മൃഗം – 2

കുറെ നേരത്തെ ഹരിക്കലുകള്‍ക്കും ഗുണിക്കലുകള്‍ക്കും കൂട്ടിക്കുറയ്ക്കലുകള്‍ക്കും ശേഷം അവള്‍ മനസ്സില്‍ തീരുമാനിച്ചുറപ്പിച്ചു; ഇന്ന് രാത്രി അവന്റെ മുറിയില്‍ കയറണം. ആരും അറിയാതെ ആ മെമ്മറി കാര്‍ഡ് കണ്ടെടുക്കണം. രാത്രിയാകട്ടെ. അര്‍ദ്ധരാത്രി കഴിഞ്ഞ് എല്ലാവരും നല്ല ഉറക്കം പിടിക്കുന്ന സമയത്ത്!

അവളുടെ കൊഴുത്ത ദേഹത്ത് വിയര്‍പ്പുകണങ്ങള്‍ പൊടിഞ്ഞു. രാത്രി വളരാന്‍ കാത്തുകൊണ്ട് അവള്‍ കട്ടിലില്‍ മലര്‍ന്നു കിടന്നു. പുറത്തുള്ള മുറികളിലെ ലൈറ്റുകള്‍ അണഞ്ഞത് അവള്‍ അറിഞ്ഞു. ലിവിംഗ് റൂമിലെ ക്ലോക്ക് പത്തുമണി ആയി എന്ന് അറിയിക്കുന്നത് ദിവ്യ കേട്ടു. അവള്‍ക്ക് ഉറക്കം വന്നതേയില്ല. ഇനി രണ്ടു മണിക്കൂറുകള്‍ കൂടിയെങ്കിലും കാക്കണം. മനസ് ശക്തമായി മിടിക്കുകയാണ്. നാളിതുവരെ താന്‍ അവന്റെ മുറിയില്‍ കയറിയിട്ടില്ല. അവനോടുള്ള അവജ്ഞ കാരണമാണ് അതിനു തുനിയാഞ്ഞത്. എങ്ങനെയും അവനെ പുകച്ചു ചാടിക്കണം എന്ന ചിന്ത മാത്രമേ മനസ്സില്‍ ഉണ്ടായിരുന്നുള്ളൂ. അച്ഛന്റെ എല്ലാ സ്വത്തും തനിക്കുള്ളതാണ്. അതിനു വേറൊരു അവകാശി വേണ്ട.

ദിവ്യ എഴുന്നേറ്റ് ജനലിനു സമീപം ചെന്നു. പുറത്തെ കൂരിരുട്ടിലേക്ക് അവള്‍ ലക്ഷ്യമില്ലാതെ നോക്കി. തണുത്ത കാറ്റ് വീശുന്നുണ്ട്. ചീവീടുകളുടെ നിര്‍ത്താതെയുള്ള കരച്ചില്‍. തൊട്ടടുത്തുള്ള മരത്തില്‍ നിന്നാണെന്ന് തോന്നുന്നു; ഒരു കൂമന്റെ മൂളല്‍ അവളുടെ കാതിലെത്തി. അവള്‍ക്ക് ഇരുട്ട് ഭയം നല്‍കിയില്ല. തന്റെ ജീവിതം അവതാളത്തില്‍ ആക്കിയേക്കാവുന്ന ആ മെമ്മറി കാര്‍ഡ് മാത്രം ആയിരുന്നു അവളുടെ മനസിനെ ഭരിച്ചിരുന്ന ചിന്ത. വീണ്ടും അവള്‍ കട്ടിലില്‍ ചെന്നുകിടന്നു. വേറെ ഏതെങ്കിലും സമയത്തായിരുന്നു എങ്കില്‍ അവള്‍ പാന്റീസ് ഊരി സ്വയം ഭോഗം ചെയ്തേനെ.

