പൂമഴ പെയ്ത തീരങ്ങൾ – 1 17

 

✍️… അന്ന് രാത്രിയും, പിറ്റേന്ന് രാവിലെയും ദേവദാസ് ഭാര്യയെ ശരിക്ക് നിരീക്ഷിച്ചു..അവളുടെ മുഖഭാവവും ഓരോ ചലനവും അയാൾ പഠനവിധേയമാക്കി.. അവളുടെ ശരീര ഭാഷ അയാൾ കൃത്യമായി ശ്രദ്ധിച്ചു.. പക്ഷേ, ഒരു സൂചന പോലും അയാൾക്ക് കിട്ടിയില്ല.. അവളാ പണമെടുത്തെന്നോ, അവൾക്കൊരു കാമുകനുണ്ടെന്നോ

അയാൾക്ക് മനസിലാക്കാനായില്ല..

 

പക്ഷേ, ഒന്ന് കൃത്യമായും ദേവദാസ് കണ്ടെത്തി..തന്റെ ഭാര്യ അതിസുന്ദരിയാണ്.. സദാ കഴപ്പാണ് അവളുടെ സ്ഥായീഭാവം.. കടിതീരാത്തതിന്റെ പുളപ്പ് അവളുടെ ഓരോ ചലനത്തിലുമുണ്ട്..നൈറ്റിയിൽ പൊതിഞ്ഞ അവളുടെ കൊഴുത്ത ശരീരം ഉഴുതുമറിക്കാഞ്ഞിട്ട് അവൾക്ക് ഉറങ്ങാനാവുന്നില്ല.. രാത്രിയവൾ പലപ്പോഴും സ്വയം ഭോഗം ചെയ്യുന്നുണ്ട്..

 

ഇത്രയൊക്കെയാണ് ദേവദാസ് രണ്ട് ദിവസത്തെ നിരീക്ഷണത്തിൽ കണ്ടെത്തിയത്.. അവൾക്കൊരു കാമുകനുണ്ടായിരുന്നെങ്കിൽ ഇന്നലത്തെ ഊക്ക് പോരെന്നും പറഞ്ഞ് അവൾ തന്നോട് ദേഷ്യപ്പെടില്ലായിരുന്നു… അതിലൊരു സമാധാനം ദേവദാസിന് തോന്നി..

 

പിന്നെയും മൂന്നാല് ദിവസം കഴിഞ്ഞു.. ഈ ദിവസമൊക്കെയും അയാൾ ഭാര്യയെ നിരീക്ഷിച്ചു.. അക്കൗണ്ടിൽ നിന്ന് രണ്ടാമത് പണം നഷ്ടപ്പെട്ട വിവരം അയാൾ ഭാര്യയോട് പറഞ്ഞില്ല..ആദ്യം നഷ്ടപ്പെട്ടതിനെ പറ്റി പിന്നീടയാൾ ചോദിച്ചതുമില്ല..എന്നാലും വീട്ടിൽ വന്നാലുടനെ അയാൾ ബെഡ്റും നന്നായി പരിശോധിക്കും.. ഒരാൾ വന്ന് പോയതിന്റെ എന്തേലും തെളിവുണ്ടോന്ന് ശ്രദ്ധിക്കും.. ബെഡ്ഷീറ്റൊക്കെ സൂക്ഷ്മമായി നോക്കും… ഒരു തുള്ളി മദജലമോ, ഒരൽപം ശുക്ലമോ ഉണ്ടോന്നാണ് അയാൾ നോക്കുന്നത്.. ഒന്നും അയാൾക്ക് കണ്ടെത്താനായില്ല..

സുഷമക്കൊരു കാമുകനില്ലെന്ന് എല്ലാ വശവും പരിശോധിച്ച് അയാൾ തീരുമാനത്തിലെത്തി..അവളുടെ മൊബൈൽ ഫോണും അയാൾ പരിശോധിച്ചു.. അതിൽ നിന്നും ഒരു തെളിവും അയാൾക്ക് കണ്ടെത്താനായില്ല..

