മുടിയനായ പുത്രൻ
Mudiyanaya Puthran | Author : Rishi
കുറച്ചു വർഷങ്ങൾക്കു മുന്നെയാണ്. നോക്കിയ മൊബൈലുകൾ രാജാവായിരുന്ന കാലം. ഇൻ്റർനെറ്റ് പിച്ചവെച്ചു തുടങ്ങിയിട്ടേയൂള്ളൂ. ഈ വാട്ട്സാപ്പും ഫേസ്ബുക്കും ഇൻസ്റ്റയും ടിക്ക്ടോക്കും ട്വിറ്ററും… ജനിച്ചിട്ടേയില്ല! ആകപ്പാടെ ഈമെയിലുകളുണ്ട്! അപ്പോൾ അന്തക്കാലത്ത് നടന്ന സംഭവങ്ങളിലേക്ക്…
എയർപ്പോർട്ടിൽ നിന്നും നേരെ ടാക്സിയെടുത്ത് നാട്ടിനടുത്തുള്ള പട്ടണത്തിലേക്കു വിട്ടു. അവിടത്തെ നല്ലൊരു ക്ലബ്ബിലേക്കാണ് പോയത്. മുംബൈയിലെ എൻ്റെ ക്ലബ്ബിൻ്റെ നാട്ടിലെ അഫിലിയേറ്റാണ്. താമസിക്കാൻ മുറികളുണ്ട്. ഇവിടുത്തെ സെക്രട്ടറി, സ്ക്കൂളിൽ (പല സ്ക്കൂളുകളിലൊന്നിൽ!) കൂടെപ്പഠിച്ചതായിരുന്നു.
അതു കൊണ്ട് രണ്ടാഴ്ച്ചത്തേക്ക് പ്രശ്നമില്ലാതെ ബുക്കു ചെയ്യാൻ പറ്റി. വിശാലമായ മുറി. ടിപ്പിക്കൽ പഴയ ക്ലബ്ബുകളുടെ അന്തരീക്ഷം. വൃത്തിയുള്ള അലക്കിത്തേച്ച വെളുത്ത ബെഡ്ഷീറ്റും പില്ലോ കവറുകളും. പിന്നെ പഴയ സുഖമുള്ള സോഫയും കരയുന്ന ഫാനും, മൂളുന്ന ചെറിയ ഫ്രിഡ്ജും, ചൂളം വിളിക്കുന്ന വിൻഡോ ഏസിയും തട്ടികളിട്ടു മറച്ച വലിയ . മൊത്തത്തിൽ പരമസുഖം.
ഞാനാരാണ്? ഉണ്ണി. ഉണ്ണിക്കൃഷ്ണൻ രാജേന്ദ്രൻ. തന്തപ്പടി, മനയ്ക്കൽ രാജൻ എന്ന പേരിലറിയപ്പെടുന്നു. വയസ്സ് 65. പാരമ്പര്യമായി കിട്ടിയ സ്വത്തിൻ്റെ പുറത്ത് ഒരു മാടമ്പി സ്റ്റൈലിൽ സുഖമായി ജീവിക്കുന്നു. ഒരു ഡിക്റ്റേറ്ററാണ്. തെങ്ങിൻ തോപ്പുകൾ, റബ്ബർ എസ്റ്റേറ്റുകൾ, കാപ്പി, ഏലം തോട്ടങ്ങൾ… ദൈവം സഹായിച്ച് അധികം വിറ്റുമുടിച്ചിട്ടില്ല.
ഫാമിലിയെപ്പറ്റി ചുരുക്കത്തിൽ പറയാം. തന്തപ്പടിയെപ്പറ്റി പറഞ്ഞല്ലോ. അമ്മ! പാർവതി. ഒരു സംഭവം തന്നെ! വലിയ തറവാട്ടിൽ നിന്നുമാണ്. വയസ്സ് 63. അഞ്ചടി പത്തിഞ്ചു പൊക്കം. കൊഴുത്ത ശരീരം. സുന്ദരിയൊന്നുമല്ല. പക്ഷേ മൂപ്പിലാത്തിക്കു വേണേല് ആരെയും വശീകരിക്കാനാവും. അത്രയും വശ്യമായി പെരുമാറാനറിയാം. പിന്നെ രണ്ടു ചേട്ടന്മാർ. ഒരു ചേച്ചി. അവസാനം ഒരധികപ്പറ്റ്. ഈയുള്ളവൻ!