പക്ഷെ ഇന്ന് അവള്‍ക്ക് മനസമാധാനത്തോടെ സുഖിക്കാന്‍ പറ്റാത്ത അവസ്ഥ ആയിരുന്നു. യോനി നനഞ്ഞിരുന്നു എങ്കിലും ദിവ്യയുടെ മനസ് വാസുവിന്റെ മുറിയില്‍ ആയിരുന്നു. താന്‍ ചെല്ലുമ്പോള്‍ അവന്‍ ഉണര്‍ന്നു കിടക്കുകയാണെങ്കില്‍ എന്ത് ചെയ്യും എന്നാലോചിച്ചിട്ട് അവള്‍ക്കൊരു എത്തും പിടിയും കിട്ടിയില്ല.

എന്തായാലും വരുന്നിടത്ത് വച്ചു കാണാം എന്നവള്‍ കണക്കുകൂട്ടി. അര്‍ദ്ധരാത്രി ആകാന്‍ കാത്തുകൊണ്ട് അവള്‍ കിടന്നു. മൊബൈലില്‍ അലാറം വച്ചുകൊണ്ടാണ് അവള്‍ കിടന്നത്. അറിയാതെ ചെറിയ ഒരു മയക്കത്തിലേക്ക് വീണ ദിവ്യ അലാറം കേട്ടു ഞെട്ടി ഉണര്‍ന്നു. അവള്‍ അലാറം ഓഫ് ചെയ്തിട്ട് നോക്കി. സമയം പന്ത്രണ്ടര. അവളുടെ ഉള്ളില്‍ പെരുമ്പറ മുഴങ്ങാന്‍ തുടങ്ങി. അവള്‍ എഴുന്നേറ്റു. രാത്രി അഴിച്ചിട്ടിരുന്ന ബ്ലൌസും പാവാടയും വീണ്ടും ഇടണോ എന്ന് ഒരുനിമിഷം ദിവ്യ ആലോചിച്ചു. പിന്നെ വേണ്ട എന്ന് മനസ്സില്‍ പറഞ്ഞുകൊണ്ട് പരവേശം മാറ്റാന്‍ കുറെ വെള്ളം എടുത്തു കുടിച്ച ശേഷം അവള്‍ മുറിക്കു പുറത്തിറങ്ങി. അവളുടെ കൈയില്‍ ചെറിയ ഒരു പെന്‍ ടോര്‍ച്ചും ഉണ്ടായിരുന്നു. മെല്ലെ വാസുവിന്റെ മുറിയിലേക്ക് അവളുടെ കാലുകള്‍ ചലിച്ചു….
നല്ല ധൈര്യമുള്ള പെണ്ണായിരുന്നു ദിവ്യ; അല്ലെങ്കില്‍ വാസുവിനെപ്പോലെയുള്ള ഒരു മുരട്ടുകാളയുടെ മുറിയിലേക്ക് തനിച്ചു പോകാന്‍ ധൈര്യപ്പെടുമായിരുന്നില്ലല്ലോ? ശങ്കരനും രുക്മിണിയും ഉറങ്ങുന്ന മുറിയും ആരും ഉപയോഗിക്കാതെ കിടക്കുന്ന മറ്റൊരു മുറിയും കഴിഞ്ഞ് അടുക്കളയോട് ചേര്‍ന്നുള്ള ഒരു ചായ്പ്പ് ആയിരുന്നു വാസുവിന്റെ വാസസ്ഥലം.

ശങ്കരന്‍ നല്ല മുറി നല്‍കാന്‍ കൂട്ടാക്കാതെ അവനു കിടക്കാന്‍ വേണ്ടി വീട്ടിലെ പഴയ സാധനങ്ങള്‍ കൂട്ടിയിട്ടിരുന്ന മുറി വൃത്തിയാക്കി നല്‍കുകയായിരുന്നു. അതിനു വാതിലും ഉണ്ടായിരുന്നില്ല. വീടിന്റെ തറ നിരപ്പില്‍ നിന്നും അല്പം താഴെയാണ് ആ ചായ്പ്പിന്റെ സ്ഥാനം. ഏതാണ്ട് പന്ത്രണ്ടു പതിമൂന്ന് വയസുവരെ അവന്‍ ഉപയോഗിച്ചിരുന്ന മുറിയാണ് ഇപ്പോള്‍ ഉപയോഗമില്ലാതെ അതിഥികള്‍ ആരെങ്കിലും വന്നാല്‍ അവര്‍ക്ക് നല്‍കാനായി ഇട്ടിരിക്കുന്നത്. ആ മുറിയില്‍ നിന്നും ചായ്പ്പിലേക്ക് അവനെ മാറ്റിയത് ബാലനായ വാസുവിന്റെ മനസ്സിനെ ആഴത്തില്‍ മുറിവേല്‍പ്പിച്ചിരുന്നു. രുക്മിണിയുടെ വാക്കുകള്‍ക്ക് അല്പം പോലും പരിഗണന നല്‍കാതെയാണ് ശങ്കരന്‍ വാസുവിനെ ചായ്പ്പിലേക്ക് മാറ്റിയത്.

