❤️ഒരിക്കൽക്കൂടി – 1❤️അടിപൊളി  

നേരിയ ഓളങ്ങൾ മാത്രമുള്ള കായൽപ്പരപ്പ്. മോളിൽ വീശുന്ന കാറ്റിന്റെ നേരിയ ഈർപ്പം കലർന്ന തണുപ്പും, താഴെ പകലത്തെ വെയിലേറ്റുകിടന്ന വെള്ളത്തിന്റെ ഇളംചൂടും, ഓരങ്ങളിൽ വെള്ളം വന്നു തട്ടുന്നതിന്റെ പതിഞ്ഞ താളവും അനുഭവിച്ച് എബിയങ്ങനെ പാതിമയക്കത്തിൽ ബോധത്തിന്റെ അതിരുകളിൽ ഒഴുകിനടന്നു. പെട്ടെന്നാണ് വെള്ളം തിളച്ചുമറിഞ്ഞത്. ഒരു സ്വിമ്മിംഗ് ട്രങ്കുമാത്രമണിഞ്ഞ അവന്റെ പുറമാകെ പൊള്ളി… പിടഞ്ഞുകൊണ്ടു കമിഴ്ന്ന് തിളയ്ക്കുന്ന ചുഴിയിലേക്കാണ്ടു പോയതും അലറിക്കരഞ്ഞുപോയി…. എന്തോ അവനെ പൊക്കി മുകളിലേക്കെറിഞ്ഞു… തണുത്ത കാറ്റു പൊതിഞ്ഞപ്പോൾ കിതച്ചുകൊണ്ട് കണ്ണുതുറന്നു..

അവൻ വിയർത്തുകുളിച്ചിരുന്നു. മുറിയിൽ സ്പ്ലിറ്റ് ഏസിയുടെ അമർന്ന മൂളൽ മാത്രം… കിടക്കവിരി നനഞ്ഞു കുതിർന്നിരുന്നു. എണീറ്റ് കുളിമുറിയിൽ പോയി മുഖം കഴുകി. പൊള്ളുന്ന തലയിൽ തണുത്ത വെള്ളം പൊത്തി. ചെവികൾ തണുത്തപ്പോളൊരു സുഖം തോന്നി. ബേസിനു മുകളിലുള്ള കണ്ണാടിയിൽ നോക്കി. ഹൃദയമിടിപ്പ് ഒരു നിമിഷം നിന്നുപോയി. മുഖം കാണാനില്ല. കഴുത്തിന്റെ കുറ്റിമാത്രം! അവിടെ നിന്നും ചോരയൊലിക്കുന്നു.

ഓഹ്! അവൻ പിന്നിലേക്ക് ചാടി. തല ചെന്ന് വാതിലിൽ ഇടിച്ചപ്പോൾ നൊന്തു. പെട്ടെന്ന് വേദനയിൽ തല ക്ലിയറായി. രണ്ടാമതും കണ്ണാടിയിൽ നോക്കിയപ്പോൾ കഴുത്തിനു മോളിൽ തലയുണ്ട്! ശ്വാസം ആഞ്ഞുവലിച്ചിട്ട് വിട്ടു. ആകെ ഒന്നയഞ്ഞു. പിന്നെ പെടുത്തിട്ട് ബെഡ്റൂമിലേക്കു പോയി.

സമയം നോക്കിയപ്പോൾ വെളുപ്പിന് അഞ്ചര. ഇനിയിപ്പോളുറങ്ങാൻ പറ്റുമെന്നു തോന്നുന്നില്ല. എബി കോണിയിറങ്ങി താഴെ ചെന്നു. വിശാലമായ ഹോളും ഡൈനിംഗ് മുറിയും കിച്ചണുമെല്ലാം വാതിലുകൾ കൊണ്ടു വേർതിരിക്കാത്ത ഡിസൈനായിരുന്നു. അന്തരീക്ഷം പെട്ടെന്ന് സ്വാധീനിക്കുന്ന അവന്റെ ഞരമ്പുകളയഞ്ഞു. ഇവിടെ ഗോവയിൽ വന്നപ്പോൾ മുതൽ എന്തോ ദുരൂഹത തന്റെ ബോധവലയത്തിൽ മിന്നിമായുന്നുണ്ട്. ഒരു കട്ടനിട്ടു. വീടിന്റെ ഉടമസ്ഥൻ… അമേരിക്കയിലുള്ള കൂട്ടുകാരൻ, ആൽബെർട്ടിന്റെ എൽ പി റെക്കോർഡ് കളക്ഷനിൽ നിന്നും ഫ്രാങ്ക് സിനാട്ര പൊക്കി ശബ്ദം താഴ്ത്തി വെച്ചിട്ട് മുന്നിലെ വാതിൽ തുറന്ന് വരാന്തയിലിരുന്നു.
വെളിയിൽ ചുറ്റിലുമുള്ള അടയ്ക്കാ മരങ്ങളും തെങ്ങുകളും നേരിയ കാറ്റിൽ മെല്ലെയുലഞ്ഞു. ഇപ്പോഴും ഇരുട്ടു മുഴുവനായി വിട്ടിട്ടില്ല. കാപ്പി മൊത്തിയപ്പോൾ ഉള്ളിലൊരു ചൂട്…

സ്ട്രേഞ്ചേഴ്സ് ഇൻ ദ നൈറ്റ്….സിനാട്രയുടെ മുഴക്കമുള്ള സ്വരം… ഉള്ളിൽ നിന്നും… അവൻ കണ്ണുകളടച്ചു..

