കാമ കാവടി – 5 1

“ഹേയ് രേണു..വിട്ടുകള..എടൊ ഹംസേ താന്‍ കുറച്ച് മര്യാദ പാലിക്കണം സംസാരത്തില്‍…ഉം പോ..”

ടോമിച്ചന്‍ ഇരുവരോടുമായി പറഞ്ഞു. രേണു പകയോടെ അവനെ ഒന്ന് ഇരുത്തി നോക്കിയിട്ട് തിരികെ നടന്നു. ഹംസ ജാള്യതയോടെ പുറത്തേക്ക് പോയി. ടോമിച്ചന്റെ കണ്ണുകള്‍ രേണുവിന്റെ നിതംബങ്ങളുടെ താളാത്മകത ആര്‍ത്തിയോടെ ആസ്വദിക്കുകയായിരുന്നു.

“സര്‍..സി ഐ സാറ് വിളിക്കുന്നു” ഒരു സിവില്‍ ഓഫീസര്‍ എത്തി ടോമിച്ചനോട് പറഞ്ഞു.

“എന്നാത്തിനാണോ ആവൊ..രാവിലെ വല്ല പുലിവാലും പിടിപ്പിക്കാനായിരിക്കും.” തൊപ്പി എടുത്ത് തലയില്‍ വച്ച് എഴുന്നേറ്റുകൊണ്ട് അയാള്‍ പറഞ്ഞു. പിന്നെ നേരെ സി ഐ ഓഫീസിലേക്ക് ചെന്നു. അയാള്‍ ഉള്ളില്‍ കയറി സല്യൂട്ട് നല്‍കുമ്പോള്‍ എസ് ഐ വസീമും, എസ് പിയും അവിടെയുണ്ട്.

“ഇരിക്കടോ” സി ഐ പറഞ്ഞു.

ടോമിച്ചന്‍ ഇരുന്നു.

“ടോമിച്ചന്‍..നിങ്ങളെ ഞാനൊരു പ്രത്യേക ദൌത്യം ഏല്‍പ്പിക്കുകയാണ്. ഇതാ ഈ ഫോട്ടോകളില്‍ കാണുന്ന രണ്ടു ചെറുപ്പക്കാരെ എത്രയും വേഗം കണ്ടുപിടിക്കണം. രാജീവ് വധക്കേസില്‍ ഇവര്‍ സംശയിക്കപ്പെടുന്നുണ്ട്. ഈ ഫയലില്‍ ഇവരുടെ എല്ലാ വിവരങ്ങളും ലഭ്യമാണ്. വായിച്ചു നോക്കുക. എന്തെങ്കിലും ചോദിക്കാനുണ്ട് എങ്കില്‍ അതിനു ശേഷം ചോദിക്കാം. ഇതിലേക്ക് ഒരു സ്പെഷല്‍ സ്ക്വാഡ് ഉണ്ടാക്കുകയാണ്. നിങ്ങള്‍ ആണ് അതിന്റെ ലീഡര്‍. ഒപ്പം മൂന്നോ നാലോ പോലീസുകാരെയും നിങ്ങള്‍ക്ക് കൂട്ടാം..ആരെയൊക്കെയാണ് നിങ്ങള്‍ക്ക് സ്ക്വാഡില്‍ വേണ്ടത്?” സി ഐ ചോദിച്ചു.

“ഹംസ, തോമസ്, ബാബു, പിന്നെ രേണുവും കൂടി ഇരുന്നോട്ടെ സാറേ.. സ്ത്രീകളെയൊ മറ്റോ ചോദ്യം ചെയ്യണമെങ്കില്‍ ഒരു വനിതാ പോലീസ് ഒപ്പം വേണം” ടോമിച്ചന്‍ കിട്ടിയ അവസരം മുതലാക്കാനായി പറഞ്ഞു.

“അതിന്റെ ആവശ്യമില്ല..സ്ക്വാഡില്‍ ലേഡീസ് വേണ്ട” വസീമാണ് പറഞ്ഞത്.

“അതെ..നിങ്ങള്‍ വേണമെങ്കില്‍ ആണുങ്ങളില്‍ ആരെയെങ്കിലും ഒരാളെക്കൂടി കൂട്ടിക്കോ..” സി ഐ പറഞ്ഞു.

“ശരി സര്‍..എന്നാല്‍ ഞാന്‍ പ്രസന്നനെക്കൂടി സ്ക്വാഡില്‍ എടുത്തോളാം” ടോമിച്ചന്‍ ചെറിയ നിരാശയോടെ പറഞ്ഞു.

