അതെന്തേ ഭയമാണോ.
എന്തിന്
അല്ല കെട്ടു നടക്കില്ലേ എന്ന ഭയം ആണോ എന്ന്.
അതിനവൾ അവന്റെ തലയിൽ മെല്ലെ കോട്ടികൊണ്ട് കെട്ടി കൂടെ പൊറുപ്പിക്കാൻ നിനക്കല്ലേ എന്നെക്കാളും ആഗ്രഹം.
എന്നു പറഞ്ഞോണ്ട് രേഷ്മ മുൻപോട്ടു നടക്കാൻ തുടങ്ങിയതും
രാഹുൽ അവനണിയിച്ച വളയുടെ തിളക്കത്തിൽ മിന്നുന്ന കൈത്തണ്ടയിൽ പിടിച്ചോണ്ട്
അപ്പോ ചേച്ചിക്കില്ലേ ആ ആഗ്രഹം ഇതുപോലെ ഒരുത്തന്റെ ഭാര്യയായി കഴിയാൻ.
രേഷ്മ അവന്റെ ചോദ്യം കേട്ട് നിന്നു. അവനെ തിരിഞ്ഞു നോക്കി കൊണ്ട്.
ഇത്രയും കാലം ഉണ്ടായിരുന്നില്ല ഇനിയൊട്ടു വിടുകയും ഇല്ല.
ആരെ.
എന്റെ ഈ ചെറുക്കനെ.
അതേ ഇനിയും പറഞ്ഞു നിന്നാൽ എന്ന് അവനെ ഓർമപ്പെടുത്തും പോലെ പറഞ്ഞോണ്ട് രേഷ്മ അവനരികിലേക്ക് ചേർന്നു നിന്നു.
രണ്ടുപേരും പരസ്പരം നോക്കി കൊണ്ട് രാഹുൽ അവളുടെ ഉള്ളം കൈപിടിച്ച് റൂമിൽ നിന്നും പുറത്തേക്കിറങ്ങി.
രേഷ്മ അവന് പിറകെ അവന്റെ ഉള്ളം കൈയിൽ കൈകോർത്തു നടന്നു.
ഇറങ്ങുമ്പോൾ അവൾ ചുമരിലെ ഫാമിലി ഫോട്ടോയിൽ ചിരിച്ചോണ്ട് നിൽക്കുന്ന ബാലേട്ടന്റെ മുഖത്തേക്ക് നോക്കി.
സോറി ബാലേട്ടാ
എന്താ.
അല്ല ബാലേട്ടനോട് ഒരു സോറി പറഞ്ഞതാ.
ഹോ അത് മറന്നു.
രാഹുൽ പിറകിലേക്ക് നോക്കികൊണ്ട് ബാലേട്ടാ സോറി നിങ്ങടെ പെണ്ണിനെ ഞാനേന്റെയും കൂടെ പെണ്ണായി മാറ്റുകയാണ് .
ക്ഷമിച്ചേക്കണേ ബാലേട്ടാ.
അത് കേട്ട് രേഷ്മ അവന്റെ കൂടെ ചേർന്നു നിന്നുകൊണ്ടു.
ബാലേട്ടാ എങ്ങിനെയുണ്ട് നിങ്ങൾ പറയാറുള്ള ചെറുക്കാൻ എന്നെ സ്വന്തമാകൻ പോകുകയാ അനുഗ്രഹിക്കണേ..
എന്ന് പറഞ്ഞോണ്ട് അവൾ ആ ഫോട്ടോയിലേക്ക് തന്നെ നോക്കി നിന്നു.
ബാലേട്ടന് ഇഷ്ടമേ കാണു ചേച്ചി ഒരിക്കലും ബാലേട്ടന് നമ്മളെ വെറുക്കാൻ കഴിയില്ല എന്ന് പറഞ്ഞോണ്ട് രാഹുൽ അവളുടെ കൈപിടിച്ച് മുൻപോട്ടു നടന്നു.
പിറകെ രേഷ്മയും.