“വീട്ടില്‍ നിന്നും ഈ തെണ്ടിയെ ഞാന്‍ ഇറക്കി വിടാത്തത്‌ നീ ഒരുത്തി കാരണമാണ്. ഈ നശൂലത്തിനെ രാവിലെ കണ്ടാല്‍ അന്നത്തെ ദിവസം പോക്കാണ്”

അവനെ മുറിയില്‍ നിന്നും മാറ്റരുത് എന്നപേക്ഷിച്ച രുക്മിണിക്ക് ശങ്കരന്‍ നല്‍കിയ മറുപടിയായിരുന്നു അത്. നിസ്സഹായയായ ആ സാധുസ്ത്രീയുടെ മനസ് വല്ലാതെ തകര്‍ന്ന് പോയിരുന്നു അയാളുടെ ആ നീചമായ തീരുമാനത്തില്‍. അവന്‍ വന്ന ശേഷമാണ്‌ ഭഗവാന്‍ തങ്ങള്‍ക്ക് ഒരു കുഞ്ഞിക്കാല് കാണാനുള്ള വര്‍ഷങ്ങളായുള്ള സ്വപ്നം പൂവണിയിച്ചത് എന്ന ഏക കാരണമാണ് രുക്മിണി അവനെ സ്വന്തം മകനെപ്പോലെ സ്നേഹിക്കനുണ്ടായ പ്രധാന കാരണം. പക്ഷെ ശങ്കരന് തന്റെ സ്വത്ത് അവന്‍ കൊണ്ടുപോകും എന്നുള്ള ഭീതിയും ആശങ്കയുമായിരുന്നു. അതെ സന്ദേശം ചെറുപ്രായത്തില്‍ തന്നെ അയാള്‍ മകളുടെ ഇളം മനസിലും കുത്തിവച്ച് അവളെയും ഒരു സ്വാര്‍ത്ഥമതിയായ പെണ്ണാക്കി മാറ്റിയെടുത്തു.

ചായ്പ്പിലേക്ക് താമസം മാറ്റിയ രാത്രി വാസു മണിക്കൂറുകളോളം തനിച്ചു കിടന്നു കരഞ്ഞു. താന്‍ ഈ ലോകത്തില്‍ ആരുമില്ലാത്തവനാണ് എന്ന ചിന്ത അവന്റെ ഇളം മനസിനെ കണ്ണാടിച്ചില്ല് പോലെ തകര്‍ത്തുകളഞ്ഞു. ഇരുളില്‍ ആശ്വാസത്തിന് ഒരാള്‍ പോലും അടുത്തില്ലാതെ അവന്‍ ഏങ്ങലടിച്ചു കരഞ്ഞു. അവന്റെ കരച്ചില്‍ കേള്‍ക്കാന്‍ ആ ചായ്പ്പിന്റെ ഭിത്തികള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

മനസ് തകര്‍ന്നു കിടക്കുന്ന മകന്റെ അടുത്തുചെന്ന് ഒപ്പം കിടന്ന് ആശ്വസിപ്പിക്കാന്‍ രുക്മിണി ആഗ്രഹിച്ചെങ്കിലും ശങ്കരന്‍ അവളെ തടഞ്ഞു.