“സംതിങ്ങ് ഇൻ യുവർ ഐസ്…
വാസ് സോ ഇൻവൈറ്റിംഗ്…
(നിന്റെ കണ്ണുകളിൽ എന്തോ…
വല്ലാതെ ആകർഷിക്കുന്നത്..)”

കൂടെ ഒരു പെണ്ണിന്റെ സ്വരം മൂളുന്നു. എബി മുതലയെപ്പോലെ കണ്ണു പാതി തുറന്നു… ഒരു ടീനേജ് പെണ്ണ്.. പതിനെട്ടോ പത്തൊൻപതോ…വരാന്തയുടെ പടികൾ കയറി വരുന്നു… മങ്ങിയ.. തെളിഞ്ഞുവരുന്ന ഒരു ചിത്രം പോലെ വെളിയിലാകാശം… മരച്ചില്ലകൾ.. ആ ഫ്രെയിമിനുള്ളിൽ തിളങ്ങുന്ന പെൺകുട്ടി..അവളുടെ കണ്ണുകളിൽ ദുഖം കലർന്ന മന്ദഹാസം….അവളുടെ ഇറക്കം കുറഞ്ഞ, വർണ്ണങ്ങൾ കലർന്ന സ്കർട്ടിനു താഴെ കൊഴുത്തു മിനുത്ത തുടകൾ….

ഹായ്.. അവനെണീറ്റിരുന്നു.

ഹലോ ഞാൻ ടീന. അവളവന്റെയടുത്തേക്കൊഴുകി. നോ നോ… എണീക്കണ്ട.

ഞാനൊരു കസേര കൂടിയെടുക്കാം. അവൻ പറഞ്ഞു.

എന്തിന്? അവൾ തിരിഞ്ഞ് ആ മൃദുലമായ ഉരുണ്ട ചന്തികളവന്റെ മടിയിലമർത്തി. എന്നിട്ട് സിനാട്രയുടെ കൂടെപ്പാടി…

“രാത്രിയിൽ അപരിചിതർ, രണ്ടൊറ്റപ്പെട്ട ആളുകൾ
ഞങ്ങൾ രാത്രിയിലന്യരായിരുന്നു…
ആദ്യം ഹലോ പറഞ്ഞ നിമിഷം വരെ…
ഞങ്ങൾക്കറിയില്ലായിരുന്നു
സ്നേഹം ഒരു നോട്ടം മാത്രമകലെയായിരുന്നു….”

അവളുടെ കുണ്ടിയിലെ ചൂട് ഒരു കനം കുറഞ്ഞ ബോക്സർ മാത്രമിട്ട എബിയുടെ കുണ്ണയിലേക്ക് പകർന്നപ്പോൾ മെല്ലെ കമ്പിയായിത്തുടങ്ങി. അവനൊന്നിളകിയിരുന്നു.

എന്തെങ്കിലും പ്രയാസമുണ്ടോ? അവൾ മുഖം തിരിച്ചവനെ നോക്കി. കണ്ണുകളിൽ മന്ദഹാസം. ഏ… ഒന്നുമില്ല. അവനും ചിരിക്കാൻ ശ്രമിച്ചു.
അവളവന്റെ നെഞ്ചിലേക്ക് ചാഞ്ഞു. അവന്റെ കൈകളിൽ കൈകൾ കോർത്ത് നെഞ്ചിലേക്കു ചേർത്തു. ചൂടുള്ള വിങ്ങുന്ന മുലകളുടെ താഴെ അവന്റെ പുറംകയ്യമർന്നു.

ദാ ആ കാണുന്നതാണെന്റെ വില്ല. അധികം ദൂരത്തല്ലാതെ പുല്ലുകൾ വളരുന്ന വേലി അതിരിട്ട ഒരു പോർച്ചുഗീസ് സ്റ്റൈൽ ഓടിട്ട വീട്ടിലേക്കവൾ കൈചൂണ്ടി. കം ഫോർ ബ്രേക്ക്ഫാസ്റ്റ്. എട്ടുമണി. ഓക്കേ? കുണ്ടികളവന്റെ കുണ്ണയ്ക്കുമീതെ ഒന്നൂടിയമർത്തിയരച്ചിട്ട് അവളെണീറ്റു നടന്നു. ആ മിനുത്ത തുടകളുടെ ചലനവും നോക്കി അവൻ ബാക്കിയുള്ള കാപ്പിയകത്താക്കി.