മൂത്തവരുടെ പേരു വയസ്സും ജോലിയും… മുൻഗണനാപ്രകാരം. സുധീർ കുമാർ എഞ്ചിനീയർ ഗൾഫിൽ, ബൈജുരാജ് ബാങ്കിൽ ഉദ്യോഗം, ശാലിനി അക്കൗണ്ടൻ്റ്…. 45, 43, 41. എല്ലാം കൃത്യമായ ഇടവേളകളിൽ. ഇനി ഞാൻ ഉണ്ണി… .. വയസ്സ് 28. ഇപ്പോൾ മനസ്സിലായല്ലോ. ഞാനൊരധികപ്പറ്റായിരുന്നു…അല്ല… ആണ്.
ജീവിതത്തിൽ സംഭവിക്കുന്ന അത്യാഹിതങ്ങളിൽ ഒന്ന്. അമ്മയുടെ കൊഴുത്ത മുലകൾ കുടിച്ചിട്ടില്ല. വളർന്നത് വകയിലെ ഒരു ചെറിയമ്മയോടൊപ്പമാണ്. ചെറിയമ്മ ചെറുപ്പമായിരുന്നു. ഒരു മോനുണ്ട്. കെട്ട്യോനുപേക്ഷിച്ച് മോനേം കൊണ്ടു പോയി. പാവം, വേറേ വഴിയില്ലാതെ ഒരാശ്രിതയായി ഞങ്ങളുടെ വീട്ടിൽ ജീവിച്ച ഒരു ബന്ധു.
ഭാഗ്യത്തിന് ചെറിയമ്മേടെ അമ്മയെ എൻ്റമ്മയ്ക്ക് വല്ല്യ കാര്യമായിരുന്നു. അമ്മയെ നോക്കി വളർത്തിയത് അവരായിരുന്നു. ആ നന്ദി അമ്മ മകളോട്.. അതായത് മംഗളം.. അതായിരുന്നു ചെറിയമ്മേടെ പേര്… ആ സഹാനുഭൂതി കാട്ടിയിരുന്നു.
ഉയരം കുറഞ്ഞ് കുള്ളനായ തന്തപ്പിടിയുടെ (അമ്മയുടെ തോളു വരെ മാത്രം!) മക്കളായിരുന്നു മൂത്ത സന്താനങ്ങൾ. എല്ലാവനും വെളുത്ത് അധികം പൊക്കമില്ലാത്ത മനുഷ്യർ. ഒന്നു മാത്രം. അമ്മയുടെ അവയവങ്ങളും അപരിചിതരെപ്പോലും മയക്കുന്ന ആകർഷണവും ശാലുവേച്ചിക്ക് കിട്ടിയിരുന്നു… ഇവിടെയും ഞാൻ മുഴച്ചുനിന്നു. ഇളം കറുപ്പ്. സ്ക്കൂളിൽ വെച്ചു തന്നെ നല്ല ഉയരം. പിന്നെ ചുരുണ്ട മുടി.
വീട്ടുകാരെപ്പറ്റി മേൽപ്പറഞ്ഞ വിശേഷങ്ങളെല്ലാം എനിക്കു പതിനഞ്ചു വയസ്സാവുന്നതിനു മുന്നേയുള്ളതാണ്. അവരുടെ പ്രായമൊഴിച്ച്. ആകപ്പാടെ അറിയാവുന്ന ഇത്തിരിയടുപ്പമുള്ള മറ്റൊരാൾ സുധിയേട്ടൻ്റെ പ്രിയതമ മീര.
ഞാൻ മീരേച്ചീന്നാണ് വിളിച്ചിരുന്നത്. അവർ തമ്മിൽ പ്രേമമായിരുന്നു പോലും! ഈ കുള്ളനായ ചേട്ടനെ നല്ല പൊക്കമുള്ള സുന്ദരിയായ മീരേച്ചി എങ്ങനെ പ്രണയിച്ചോ എന്തോ! പ്രേമത്തിനു കണ്ണില്ല! പിന്നെ വല്ലപ്പോഴും കണ്ടിരുന്ന റിയ. കുഞ്ഞിപ്പെണ്ണ്. അവരുടെ സന്താനം. കഴിഞ്ഞു. എന്നോടിഷ്ട്ടമുള്ള കുടുംബാംഗങ്ങളുടെ വലിയ ലിസ്റ്റ്!