“അവനിപ്പോള്‍ ചെറിയ കുട്ടിയല്ല..പ്രായം പതിമൂന്നായി..നീ അവനെ പ്രസവിച്ച തള്ളയും അല്ല..ഏതോ വേശ്യയ്ക്ക് ആരിലോ ഉണ്ടായ മ്ലേച്ഛ ജന്മം ആണ് ആ അധമന്റേത്..ജാതി ഏതാണെന്ന് പോലും നിശ്ചയമില്ലാത്ത അവനൊക്കെ കൂടെക്കിടക്കുന്ന നിന്നെ ഇനി തള്ളയായി കണ്ടന്നു വരില്ല….അതുകൊണ്ട് അത്തരം പണിക്കൊന്നും നില്‍ക്കണ്ട..അഥവാ നിര്‍ബന്ധം ആണെങ്കില്‍ അവനെയും കൂട്ടി എങ്ങോട്ടാണെന്ന് വച്ചാല്‍ പൊക്കോ..എനിക്കെന്റെ മോള് മാത്രം മതി”

ഒരു ഇരുമ്പുകൂടം തലയില്‍ പതിഞ്ഞാല്‍ ഉണ്ടാകുന്നതിനേക്കാള്‍ ആഘാതമാണ് ശങ്കരന്റെ ഈ വാക്കുകള്‍ രുക്മിണിയില്‍ ഉണ്ടാക്കിയത്. എത്ര ഹീനമായ ചിന്ത! താന്‍ ഒപ്പം കിടന്നാല്‍ തന്റെ പൊന്നുമോന് കാമം ഉണ്ടാകുമത്രേ! ഇങ്ങനെയൊക്കെ ചിന്തിക്കാന്‍ മാത്രം ഇത്രയ്ക്ക് അധമനായിരുന്നോ ഈ മനുഷ്യന്‍? നിഷ്കളങ്കനായ തന്റെ വാസുവിനെ തന്നെപ്പോലെ വേറെ ആര്‍ അറിയുന്നു? അവന്‍ ഒരു അമൂല്യ നിധിയാണ്‌. ഒരിക്കലും ഒരു വേശ്യയ്ക്കും ഉണ്ടായതല്ല അവന്‍..ഏതോ നല്ല വീട്ടിലെ പെണ്‍കുട്ടി ഗതികേട് കൊണ്ട് അവനെ ഉപേക്ഷിച്ചതോ അതല്ലെങ്കില്‍ ആരെങ്കിലും വീട്ടുകാരില്‍ നിന്നും തട്ടിയെടുത്തതോ ആകും അവനെ. അവന്റെ സ്വഭാവം പത്തരമാറ്റ് തങ്കമാണ്..ആ അവനെയാണ്‌ ചേട്ടന്‍ ഒരു നായയ്ക്ക് പോലും നല്‍കുന്ന പരിഗണന കൊടുക്കാതെ സ്വന്തം മുറിയില്‍ നിന്നും പുറത്താക്കിയിരിക്കുന്നത്. ഇപ്പോള്‍ അവനെ സ്വന്തം അമ്മയെപ്പോലെ കാണുന്ന തന്നെ കാമിക്കുന്ന ആഭാസനും ആക്കിയിരിക്കുന്നു! അവള്‍ തിരിഞ്ഞുകിടന്നു നിശബ്ദം കേണു. ചായ്പ്പില്‍ ഏറെനേരം തനിച്ചുകിടന്നു കരഞ്ഞ വാസു എപ്പോഴോ ഉറങ്ങി. അന്നുമുതല്‍ അവന്റെ കിടപ്പ് അവിടെയായി. ചായ്പ്പില്‍ നിന്നും പുറത്തേക്ക് നേരെ ഇറങ്ങാന്‍ ഒരു വാതില്‍ ഉള്ളതിനാല്‍ അവനു വീടിന്റെ പ്രധാന ഭാഗങ്ങളിലേക്ക് കയറാതെ തന്നെ പുറത്ത് പോകുകയും തിരികെ കയറുകയും ചെയ്യാം.

Leave a Reply

Your email address will not be published. Required fields are marked *