ത്രേസ്യാമ്മ കൃസ്തുവിന്റെ രൂപത്തിനു മുന്നിൽ മുട്ടിൽ നിന്നു കുരിശു വരച്ചെണീറ്റു. നേരം വെളുത്തിരിക്കുന്നു. അവർ വലിയ ജനാലയിലൂടെ വെളിയിൽ റോസാപ്പൂക്കളിൽ മഞ്ഞുതുള്ളികൾ തിളങ്ങുന്നതു നോക്കി. മനസ്സ് അശാന്തമായിരുന്നു. ഇളയ മോൻ എബി! അവനിത്തവണ യാത്രപോയതിനു ശേഷം എന്തോ അകാരണമായ ഭീതി മനസ്സിനെ വലയം ചെയ്തിരുന്നു.

ഊണുമേശയിൽ ചെന്നിരുന്നപ്പോൾ ഗ്രേസി ചായകൊണ്ടുവന്നു. എന്നാ അമ്മച്ചീ? ഓ… എനിക്കറിയാം. എളേ മോനില്ലാത്തേന്റെ വെഷമമാ അല്ല്യോ. അതേ.. എന്റെ കെട്ട്യോൻ ജോണിക്കുട്ടീം അമ്മച്ചീടെ മോൻ തന്നാണേ? പുള്ളീടെ കാര്യത്തിലീ വേവലാതിയൊന്നും ഞാൻ കണ്ടിട്ടില്ലേ!

എടീ… നിന്റെ കെറുവൊക്കെ എനിക്കറിയാം. ജോണിയെപ്പോലല്ലെടീ എബി. നീയിങ്ങോട്ടിരുന്നേ..

വേണ്ടമ്മച്ചീ. ഒത്തിരി പണിയൊണ്ടെന്നേ… അമ്മച്ചീടെ പതിവില്ലാത്ത പെരുമാറ്റം കണ്ട് ഗ്രേസിക്കെന്തോപോലെ തോന്നി.

അല്ലെടീ. നീയെന്റെ മോളാ. എന്നാലും നിന്നോടിതുവരെ ഇക്കാര്യം പറഞ്ഞിട്ടില്ല. നീ ചായ കുടിച്ചോടീ?

ഇല്ലമ്മച്ചീ.. ആദ്യമായി ഗ്രേസിയ്ക്ക് സ്വന്തം അമ്മയോടുള്ളത്ര അടുപ്പം തോന്നി.

ആ നീയിരി… ത്രേസ്യാമ്മ തടിച്ച കുണ്ടികൾ കസേരയിൽ നിന്നു പൊക്കി അടുക്കളയിലേക്ക് നടന്നു.

എന്നാ കുണ്ടിയാ ഈ അമ്മച്ചീടെ! മുണ്ടിനുള്ളിൽ കിടന്നിളകിമറിയുന്ന ആ വിടർന്ന കുണ്ടികളിൽ നോക്കി ഗ്രേസിയിത്തിരി അസൂയപ്പെട്ടു.

തിരികെ വന്ന് മരുമോൾക്കു ചായേം നീട്ടിയിട്ട് ത്രേസ്യാമ്മയിരുന്നു.

അതേയ്… അമ്മച്ചീ… ഗ്രേസി പുഞ്ചിരിച്ചു.

എന്നാടീ ഒരു മാതിരി ആക്കിയൊരു കിണിപ്പ്! ത്രേസ്യ അവളുടെ മേൽക്കയ്യിലൊരു പിച്ചുകൊടുത്തു.

ആ ഈ അമ്മച്ചി… ഗ്രേസി നൊന്തയിടം തിരുമ്മിക്കൊണ്ടു ചിണുങ്ങി. അതേയ്.. ഈ കസേരയിലൊക്കെ അങ്ങു വീണേക്കല്ലേ. ഈ കുണ്ടി അങ്ങമർന്നുവീണാല് അതിന്റെ കാലൊടിഞ്ഞുപോകുവേ!

പോടീ! ത്രേസ്യ ഇത്തിരി നാണിച്ചു. പിന്നേ മാത്യൂച്ചായനേ.. പ്രാന്താരുന്നെടീ… ആഹ് പാവം! പോയിട്ടു രണ്ടാണ്ടായില്ല്യോ…മോളിലിരുന്ന് കാണണൊണ്ട്.
ഞാങ്കണ്ടതല്ല്യോ അമ്മച്ചീ.. ഗ്രേസി ചിരിച്ചുകൊണ്ട് ത്രേസ്യയുടെ കയ്യിൽ പിടിച്ചു.

Leave a Reply

Your email address will not be published. Required fields are marked *