“ഓക്കേ..എന്നാല്‍ എത്രയും വേഗം തിരച്ചില്‍ തുടങ്ങിക്കോളൂ..പറ്റിയാല്‍ ഇന്ന് തന്നെ..അതല്ലെങ്കില്‍ നാളെ സന്ധ്യക്ക് അകം അവന്മാര്‍ നിങ്ങളുടെ പിടിയില്‍ ആയിരിക്കണം..” സി ഐ നിര്‍ദ്ദേശിച്ചു.

“സര്‍..” സല്യൂട്ട് നല്‍കിയ ശേഷം ടോമിച്ചന്‍ ഫയലുമായി പുറത്തിറങ്ങി.

“കള്ളക്കഴുവേറി..അവന് അവളെ കൊണ്ടുനടന്നു സുഖിക്കാം..നമ്മക്ക് ഒന്ന് നോക്കാന്‍ പോലും പറ്റത്തില്ല..നിനക്ക് ഞാന്‍ വച്ചിട്ടുണ്ടാടാ വസീമേ..” പല്ല് ഞെരിച്ചുകൊണ്ട് ടോമിച്ചന്‍ ഉള്ളില്‍ പിറുപിറുത്തു. സ്ക്വാഡില്‍ രേണു കൂടി ഉണ്ടായിരുന്നെങ്കില്‍ അവളുമായി കുറെ “ചര്‍ച്ചകള്‍” നടത്താമായിരുന്നു എന്ന് ടോമിച്ചന്‍ മോഹിച്ചിരുന്നു.

“സര്‍..ഷാഫി പറഞ്ഞ വിവരം അനുസരിച്ച് നമ്മള്‍ എന്ത് തുടര്‍നടപടി ആണ് സ്വീകരിക്കേണ്ടത്?” ടോമിച്ചന്‍ പോയിക്കഴിഞ്ഞപ്പോള്‍ വസീം ചോദിച്ചു.

“എനിക്ക് പരമേശ്വരനോട് ഒന്ന് സംസാരിക്കണം. ഷാഫി പറഞ്ഞത് അവന്റെ സംശയമാകാം..ഞാനത് പൂര്‍ണ്ണമായി വിശ്വസിക്കുന്നില്ല. തല്‍ക്കാലം നിങ്ങള്‍ കൊലപാതകിക്ക് എതിരെ പുതിയ തെളിവുകള്‍ വലതും ലഭ്യമാണോ എന്ന് പരിശോധിക്കുക. രാജീവുമായി അടുത്ത ബന്ധമുള്ള ആരെയെങ്കിലും ചോദ്യം ചെയ്യാനുണ്ട് എങ്കില്‍ അതുമാകാം. ഞാന്‍ പരമേശ്വരനെ കാണാന്‍ പോകുകയാണ്. കണ്ടതിനു ശേഷം ഷാഫി ഉന്നയിച്ച സംശയം നമ്മള്‍ മുഖവിലയ്ക്ക് എടുക്കണോ എന്ന് തീരുമാനിക്കാം..” എസ് പി തന്റെ തീരുമാനം അവരെ അറിയിച്ചു.

“അതുമതി സര്‍..അങ്ങ് പരമേശ്വരനെ കണ്ട ശേഷം മതി ഇതില്‍ തുടര്‍ ചര്‍ച്ച..” സി ഐ എസ് പിയെ പിന്തുണച്ചു.

“ഒകെ ദെന്‍..ലെറ്റ്‌ മി മീറ്റ്‌ ഹിം നൌ..” എസ് പി പോകാന്‍ എഴുന്നേറ്റു.

എസ് പിയുടെ കാര്‍ പരമേശ്വരന്റെ വീട്ടുവളപ്പിലേക്ക് കയറി ബ്രേക്കിട്ടു. സമയം രാവിലെ പത്തുമണി കഴിഞ്ഞിരുന്നു. എസ് പി ചെല്ലുമ്പോള്‍ പരമേശ്വരനും രണ്ടു മക്കളും ലിവിംഗ് റൂമിലുണ്ട്. അയാളെ കണ്ടപ്പോള്‍ രാജും രമ്യയും എഴുന്നേറ്റു. തലേ ദിവസത്തെക്കാള്‍ അവര്‍ മൂവരും അല്പം ആശ്വാസത്തിലാണ് എന്ന് വര്‍മ്മയ്ക്ക് തോന്നി.

Leave a Reply

Your email address will not be published. Required fields are marked *