വണ്ടിയിൽ കയറിയ രാഹുലിന്റെ മുഖത്ത് നിന്നും കണ്ണെടുക്കാതെ രേഷ്മ അവനെയും നോക്കി ഒരേ ഇരിപ്പായിരുന്നു.
അവളുട മനസ്സിൽ പല ചോദ്യങ്ങൾ വന്നു പോയി കൊണ്ടിരുന്നു.
ബാലേട്ടനോട് എല്ലാം തുറന്നു പറയണോ അതോ ബാലേട്ടനെ അറിയിക്കാതെ ഇവന്റെ കൂടെ ജീവിക്കണോ.
പറഞ്ഞാൽ തന്നെ അങ്ങേര് എങ്ങിനെ എടുക്കും എന്നറിയില്ല.
ഇവനെ വിട്ടുകളയാനും ത്തോന്നുന്നില്ല.
എല്ലാം ദേവിയിൽ അർപ്പിക്കാം.
ബാലേട്ടനറിയാതെ ഇവന്റെ പെണ്ണായി എത്രത്തോളം തന്റെ പൂറിലേക്ക് പാലോയിപ്പിക്കാൻ കഴിയുമോ അത്രത്തോളം ഇവന്റെ കുണ്ണ കയറ്റി സുഖിക്കാം എന്ന് കഴപ്പ് മുറ്റിയ പെണ്ണിനെ പോലെ സ്വയം പറഞ്ഞോണ്ട് അവൾ അവന്റെ കൂടെ യാത്രാ തുടർന്നു.
അങ്ങ് ദൂരെ കിലോമീറ്ററുകളോളം താണ്ടി മലയാടിവാരത്തിൽ ഉള്ള ഒരു ക്ഷേത്രത്തിലേക്കായിരുന്നു രാഹുൽ അവളെയും കൂട്ടി ചെന്നത്.
രാഹുൽ ചെന്നു അവിടെ ഉള്ള പൂജാരിയെ വിളിച്ചു കല്യാണത്തിന് വേണ്ടാ പൂജകൾ ചെറിയ രീതിയിൽ നടത്തികൊണ്ട് അവന്റെ കയ്യിലുണ്ടായിരുന്ന താലി മാല പൂജാരിയെ ഏല്പിച്ചു ഇതെല്ലാം കാറിലിരുന്നു രേഷ്മ നോക്കി കണ്ടൊണ്ടിരുന്നു.
കുറച്ചു സമയം കഴിഞ്ഞതും പൂജാരി രണ്ടുപേരെയും വിളിച്ചു കൊണ്ട് രേഷ്മയെ ഒന്ന് നോക്കി.
രേഷ്മ അയാളെയും.
രണ്ടുപേർക്കും തമ്മിൽ പരിചയമില്ലാത്തതു കൊണ്ട് തന്നെ പൂജാരി രാഹുലിനെ വിളിച്ചു തളികയിൽ നിന്നും താലിയെടുത്തു കൊടുത്തു.
രാഹുൽ പൂജാരിയുടെ കയ്യിൽ നിന്നും താലി വാങ്ങിക്കൊണ്ടു രേഷ്മയുടെ കഴുത്തിലേക്കു ചാർത്തി.
രാഹുൽ അവളുടെ കഴുത്തിലേക്കു താലി ചാർത്തുമ്പോൾ രേഷ്മ അവന്റെ മുഖത്തേക്ക് തന്നെ നോക്കി നിന്നു.
താലികെട്ടിയ പിറക് രണ്ടുപേരും പൂജാരിയുടെ കാലിൽ വീണു അനുഗ്രഹം വാങ്ങിച്ചോണ്ട് ദേവിയെയും തൊഴുത് അവിടെ നിന്നും തിരിച്ചു നടക്കാൻ തുടങ്ങി.
രേഷ്മയുടെ മനസ്സിൽ അപ്പോൾ രാഹുൽ എന്ന ഒരൊറ്റ ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളു.
