“എന്റെ ജീവിതത്തിന്റെ ബാക്കി കഥ കേൾക്കണ്ടേ എന്റെ മുത്തിന്.?”
അവളുടെ തളർന്ന് വാടിയ ചോദ്യം അല്പസമയത്തിന് ശേഷം അവൻ കേട്ടു. വാഹിദ് അവളെ തന്നിൽനിന്ന് അടർത്തി മാറ്റാൻ ശ്രമിച്ചു.
“ഇങ്ങനെ നിന്നോണ്ടു തന്നെ പറയണോ? കിച്ചണിൽ പോയി വല്ലതും തിന്നാൻ ഉണ്ടാക്കിക്കൊണ്ട് പറഞ്ഞാൽ പോരെ.?”
“എനിക്കെങ്ങും വയ്യ വച്ചുണ്ടാക്കാൻ. രാവും പകലും കൊന്നതും പോര ഇനി നേരെ ചൊവ്വേ നിൽക്കാൻ കൂടി വയ്യ. ന്റെ കൂതി തുളച്ചു ചീന്തി വച്ചേക്കുവല്ലേ, ദുഷ്ടൻ.”
അവൾ ദേഷ്യവും പിണക്കവും സ്നേഹവും കലർന്ന സ്വരത്തിൽ അവന്റെ മുലയിൽ നുള്ളിക്കൊണ്ട് ചിണുങ്ങി.
“ഉവ്വാ.. എന്നെ ഈ പരുവത്തിൽ ആക്കിയത് കൂടാതെ കുറ്റപ്പെടുത്തുന്നത് കണ്ടില്ലേ.പോയി വല്ലതും ഉണ്ടാക്കെടീ.”
അവൻ അവളെ പിണക്കാൻ വേണ്ടി കുറ്റം മുഴുവൻ അവളിലേക്ക് ചാർത്തിനൽകി. അവൾ
ചിണുങ്ങിക്കൊണ്ട് വാഹിദിന്റെ മുലയിൽ നുള്ളിയും കോറിയും ചുണ്ട് കൂർപ്പിച്ചു.
“ഞാൻ ണ്ടാക്കില്ല. എന്നെ ആ പടപട വണ്ടിയിൽ ഇരുത്തി ഇന്ന് പകൽ മുഴുവൻ ഈ ബാംഗ്ലൂരിലൂടെ ചുറ്റണം. എനിക്ക് തിന്നാൻ കൊതിയുള്ളതൊക്കെ വേണ്ടത്ര വാങ്ങിച്ചു തരണം.”
അവൾ കുഞ്ഞിനെപ്പോലെ ചുണ്ട് കൂർപ്പിച്ചു മുഖം ഇളക്കിക്കൊണ്ട് കെറുവിച്ചത് പോലെ വാശിപിടിച്ചു. വാഹിദിന്റെ ചുണ്ടിൽ ചിരിവിടർന്നു.
“ഓഹ് അങ്ങിനെയെങ്കിൽ അങ്ങിനെ. ഒന്ന് മാറിയാൽ അടിയന് കുളിക്കാമായിരുന്നു.” അവൻ വിനയത്തോടെ പറഞ്ഞു. അവൾ വേഗം മാറിയെങ്കിലും നിലത്തേക്ക് താഴ്ന്ന് കാൽമുട്ടിൽ നിന്നിട്ട് കുണ്ണപിടിച്ചു വായിലേക്ക് വിഴുങ്ങി.
“ആഹ്..no no.. മതി മതി..ഒന്ന് പോയെ.”
അവൻ ഞെട്ടിപ്പിടഞ്ഞു കുണ്ണ വായിൽനിന്ന് വലിച്ചെടുത്തു. ഒരു ശബ്ദത്തോടെ അത് പുറത്തേക്ക് ചാടി ഉമിനീർ നിലത്തേക്ക് കൂമ്പിയിറങ്ങി.
“ചേട്ടാ.. ഒന്നും കൂടി പ്ലീസ്. ഇനിയിപ്പോ രാത്രിയാവില്ലേ ഇവനെയൊന്ന് കാണാൻ. പ്ലീസ്.”
സംഗീത ആത്മാർത്ഥമായ നിരാശയോടെ യാചിച്ചു. അവൻ അതത്ര കാര്യമാക്കിയില്ല. അവളെ എടുത്തുയർത്തി കിടക്കയിലേക്ക് ഒരേറു വച്ചുകൊടുത്തു. നിലവിളിയും പൊട്ടിച്ചിരിയുമായി അവൾ കിടക്കയിൽ ചെന്നു വീണപ്പോൾ വാഹിദ് കുളിമുറിയിലേക്ക് കയറി വാതിലടച്ചു.