 

ദേവദാസ്, അടുത്ത സുഹൃത്തായ ജോർജുമായി നിരന്തരം ബന്ധപ്പെട്ടു.. ഏത് വിധേനയും ആ സിസി ടി വി ഫൂട്ടേജ് എടുക്കാൻ അയാൾ ജോർജിനോട് പറഞ്ഞിട്ടുണ്ട്.. ആത്മാർത്ഥ സുഹൃത്തിന് വേണ്ടി ജോർജതിന് ശ്രമിക്കുന്നുമുണ്ട്.. നിയമപ്രശ്നമുള്ള സംഗതിയാണത്.. ജോർജ് പല നിലക്കും അന്വോഷിക്കുന്നുണ്ട്..അതിൽ നിന്നും ജോർജ് ഒരു കാര്യം കണ്ടെത്തി..എ ടി എം കൗണ്ടറിലെ സി സി ടി വി യിൽ മാത്രമല്ല,എ ടി എം മെഷീനിലും വരുന്ന കസ്റ്റമറുടെ ചിത്രം പതിയും..അതൊരു സ്റ്റിൽ ഫോട്ടോ മാത്രമായിരിക്കും..അത് കൈകാര്യം ചെയ്യുന്നത് ബാങ്കല്ല..എ ടി എമ്മിൽ പണം നിറക്കുന്ന കമ്പനിയാണ്..

 

ബാങ്കുദ്യോഗസ്ഥനായ ജോർജിന് അതൊരു പുതിയ അറിവായിരുന്നു..അതേ കുറിച്ചയാൾ അന്വോഷിച്ചു..എ ടി എമ്മിൽ പണം നിറക്കുന്ന ഒരാൾ ജോർജിന്റെ സുഹൃത്താണ്.. അയാളുമായി ജോർജ് സംസാരിച്ചു.. സംഗതി ശരിയാണ്.. അയാൾക്കാ ചിത്രങ്ങൾ അതിൽ നിന്നെടുക്കാനും പറ്റും..മുപ്പത് ദിവസം വരെയാണ് ആ ചിത്രങ്ങൾ അതിൽ സൂക്ഷിക്കുക.. പക്ഷേ,എ ടി എമ്മിൽ എന്തേലും റോബറി നടന്നിട്ടുണ്ടെങ്കിൽ, പോലീസ് ആവശ്യപ്പെട്ടാൽ മാത്രമേ അത് കൊടുക്കാൻ നിവൃത്തിയുള്ളൂ..

 

ജോർജിന്റെ നിരന്തരമായ അഭ്യർത്ഥന പ്രകാരം അയാളാ ചിത്രങ്ങളെടുക്കാമെന്ന് സമ്മതിച്ചു.. ദേവദാസിന്റെ അക്കൗണ്ടിൽ നിന്ന് പണം നഷ്ടപ്പെട്ട ദിവസവും, സമയവും ജോർജ് അയാളോട് പറഞ്ഞു.. അടുത്ത തവണ പണം നിറക്കുന്ന ദിവസം തന്നെ ആ ചിത്രങ്ങളെടുത്ത് ഒരു പെൻഡ്രൈവിലാക്കി അയാൾ ജോർജിന് കൊടുത്തു..

 

അന്ന് വൈകിട്ട് ബാറിലെ അവരുടെ സ്വകാര്യ മുറിയിലിരുന്നാണ് ജോർജും, ദേവദാസും ആ പെൻഡ്രൈവ് ലാപ്ടോപ്പിലിട്ട് പരിശോധിച്ചത്.. ജോർജ് പറഞ്ഞ ഏകദേശം സമയത്തെ ചിത്രങ്ങൾ മാത്രമാണ് ഉള്ളത്.. അഞ്ചാൾക്കാരുടെ ഫോട്ടോയാണ്.. മൂന്നാണും,രണ്ട് പെണ്ണും.. പെണ്ണുങ്ങൾ രണ്ടും സുഷമയല്ലെന്ന് ദേവദാസ് നോക്കി ഉറപ്പാക്കി.. ഇനിയുള്ളത് മൂന്ന് ആണുങ്ങളാണ്.. അതിലൊരാൾ നല്ല പ്രായമുള്ളയാളാണ്.. അയാളെയും ഒഴിവാക്കി.. പിന്നെയുള്ളത് രണ്ട് യുവാക്കൾ..

Leave a Reply

Your email address will not be published. Required fields are marked *