ്പോൾ രാത്രിയായിട്ടുണ്ട്. രഘുവേട്ടനോടും ഭാര്യയോടും യാത്രപറഞ്ഞു ലിസിമ്മയേയുംകൂട്ടി വീട്ടിലെത്തി. കുളിച്ചുമാറ്റി കുറച്ചു വെള്ളവുംകുടിച്ചു ബെഡിലേക്കു വീണതേ ഓര്മയുള്ളു.
തുടരും.