ബാംഗ്ലൂർ നഗരത്തിന്റെ ഹൃദയപാതകളിലൂടെ അവന്റെ ബുള്ളറ്റിന്റെ പിന്നിലിരുന്നു യാത്ര ചെയ്യുമ്പോൾ സംഗീതയ്ക്ക് വല്ലാത്ത ആഹ്ലാദം തോന്നി. ആരുടെയൊക്കെയോ നിയന്ത്രണങ്ങളിൽ ആനയിക്കപ്പെട്ട്, അപരിചിതമായ ചേരികളിലും കെട്ടിടങ്ങളിലും വലിയ വലിയ ഹോട്ടൽ മുറികളിലും ചതച്ചരച്ച ശരീരവുമായി വെറുങ്ങലിച്ചു നടന്നിരുന്ന നാളുകൾ. ആരെയൊക്കെയോ ഭയന്ന് സ്വതന്ത്രമായി ഒന്ന് പുറത്തിറങ്ങാൻ സാധിക്കാതെ, എപ്പോഴും ടോമിയുടെ അടിമത്തത്തിൽ കഴിഞ്ഞുകൂടേണ്ടി വന്ന നാളുകൾ. അതൊക്കെ മറന്ന്, മരിക്കേണ്ടി വന്നാൽ മരിക്കട്ടെ എന്ന ധീരമായ ആത്മാഭിമാന ചിന്തയും ആത്മവിശ്വാസവുമായി അവനെ ചുറ്റിപ്പിടിച്ചു കാറ്റിന്റെ ഇളം തണുപ്പും വെയിലിന്റെ ചൂടും ആസ്വദിച്ച് അവൾ സ്വാതന്ത്ര്യത്തിന്റെ വിശാലമായ ഹരിതാഭയിലൂടെ മനസ്സിനെ പറത്തിവിട്ടു. ജീവിതത്തിൽ ഇത്രത്തോളം ഭ്രാന്തമായൊരു ആരാധന തനിക്ക് ഒരു മനുഷ്യനോടും തോന്നിയിട്ടില്ലന്ന് അവൾക്ക് മനസ്സിലായി.
പ്രായപൂർത്തിയായ, വിവേകമുള്ള, സ്ത്രീത്വം തിരിച്ചറിഞ്ഞു കഴിഞ്ഞ ഒരു പെണ്ണിന് ജീവിതത്തിൽ കിട്ടാവുന്ന ഏറ്റവും മനോഹരമായൊരു മുഹൂർത്തം എന്തായിരിക്കുമോ അതാണ് ഈ മനുഷ്യൻ തന്റെ ജീവിതത്തിൽ നൽകിയിരിക്കുന്നത്. എന്റീശ്വരാ, എങ്ങിനെയാണ് ഇനിയെന്റെ കടപ്പാട് ഞാൻ പകർന്നു നൽകേണ്ടത്.. അറിയാതെ കണ്ണുകൾ നിറഞ്ഞപ്പോൾ സംഗീത അവനെ വരിഞ്ഞുമുറുക്കി പുറത്തേക്ക് ചേർന്നു കിടന്ന് വാത്സല്യത്തോടെ ഉമ്മ കൊടുത്തു. ലാൽബാഗിൽ പൂക്കൾക്കിടയിലൂടെ കളിച്ചു ചിരിച് ഉല്ലാസവതിയായി അവൾ അവനോട് ചേർന്നു നടന്നു. ഇരിപ്പിടങ്ങളിൽ അവൻ പറയുന്നതിനൊക്കെ തർക്കുത്തരങ്ങൾ പറഞ്ഞു കലഹിച്ചു ദേഷ്യത്തോടെ രണ്ടുപേരും പരസ്പരം പുറം തിരിഞ്ഞിരുന്നു. തട്ടുകടകളിൽ ചെന്നിരുന്നു ചായ കുടിക്കുകയും മുന്തിയ ഹോട്ടലുകളിൽ കയറി അവൾക്കിഷ്ടപ്പെട്ട ഭക്ഷണം കഴിക്കുകയും വാശിപിടിച്ചു വാഹിദിനെ കൊണ്ടും അതുതന്നെ കഴിപ്പിക്കുകയും ചെയ്തു. അവൾ അനന്തമായ സ്വാതന്ത്ര്യത്തിന്റെയും സ്നേഹത്തിന്റെയും കരുതലിന്റെയും ആഹ്ലാദം അവന്റെ സാമീപ്യത്തിൽ അനുഭവിച്ചറിഞ്ഞു. അവനറിയാതെ പലവട്ടം കണ്ണുകൾ നിറയുകയും അതിലൂടെ ജീവിതത്തിന്റെ മാധുര്യം ആസ്വദിക്കുകയും ചെയ്തു.
